<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-4050802645845938857</id><updated>2012-01-07T09:55:01.982+05:30</updated><category term='Vocational Higher Secondary  :First Year Improvement Result 2010  Publushed'/><category term='നോസ്റ്റാള്‍ജിക് കവിത'/><category term='വ്യക്തിത്വവികസനം'/><category term='ആക്ഷേപഹാസ്യം'/><category term='നമ്പൂരിഫലിതം'/><category term='ഹാസ്യകവിത'/><category term='ചേറ്റുവ കോട്ടയിലൂടെ'/><category term='പ്രകൃതിജീവനം'/><category term='IT'/><category term='അന്ധവിശ്വാസം'/><category term='ആത്മീയം'/><category term='ഞങ്ങള്‍ ദുഃഖിക്കുന്നു'/><category term='ഹാസ്യം'/><category term='ubunu'/><category term='നേട്ടങ്ങള്‍'/><title type='text'>ഗുരുദര്‍ശനം</title><subtitle type='html'>മനുഷ്യജീവിതവുമായി ബന്ധപ്പെടുന്ന എല്ലാ മേഖലകളേയും കുറിച്ച്.....</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default?max-results=100'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>34</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-4050802645845938857.post-236756192314367907</id><published>2010-11-04T20:01:00.002+05:30</published><updated>2010-11-04T20:01:17.526+05:30</updated><category scheme='http://www.blogger.com/atom/ns#' term='Vocational Higher Secondary  :First Year Improvement Result 2010  Publushed'/><title type='text'>Vocational Higher Secondary  :First Year Improvement Result 2010  Publushed</title><content type='html'>തൊഴിലധിഷ്ഠിത ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് സെപ്റ്റംബറില്‍ നടത്തിയ ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. kerala results.nic.in, &lt;a href="http://results.kerala.nic/"&gt;results.kerala.nic&lt;/a&gt;.ഇന്‍ വെബ്സൈറ്റുകളില്‍ റിസള്‍ട്ടും സ്കോറുകളും ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയവും, സൂക്ഷ്മ പരിശോധനയും നടത്തുന്നതിനുള്ള അപേക്ഷകള്‍ നവംബര്‍ 25 വരെ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ നിശ്ചിത ഫീസൊടുക്കി അസല്‍ ചെലാന്‍ സഹിതം, സെക്രട്ടറി, തൊഴിലധിഷ്ഠിത ഹയര്‍ സെക്കണ്ടറി പരീക്ഷാ വിഭാഗം, ഹൌസിങ് ബോര്‍ഡ് ബില്‍ഡിങ്, ശാന്തിനഗര്‍, തിരുവനന്തപുരം-01 വിലാസത്തില്‍ രജിസ്റര്‍ ചെയ്ത് അയക്കണം. അപേക്ഷാ ഫാറങ്ങളുടെ മാതൃക പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണ്ണയം ചെയ്യുന്നതിന് പേപ്പറൊന്നിന് 400 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 75 രൂപ പ്രകാരവും 0202-01-102-93-VHSE Fees ശീര്‍ഷകത്തില്‍ ഒടുക്കണം. പി.എന്‍.എക്സ്.6902/10&lt;br /&gt;Result School Wise അറിയാന്‍&lt;a href="http://results.kerala.nic.in/vhsefysep10imp/swr_vhsefy_imprv_10.htm"&gt; ഇവിടെ ക്ലിക്ക് &lt;/a&gt;ചെയ്യുക&lt;br /&gt;&lt;br /&gt;.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-236756192314367907?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/236756192314367907/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=236756192314367907' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/236756192314367907'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/236756192314367907'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2010/11/vocational-higher-secondary-first-year.html' title='Vocational Higher Secondary  :First Year Improvement Result 2010  Publushed'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-6452039185158081465</id><published>2010-09-19T11:18:00.003+05:30</published><updated>2010-09-19T11:19:38.949+05:30</updated><category scheme='http://www.blogger.com/atom/ns#' term='ubunu'/><title type='text'>Google Chrome in Ubundu 10.04</title><content type='html'>എട്ടാംക്ലാസിലെ പാഠപുസ്തക പരിശീലനത്തിന് ചെന്നപ്പോള്‍:-&lt;br /&gt;&lt;br /&gt;ജോബ്‌സണ്‍ മാഷിന്റെ ക്ലാസ് :-&lt;br /&gt;&lt;br /&gt;Laptop ഉം  LCD  TV യും ഉപയോഗിച്ചുകൊണ്ടുള്ള പരിശീലനം.....&lt;br /&gt;&lt;br /&gt;മാഷിന്റെ ലാപ്‌ടോപ്പിലെ സ്ക്രീന്‍ ( Desktop) ടി വി യില്‍ ദൃശ്യമായപ്പോള്‍ .....&lt;br /&gt;&lt;br /&gt;എന്തത്ഭുതം ...............&lt;br /&gt;&lt;br /&gt;അതിലുണ്ട് ഗൂഗിള്‍ ക്രോം കിടക്കുന്നു....&lt;br /&gt;&lt;br /&gt;ഇന്റര്‍വെല്‍ സമയത്ത് മാഷിന്റെ അടുത്ത് ചെന്നു:&lt;br /&gt;&lt;br /&gt;“ എങ്ങന്യാ മാഷേ ഇത് ഇതിലാക്കിയേ “ എന്ന കുട്ടികളുടെ മുഖഭാവത്തോടെ ഗൂഗിള്‍ ക്രോമിനെ ഉബുണ്ടുവിലാക്കിയ കഥ ചോദിച്ചു.&lt;br /&gt;&lt;br /&gt;മാഷ് അധികം വിശദീകരണം കൂടാതെ കിട്ടിയ സ്ഥലം കാണിച്ചു തന്നു.&lt;br /&gt;&lt;br /&gt;നിങ്ങള്‍ക്കും വേണമെങ്കില്‍ അവിടെ നിന്ന് ഡൌണ്‍‌ലോഡ് ചെയ്യാം&lt;br /&gt;&lt;br /&gt;അതിനായി&lt;br /&gt;&lt;br /&gt;&lt;a href="http://www.google.com/chrome?platform=linux" target="_blank"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.google.com/chrome?platform=linux" target="_blank"&gt;&lt;h2&gt;&lt;span style="color: red;"&gt;&lt;br /&gt;&lt;br /&gt;ഇവിടെ ക്ലിക്ക് ചെയ്യുക &lt;/span&gt;&lt;/h2&gt;&lt;/a&gt;&lt;a href="http://www.google.com/chrome?platform=linux" target="_blank"&gt;&lt;span style="color: red;"&gt;&lt;/span&gt;&lt;/a&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_KxErqdp1T90/TJWjPjkPOOI/AAAAAAAABHU/FgYlmv5w3d8/s1600/2.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="451" src="http://2.bp.blogspot.com/_KxErqdp1T90/TJWjPjkPOOI/AAAAAAAABHU/FgYlmv5w3d8/s640/2.JPG" width="640" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_KxErqdp1T90/TJWjQwfAG3I/AAAAAAAABHY/M9_2Vd6pxRI/s1600/1.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="449" src="http://1.bp.blogspot.com/_KxErqdp1T90/TJWjQwfAG3I/AAAAAAAABHY/M9_2Vd6pxRI/s640/1.JPG" width="640" /&gt;&lt;/a&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-6452039185158081465?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/6452039185158081465/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=6452039185158081465' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/6452039185158081465'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/6452039185158081465'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2010/09/google-chrome-in-ubundu-1004.html' title='Google Chrome in Ubundu 10.04'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_KxErqdp1T90/TJWjPjkPOOI/AAAAAAAABHU/FgYlmv5w3d8/s72-c/2.JPG' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-1268080776322974790</id><published>2010-09-08T18:45:00.001+05:30</published><updated>2010-09-08T18:45:46.814+05:30</updated><category scheme='http://www.blogger.com/atom/ns#' term='IT'/><title type='text'>നിങ്ങള്‍ക്ക് Tux Paint ഫ്രീ ആയി Download  ചെയ്യാം !!</title><content type='html'>ചെറിയ കുട്ടികള്‍ക്ക് കമ്പ്യൂട്ടറില്‍  താല്പര്യം ഉളവാക്കുവാന്‍ സഹായിക്കുന്ന ഒരു സോഫ്‌റ്റ്വെയറാണ് Tux Paint. വിദേശരാജ്യങ്ങളില്‍ നഴ്‌സറി കുട്ടികള്‍ ഇത്  പരിശീലിക്കുന്നു. നമ്മുടെ നാട്ടില്‍ യു. പി ക്ലാസുകളിലാണ് ഇത് പരിശീലിപ്പിക്കുന്നത് .&lt;br /&gt;സാധാരണ സ്കൂളുകളില്‍ ലിനക്സിലാണ് Tux Paint ഉള്ളത് . എന്നാല്‍ വിന്‍ഡോസിലും Tux Paint ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാം.&lt;br /&gt;ഇത് ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യുവാന്‍ &lt;br /&gt;&lt;br /&gt;&lt;a href="http://tux-paint.en.softonic.com/download#pathbar"target="_blank"&gt;&lt;h2&gt;&lt;font color=red&gt;   &lt;br /&gt;ഇവിടെ ക്ലിക്ക് ചെയ്യുക .&lt;/font&gt;&lt;/h2&gt;&lt;/a&gt;&lt;br /&gt;Tux Paint  നെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ &lt;br /&gt;&lt;a href="http://tux-paint.en.softonic.com/"target="_blank"&gt;&lt;h2&gt;&lt;font color=green&gt;   &lt;br /&gt;&lt;br /&gt;ഇവിടെ ക്ലിക്ക് ചെയ്യുക &lt;br /&gt;&lt;br /&gt;&lt;/font&gt;&lt;/h2&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-1268080776322974790?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/1268080776322974790/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=1268080776322974790' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/1268080776322974790'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/1268080776322974790'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2010/09/tux-paint-download.html' title='നിങ്ങള്‍ക്ക് Tux Paint ഫ്രീ ആയി Download  ചെയ്യാം !!'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-5826500318246995218</id><published>2009-08-01T20:25:00.002+05:30</published><updated>2009-08-01T20:31:16.611+05:30</updated><category scheme='http://www.blogger.com/atom/ns#' term='ചേറ്റുവ കോട്ടയിലൂടെ'/><title type='text'>ചേറ്റുവ കോട്ടയിലൂടെ</title><content type='html'>&lt;a href="http://2.bp.blogspot.com/_KxErqdp1T90/SnRX-ZBGl6I/AAAAAAAAA5s/s_huelTj9Jw/s1600-h/IMG_2475.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 300px;" src="http://2.bp.blogspot.com/_KxErqdp1T90/SnRX-ZBGl6I/AAAAAAAAA5s/s_huelTj9Jw/s400/IMG_2475.jpg" border="0" alt=""id="BLOGGER_PHOTO_ID_5365009785484122018" /&gt;&lt;/a&gt;&lt;br /&gt;ചിത്രത്തില്‍ കാണുന്ന തോട് ; പണ്ട് ടിപ്പുവിന്റെ കോട്ടക്കുചുറ്റുമുള്ള കിടങ്ങ് ആയിരുന്നെന്ന് സ്ഥലവാസികള്‍ പറയുന്നു. ഇതിന് ജലമാര്‍ഗ്ഗവുമായി പണ്ട് ബന്ധമുണ്ടായിരുന്നുവെത്രെ.&lt;br /&gt;കൊട്ടയിലെ കല്ലുകള്‍ പലരും എടുത്തുകൊണ്ട്യുപോയത്രെ ; വീടുപണിക്ക്&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-5826500318246995218?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/5826500318246995218/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=5826500318246995218' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/5826500318246995218'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/5826500318246995218'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2009/08/blog-post.html' title='ചേറ്റുവ കോട്ടയിലൂടെ'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_KxErqdp1T90/SnRX-ZBGl6I/AAAAAAAAA5s/s_huelTj9Jw/s72-c/IMG_2475.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-6083247591209739451</id><published>2008-07-19T22:32:00.000+05:30</published><updated>2008-07-19T22:33:05.908+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഞങ്ങള്‍ ദുഃഖിക്കുന്നു'/><title type='text'>ഞങ്ങള്‍ ദുഃഖിക്കുന്നു</title><content type='html'>&lt;marquee direction=right height=200px bgcolor=black&gt; &lt;/marquee&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-6083247591209739451?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/6083247591209739451/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=6083247591209739451' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/6083247591209739451'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/6083247591209739451'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2008/07/blog-post.html' title='ഞങ്ങള്‍ ദുഃഖിക്കുന്നു'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-1801719543188850040</id><published>2008-05-01T08:22:00.001+05:30</published><updated>2008-05-08T19:36:54.804+05:30</updated><category scheme='http://www.blogger.com/atom/ns#' term='നേട്ടങ്ങള്‍'/><title type='text'>ദക്ഷിണാഫ്രിക്കയിലെ ‘ടീച്ചര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് (2007) മലയാലിക്ക് !!</title><content type='html'>ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേണ്‍ കേപ്പിലെ ടീച്ചര്‍ ഓഫ് ദി ഇയര്‍ (2007 ) അവാര്‍ഡ് ജോജി അലക്സിനു ലഭിച്ചു.&lt;br /&gt;പതിനഞ്ചുവര്‍ഷമായി അവര്‍ ദക്ഷിണാഫ്രിക്കയില്‍ അദ്ധ്യാപികയാണ് .&lt;br /&gt;പാല തണ്ണിപ്പാറ അനില്‍ ടി. അലക്സിന്റെ ഭാര്യയും മിത്രക്കരി കളരിപ്പറമ്പില്‍ കെ. പി. ജോര്‍ജ്ജിന്റെ മകളുമാണ് .&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-1801719543188850040?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/1801719543188850040/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=1801719543188850040' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/1801719543188850040'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/1801719543188850040'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2008/05/2007.html' title='ദക്ഷിണാഫ്രിക്കയിലെ ‘ടീച്ചര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് (2007) മലയാലിക്ക് !!'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-236354579976355218</id><published>2008-04-29T20:12:00.001+05:30</published><updated>2008-05-08T19:36:54.805+05:30</updated><category scheme='http://www.blogger.com/atom/ns#' term='നേട്ടങ്ങള്‍'/><title type='text'>മലയാളി വിദ്യാര്‍ത്ഥിനിക്ക് കനഡായില്‍ അവാര്‍ഡ് !!</title><content type='html'>ടോറന്റോ യൂണിവേഴ്‌സിറ്റി ന്യൂറോ   സയന്‍സ് വിദ്യാര്‍ത്ഥിനി ജെമി ജോസഫിന് കനേഡിയന്‍ സര്‍വ്വകലാശാലയിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള  ജോണ്‍ എച്ച് മോണ്‍സ് അവാ‍ര്‍ഡിന് അര്‍ഹനായി . അവാര്‍ഡ് തുക 16,000 ഡോളര്‍ ആണ് .ഒന്നാം ലോകമാഹായുദ്ധത്തില്‍ മരണമടഞ്ഞ ജോണ്‍ എച്ച് മോണ്‍സിന്റെ       സ്മരണയെ നിലനിര്‍ത്തുവാന്‍ 1920 ല്‍ ആരംഭിച്ചതാണ് ഈ അവാര്‍ഡ് .&lt;br /&gt;ഇരവിപേരൂര്‍ ചേറ്റുകണ്ടത്തില്‍ ജോസഫ് സി ജോസഫിന്റെ മകളാണ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-236354579976355218?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/236354579976355218/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=236354579976355218' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/236354579976355218'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/236354579976355218'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2008/04/blog-post.html' title='മലയാളി വിദ്യാര്‍ത്ഥിനിക്ക് കനഡായില്‍ അവാര്‍ഡ് !!'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-2412971727929207310</id><published>2008-03-05T09:06:00.000+05:30</published><updated>2008-05-08T19:37:25.816+05:30</updated><category scheme='http://www.blogger.com/atom/ns#' term='ആത്മീയം'/><title type='text'>ഗുരുക്കന്മാര്‍ ഉപദേശിക്കുന്നു ; "രോഗികളെ ബഹുമാനിക്കുക"</title><content type='html'>കളമശ്ശേരി : കൂടുതല്‍ മരുന്ന് എഴുതരുതെന്നും രോഗികളെ നഹുമാനിക്കരുതെന്നും ദിവസവും ജോലി തുടങ്ങുന്നതിനു മുമ്പായി അല്പനേരം ഈശ്വരനെ സ്മരിക്കണം. കൊച്ചി മെഡിക്കല്‍ കോളേജില്‍നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ യുവ ഡോക്ടര്‍മാര്‍ക്ക് കേരളത്തിലെ ഏറ്റവും സീനിയറായ പ്രൊഫസര്‍മാര്‍ നല്‍കിയ പ്രധാന ഉപദേശമായിരുന്നു ഇവ .&lt;br /&gt;മൂന്നു മരുന്നുകളില്‍ കൂടുതല്‍ രോഗികള്‍ക്ക് എഴുതി നല്‍കരുതെന്ന് സ്ക്രോള്‍ വിതരണം ചെയ്തുകൊണ്ട് ഡോ: സുന്ദരി ജി മേനോന്‍ അവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കി.&lt;br /&gt;കൊച്ചി സഹകരണ മെഡിക്കല്‍ കോളേജിലെ രണ്ടാം ബാച്ച് വിദ്യാര്‍ത്ഥികളായ 50 പേരാണ് ഇന്നലെ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത് .കൊച്ചി മെഡിക്കല്‍ കോളേജിന് സ്ഥിരാംഗീകാരം ലഭിച്ച ശേഷം ആദ്യമായി പുറത്തിറങ്ങുന്നവരെന്ന ബഹുമതിയും ഇവര്‍ക്കര്‍ഹമായി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-2412971727929207310?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/2412971727929207310/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=2412971727929207310' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/2412971727929207310'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/2412971727929207310'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2008/03/blog-post.html' title='ഗുരുക്കന്മാര്‍ ഉപദേശിക്കുന്നു ; &quot;രോഗികളെ ബഹുമാനിക്കുക&quot;'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-1697286210591124622</id><published>2007-07-29T05:11:00.000+05:30</published><updated>2007-07-29T05:13:10.321+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഹാസ്യകവിത'/><title type='text'>വണ്ണം വെച്ചാല്‍......(ഹാസ്യ കവിത )</title><content type='html'>&lt;br&gt;&lt;br /&gt;*****************************&lt;br&gt;&lt;br /&gt;കുറിപ്പ്:&lt;br&gt; “വെണ്ണിലാ ചന്ദനക്കിണ്ണം&lt;br&gt; പുന്നമടക്കായലില്‍ വീണേ “&lt;br&gt; എന്ന സിനിമാ ഗാനത്തിന്റെ ട്യൂണില്‍ അമ്മമാര്‍ക്ക് ‘ ഈ കവിത ‘ കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കാവുന്നതാണ്.&lt;br&gt;&lt;br /&gt;****************************&lt;br&gt;&lt;br /&gt;പണ്ടൊരു പപ്പടച്ചേട്ടന്‍&lt;br&gt;&lt;br /&gt;തിളച്ച എണ്ണയില്‍ വീണേ&lt;br&gt;&lt;br /&gt;പൊക്കിയങ്ങെടുത്തപ്പോള്‍ &lt;br&gt;&lt;br /&gt;ഏറിയ വണ്ണവും വെച്ചേ&lt;br&gt;&lt;br /&gt;വീട്ടിലെ ഉണ്ണി ക്കുട്ടന്‍&lt;br&gt;&lt;br /&gt;പൊണ്ണനെ പിടിച്ചല്ലോ&lt;br&gt;&lt;br /&gt;അനിയത്തി അനുമോള്&lt;br&gt;&lt;br /&gt;കെഞ്ചീട്ടും കിട്ടീലല്ലോ&lt;br&gt;&lt;br /&gt;**********************&lt;br&gt;&lt;br /&gt;മാവിന്റെ കൊമ്പിലെ കാക്ക&lt;br&gt;&lt;br /&gt;പൊണ്ണന്റെ വണ്ണവും കണ്ടേ&lt;br&gt;&lt;br /&gt;കാക്കേടേ വായിലായി&lt;br&gt;&lt;br /&gt;ഒട്ടേറേ വെള്ളവും വന്നേ&lt;br&gt;&lt;br /&gt;ഒറ്റൊരു റാഞ്ചല്‍കൊണ്ട് &lt;br&gt;&lt;br /&gt;കാക്കച്ചി തട്ടിയെടുത്തേ&lt;br /&gt;കുട്ടന്റെ കയ്യില്‍നിന്ന്&lt;br /&gt;പൊണ്ണന്‍സ് പോയപ്പോഴോ&lt;br /&gt;അനിയത്തി അനുമോള്&lt;br /&gt;ഉറക്കെ ച്ചിരിച്ചല്ലോ&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-1697286210591124622?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/1697286210591124622/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=1697286210591124622' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/1697286210591124622'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/1697286210591124622'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2007/07/blog-post.html' title='വണ്ണം വെച്ചാല്‍......(ഹാസ്യ കവിത )'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-1536899748543517436</id><published>2007-04-26T22:48:00.000+05:30</published><updated>2007-04-26T23:43:17.450+05:30</updated><category scheme='http://www.blogger.com/atom/ns#' term='അന്ധവിശ്വാസം'/><title type='text'>ലാലേട്ടന്‍ , രാത്രിയില്‍ യക്ഷിയേയും  ഗന്ധര്‍വ്വനേയും  നേരിട്ടപ്പോള്‍ ... ( അനുഭവ പ്രേതകഥ )</title><content type='html'>&lt;hr color=red size=5&gt;&lt;br /&gt;&lt;br&gt;  &lt;b&gt;&lt;font color=brown&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;   &amp;nbsp;                                                                 [കഥ നടന്നത് എഴുപതുകളിലാണ്.എങ്കിലും , ഇതിലുള്‍പ്പെട്ട കഥാപാത്രങ്ങള്‍  പ്രായമായതുകോണ്ടും,പഴയ കുസൃതിത്തരങ്ങള്‍ മക്കളും ഭാര്യയുമറിഞ്ഞാല്‍ &lt;br /&gt;വിലപോകുമെന്നുള്ളതുകൊണ്ടും,പേരും &lt;br /&gt;സാഹചര്യങ്ങളുമൊക്ക മാറ്റുന്നു ]&lt;br /&gt;                           &lt;br&gt;   നമ്മുടെ &lt;br /&gt;കഥാനായകനെ നമുക്ക് ‘ലാലേട്ടന്‍’  എന്നു വിളിയ്കാം.&lt;br /&gt;(മോഹന്‍ ലാലല്ല കേട്ടോ ; വേണമെങ്കില്‍ &lt;br /&gt;മോഹന്‍ലാലിനും ഈ റോളില്‍ അഭിനയിയ്ക്കാം. &lt;br /&gt;അത്രതന്നെ ) &lt;br&gt;  &lt;br /&gt;                                 ലാലേട്ടന്‍ &lt;br /&gt;ചെറുപ്പത്തിലേ വികൃതിയും വില്ലനും &lt;br /&gt;വായ്‌നോക്കിയുമായിരുന്നത്രെ. അതുകൊണ്ടുതന്നെ &lt;br /&gt;അത്തരം സുഹൃത്തുക്കള്‍ അദ്ദേഹത്തിന് &lt;br /&gt;ഏറെയായിരുന്നു. മാത്രമല്ല ഈ വക കാര്യങ്ങള്‍ &lt;br /&gt;നടത്തിക്കൂ‍ട്ടേണ്ടതിനാല്‍ പഠിത്തത്തില്‍ &lt;br /&gt;പിന്നോക്കമായിരുന്നു.എങ്കിലും അദ്ദേഹം പത്താം &lt;br /&gt;ക്ലാസ് അഞ്ചാം ചാന്‍സില്‍ പാസ്സായി.അങ്ങനെ &lt;br /&gt;പ്രീഡിഗ്രിയ്ക്ക് നാലാം കൊല്ലം(2+ചാന്‍സുകള്‍ ) &lt;br /&gt;പഠിയ്ക്കുന്ന കാലത്താണ് ഈ കഥ നടന്നത് .പ്രീഡിഗ്രി &lt;br /&gt;തോറ്റതിനാല്‍ പാരലല്‍ കോളേജില്‍പോയി &lt;br /&gt;പഠിയ്ക്കുകയാണ് മൂപ്പര്‍ ചെയ്തിരുന്നത് .പഠനത്തിന്റെ &lt;br /&gt;സൌകര്യാര്‍ത്ഥം തട്ടിന്‍ മുകളിലുള്ള മുറിയാണ് &lt;br /&gt;മൂപ്പര്‍ക്കായി അലോട്ടുചെയ്തിരുന്നത്. മൂപ്പരാണെങ്കിലോ &lt;br /&gt;ഈ സൌകര്യം ധാരാളമായി &lt;br /&gt;ദുരുപയോഗപ്പെടുത്താറുമുണ്ട്. മുറിയില്‍ നിന്ന്, &lt;br /&gt;പുരപ്പുറത്തേയ്ക്കു ചാഞ്ഞുകിടക്കുന്ന മാവിന്‍ കൊമ്പുവഴി &lt;br /&gt;താഴേയ്ക്കിറങ്ങി ,വീട്ടുകാരറിയാതെ ‘സെക്കന്‍‌ഡ് ഷോ &lt;br /&gt;‘യ്ക്കു പോകുക മൂപ്പരുടെ ഒരു പതിവായിരുന്നു.&lt;br /&gt;(സിനിമയ്ക്കുപോകുമ്പോള്‍ മുറിയില്‍ ലൈറ്റ് ഇട്ടു വെയ്ക്കും . &lt;br /&gt;വീട്ടുകാര്‍ ‘ലാലേട്ടന്‍ പഠിയ്ക്കുകയാണെന്ന &lt;br /&gt;ധാരണയിലിരുന്നോട്ടെ ; അതുവഴി പകലുറക്കത്തിന് &lt;br /&gt;ആധികാരികമായി അനുവാദം ലഭിയ്ക്കുകയും &lt;br /&gt;ചെയ്യും.)സെക്കന്‍ഡ് ഷോ കഴിഞ്ഞാലോ ഇതേ &lt;br /&gt;മാവിന്‍‌കൊമ്പു വഴി തന്നെ തന്റെ മുറിയിലെത്തുകയും &lt;br /&gt;ചെയ്യും.&lt;br&gt;   &lt;br /&gt;                        അങ്ങനെ സംഭവം നടന്ന ദിവസം &lt;br /&gt;; അന്നും മൂപ്പര്‍ രാത്രിയില്‍ സെക്കന്‍ഡ് ഷോ യ്ക് &lt;br /&gt;പോകുവാന്‍ തീരുമാനിച്ചു. അന്ന് ആ നാട്ടിലെ ഒരേ &lt;br /&gt;ഒരു സിനിമാതിയേറ്റര്‍  ‘ശ്രീരാഗം ‘തിയേറ്ററായിരുന്നു.  &lt;br /&gt;അന്നേദിവസം അവിടെ കളിച്ചിരുന്നത്   ‘ഡ്രാക്കുള ‘ &lt;br /&gt;എന്ന  പ്രേതസിനിമയായിരുന്നു.&lt;br&gt;  &lt;br /&gt;                            ലാലേട്ടന്റെ &lt;br /&gt;വിശ്വാസത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ,മൂ‍പ്പര്‍ &lt;br /&gt;ഒരു നിരീശ്വരവാദിയാണ്. അതായത് ദൈവത്തില്‍ &lt;br /&gt;വിശ്വാസമില്ലെന്നര്‍ത്ഥം. എന്നുവെച്ച് പ്രേതത്തില്‍ &lt;br /&gt;വിശ്വാസമില്ല   ന്നൂറുശതമാനം  എന്ന് ഉറപ്പിച്ചു &lt;br /&gt;പറയുവാന്‍ പറ്റില്ലെത്രെ! പകല്‍ സമയത്ത് &lt;br /&gt;പ്രേതത്തില്‍ അങ്ങോര്‍ക്ക് തീരെ വിശ്വാസം &lt;br /&gt;ഇല്ല.പക്ഷെ, രാത്രിയില്‍ പ്രത്യേകിച്ച് ഒറ്റയ്ക്കുള്ള &lt;br /&gt;സമയത്തൊക്കെ പ്രേതം,പിശാച് &lt;br /&gt;എന്നിവയിലൊക്കെ അദ്ദേഹത്തിന് അമിതമായ &lt;br /&gt;വിശ്വാസമാണുതാനും.ഇതിനെക്കുറിച്ച് ചോദിച്ചാല്‍ &lt;br /&gt;മൂപ്പര്‍ ഉടന്‍ തന്നെ മറുചോദ്യമുന്നയിയ്ക്കും.പാല്‍ &lt;br /&gt;,സസ്യാഹാരമാണോ ? ‘അല്ല‘ എന്നുത്തരം .കാരണം &lt;br /&gt;അത് ഒരു ജീവിയില്‍നിന്നു ലഭിയ്ക്കുന്ന വസ്തുവാണ് &lt;br /&gt;.എന്നീട്ട് ,‘വെജിറ്റേറിയന്മാര്‍’ എന്നുപറയുന്ന ഒരു കൂട്ടര്‍ &lt;br /&gt;പാല്‍ ,മോര്,തൈര്, നെയ്യ് എന്നിവയൊക്കെ &lt;br /&gt;നല്ലവണ്ണം കഴിയ്ക്കുകയും സസ്യാഹാരികള്‍ എന്ന് മേന്മ  &lt;br /&gt;നടിയ്ക്കുകയുംചെയ്യുന്നതുപോലെ മാത്രമേ ഈ &lt;br /&gt;പ്രശ്നത്തെ കാണേണ്ടതുള്ളൂ എന്നത്രേ മൂപ്പരുടെ &lt;br /&gt;അഭിപ്രായം .(അതുപോലെത്തന്നെ അമ്പലത്തിലെ &lt;br /&gt;പായസം ,മറ്റ് പ്രസാദങ്ങള്‍ എന്നിവയില്‍ മൂപ്പര്‍ക്ക് &lt;br /&gt;അമിതമായ വിശ്വാസം ഉണ്ട്താനും)&lt;br&gt;  &lt;br /&gt;                                            അതൊക്കെ &lt;br /&gt;പോകട്ടെ നമുക്ക് കഥയിലേയ്ക്ക് &lt;br /&gt;തിരിച്ചുവരാം.അന്നേദിവസം  രാത്രി ,ഏകദേശം &lt;br /&gt;ഒമ്പതരയോടുകൂടി ,മൂപ്പര്‍ വീട്ടുകാരറിയാതെ മാവിന്‍ &lt;br /&gt;കൊമ്പു വഴി താഴെയിറങ്ങി. നല്ല നിലാവുള്ള &lt;br /&gt;ദിവസമായതിനാല്‍ ടോര്‍ച്ച് എടുക്കേണ്ട ആവശ്യം &lt;br /&gt;ഉണ്ടായിരുന്നില്ല.&lt;br&gt;   &lt;br /&gt;മനോഹരമായ ആ പൂനിലാവിന്റെ ഭംഗി മൂപ്പര്‍ &lt;br /&gt;നല്ലവണ്ണം ആസ്വദിച്ചു.&lt;br&gt;   &lt;br /&gt; എന്നീട്ട് സൈക്കളില്‍ കയറി ശബ്ദമുണ്ടാക്കാതെ &lt;br /&gt;വീട്ടില്‍ നിന്ന് പഞ്ചായത്തുറോഡിലേയ്ക്കുകടന്നു. പിന്നീട് &lt;br /&gt;അതിവേഗത്തില്‍ സിനിമാശാലയെ ലക്ഷ്യമാക്കി &lt;br /&gt;സൈക്കിള്‍ ചവിട്ടി. &lt;br&gt;   &lt;br /&gt;തിയേറ്ററിലെത്തിയപ്പോള്‍ അത്രയധികം &lt;br /&gt;ആളുകളൊന്നും സിനിമയ്ക്കുണ്ടായിരുന്നില്ല. അതിനാല്‍ &lt;br /&gt;അധിക നേരം ടിക്കറ്റേടുക്കാന്‍  ക്യൂ  &lt;br /&gt;നില്‍ക്കേണ്ടിവന്നില്ല . &lt;br&gt;  &lt;br /&gt;                         സിനിമതുടങ്ങി.   ഭീതി &lt;br /&gt;ഭയങ്കരമായി മൂപ്പര്‍ക്ക് അനുഭവപ്പെട്ടു.ഡ്രാക്കുളയുടെ &lt;br /&gt;മുഖവും ചോരകുടിയ്ക്കലും തേറ്റപ്പല്ലുകളും ചെന്നായക്കളും &lt;br /&gt;കടവാതിലും അതിനനുസരിച്ചുള്ള പേടിപ്പെടുത്തുന്ന &lt;br /&gt;ശബ്ദ ക്രമീകരണവും ലാലേട്ടനില്‍ ഭീതിയുടെ നയാഗ്രാ &lt;br /&gt;വെള്ളച്ചാട്ടം തന്നെ ഉണ്ടാക്കി.&lt;br&gt;  &lt;br /&gt;                    സിനിമ കഴിഞ്ഞ് &lt;br /&gt;&lt;br /&gt;പുറത്തിറങ്ങി.മെയിന്‍ റോഡിലൂടെ സൈക്കിള്‍ &lt;br /&gt;ചവിട്ടുമ്പോള്‍ ഭയത്തിന്റെ ചെറിയ കുമിളകള്‍ &lt;br /&gt;മനസ്സില്‍ ഉയര്‍ന്നുവരുന്നതുപോലെ തോന്നി.&lt;br&gt;  &lt;br /&gt; വഴിയ്ക്കെങ്ങാനും ഡ്രാക്കുള പ്രത്യക്ഷപ്പെട്ടാല്‍ ......&lt;br&gt;  &lt;br /&gt;എന്താ ചെയ്യുക?.&lt;br&gt;  &lt;br /&gt; നിരീശ്വരവാദത്തിന്റെ ഹിമാലയന്‍ ശൃംഗങ്ങള്‍ &lt;br /&gt;ഡ്രാക്കുളയാകുന്ന അതിഭീമന്‍ ബുള്‍ഡോസര്‍ &lt;br /&gt;എന്തുവേഗമാണ് തകര്‍ക്കുന്നത്.&lt;br&gt;  &lt;br /&gt;                             ഇവിടെയിപ്പോള്‍ &lt;br /&gt;&lt;br /&gt;നിരീശ്വരവാദം പറഞ്ഞ് തര്‍ക്കിക്കേണ്ട &lt;br /&gt;കാര്യമില്ലല്ലോ.&lt;br&gt;  &lt;br /&gt;ലാലേട്ടന് ഉടനെ ഒരു ബുദ്ധിതോന്നി.&lt;br&gt;  &lt;br /&gt; പെട്ടെന്ന്,മൂപ്പര്‍ സൈക്കിളില്‍ നിന്നിറങ്ങി .&lt;br&gt;  &lt;br /&gt;റോഡ്‌സൈഡിലെ വേലിയില്‍ നിന്ന് രണ്ടു &lt;br /&gt;ശീമക്കൊന്നക്കഷണങ്ങള്‍ ഒടിച്ചെടുത്തു. എന്നീട്ടത് &lt;br /&gt;സൈക്കിളിന്റെ പിറകില്‍ വെച്ചു.&lt;br&gt;  &lt;br /&gt; ഇനി ഡ്രാക്കുളയെങ്ങാനും വന്നാല്‍ കുരിശിന്റെ &lt;br /&gt;രൂപത്തില്‍ ആ ശീമക്കൊന്നക്കഷണങ്ങള്‍ വെച്ച് &lt;br /&gt;ഡ്രാക്കുളയെ ആക്രമിയ്ക്കാലോ? &lt;br&gt;  &lt;br /&gt;കുരിശിനെ ഡ്രാക്കുളയ്ക്ക് പേടിയാണല്ലോ. &lt;br&gt;  &lt;br /&gt;ആ ഒരു ആശ്വാസത്തില്‍ പെരുമ്പറകൊട്ടുന്ന &lt;br /&gt;ഹൃദയവുമായി സൈക്കിളില്‍ കയറി യാത്ര തുടര്‍ന്നു &lt;br /&gt;.&lt;br&gt;  &lt;br /&gt;മെയിന്‍‌റോഡില്‍നിന്ന് പഞ്ചായത്തുറോഡിലേയ്ക്കായി &lt;br /&gt;പിന്നീടുള്ള  യാത്ര.&lt;br&gt;  &lt;br /&gt; പേടി മാറ്റാന്‍ വേണ്ടി എന്തു ചെയ്യും? &lt;br&gt;  &lt;br /&gt; ഉറക്കെ പാട്ടുപാടിയാലോ?&lt;br&gt;  &lt;br /&gt; മൂപ്പര്‍ അന്നത്തെ ഹിറ്റ് ഗാനമായ “ തൈപ്പൂയ &lt;br /&gt;ക്കാവടിയാട്ടം, തങ്കമണിപ്പീലിയാട്ടം ‘’ എന്ന പാട്ടൊ&lt;br /&gt;ന്നു പാടിനോക്കി.&lt;br&gt;  &lt;br /&gt; പക്ഷെ ,പലവട്ടം പാടാന്‍ ശ്രമിച്ചെങ്കിലും ശബ്ദം &lt;br /&gt;ഉയര്‍ന്നു വരുന്നില്ല. &lt;br&gt;  &lt;br /&gt;ആ സമയത്ത് വീണ്ടും ഒരു  പ്രശ്നം ? &lt;br&gt;  &lt;br /&gt;സൈക്കിള്‍ എത്ര ചവിട്ടിയിട്ടും നീങ്ങുന്നില്ല. &lt;br&gt;  &lt;br /&gt;വീണ്ടും ആഞ്ഞു ചവിട്ടി. &lt;br&gt;  &lt;br /&gt;സൈക്കിള്‍ നീങ്ങുന്നില്ല. &lt;br&gt;  &lt;br /&gt;ഇത് ഡ്രാക്കുളയുടെ പണിയാണോ?&lt;br&gt;  &lt;br /&gt; അറിയാതെ ചുണ്ടില്‍നിന്ന് ‘’ഗുരുവായൂരപ്പാ ‘‘ എന്ന &lt;br /&gt;വിളി വന്നു.&lt;br&gt;  &lt;br /&gt; അപ്പോഴേയ്കും ഒരു ചിന്ത മനസ്സിലുദിച്ചു . &lt;br&gt;  &lt;br /&gt;ഇവിടെ ഗുരുവായൂരപ്പനെ വിളിച്ചീട്ടെന്താ കാര്യം?&lt;br&gt;  &lt;br /&gt; ഡ്രാക്കുളയ്ക്ക് ഗുരുവായൂരപ്പനെ ഭയക്കേണ്ട &lt;br /&gt;കാര്യമില്ലല്ലോ. &lt;br&gt;  &lt;br /&gt;ഡ്രാക്കുളയെ നേരിടാന്‍ കുരിശോ ,കൃസ്ത്യന്‍ ദൈവമോ &lt;br /&gt;വേണം ? &lt;br&gt;   &lt;br /&gt;കൈ സൈക്കിളിന്റെ പിന്നിലേയ്ക്കു നീങ്ങി .&lt;br&gt;  &lt;br /&gt; സമാധാനം! ,ശീമക്കൊന്ന വടികള്‍ അവിടെ &lt;br /&gt;ഇരിപ്പുണ്ട് .&lt;br&gt;  &lt;br /&gt; ഡ്രാക്കുള വന്നാല്‍ ശീമക്കൊന്ന വടികള്‍ കുരിശിന്റെ &lt;br /&gt;രൂപത്തിലാക്കി നേരിടാം.&lt;br&gt;  &lt;br /&gt; അത് ലാലേട്ടന്റെ മനസ്സില്‍ ആശ്വാസത്തിന്റെ &lt;br /&gt;കുളിര്‍ക്കാറ്റുവീശി.&lt;br&gt;  &lt;br /&gt; &lt;br /&gt;&lt;br /&gt;                                       ലാലേട്ടന്‍ ഒന്നുകൂടി  &lt;br /&gt;വിയര്‍ത്തു.ഇനി വീട്ടുകാരറിയാണ്ടുള്ള ഈ &lt;br /&gt;സിനിമാപ്പോ‍ക്ക് വേണ്ട. എന്തൊക്കെ ടെന്‍ഷനാ &lt;br /&gt;അതിന്റെ പേരിലനുഭവിയ്ക്കുന്നത് .&lt;br&gt;  &lt;br /&gt;  മാനത്ത് ചെറിയതോതിലുള്ള കാര്‍മേഘങ്ങളുണ്ട്.  &lt;br /&gt;അതുകൊണ്ട് പൂനിലാവിന്റെ ശക്തി &lt;br /&gt;കുറഞ്ഞിരിയ്ക്കുന്നു.&lt;br&gt;  &lt;br /&gt; അതോടെ ലാലേട്ടന്റെ മനസ്സില്‍ ഭയത്തിന്റെ ശക്തി &lt;br /&gt;കൂടിവന്നു. &lt;br&gt;  &lt;br /&gt;പക്ഷെ,വീണ്ടും പ്രശ്നം! &lt;br&gt;  &lt;br /&gt;സൈക്കിള്‍ ഇപ്പോള്‍ തീരെ മുന്നോ‍ട്ടുനിങ്ങുന്നില്ല.&lt;br&gt;  &lt;br /&gt; രണ്ടും കല്പിച്ച് മൂപ്പര്‍ സൈക്കിളില്‍ നിന്നിറങ്ങി.&lt;br&gt;  &lt;br /&gt;പെട്ടെന്ന് ലാലേട്ടന് പൊട്ടിച്ചിരിയ്ക്കാനാണ് തോന്നിയത് . &lt;br&gt;  &lt;br /&gt;കാരണം ,സൈക്കിള്‍ പഞ്ചറാണ് . ലാലേട്ടന് &lt;br /&gt;തന്നോടുതന്നെ പുച്ഛം തോന്നി. &lt;br&gt;  &lt;br /&gt;വെറുതെ  എന്തെല്ലാം അനാവശ്യ ചിന്തകളാണ്  ഈ &lt;br /&gt;യുക്തിവാദിയുടെ  മനസ്സില്‍ വന്നത് .&lt;br&gt;  &lt;br /&gt; പക്ഷെ , ഈ ധൈര്യം അധികനേരം &lt;br /&gt;നീണ്ടുനിന്നില്ല.&lt;br&gt;  &lt;br /&gt; ടയര്‍ പഞ്ചറാക്കിയത് ഡ്രാക്കുളയാകുമോ ? &lt;br&gt;  &lt;br /&gt;യേയ് , അതൊന്നുമല്ല. കട്ടയും കല്ലുമൊക്കെയുള്ള &lt;br /&gt;പഞ്ചായത്തു റോഡല്ലേ . &lt;br&gt;  &lt;br /&gt;ഏതെങ്കിലും ഒരു കല്ലിന്റെ മുന കൊണ്ടീട്ടുണ്ടാകും.&lt;br&gt; &lt;br /&gt;ഇനി സൈക്കിള്‍ ഉന്തുക തന്നെ .&lt;br&gt;  &lt;br /&gt;വേറെ ഒരു മാര്‍ഗ്ഗവുമില്ല. &lt;br&gt;  &lt;br /&gt;പക്ഷെ,ഇത്രയും ദൂരം ഉന്തുകയോ?  അതു ഈ &lt;br /&gt;പാണ്ടിമേളം നടത്തുന്ന മനസ്സുമായിട്ട് ? &lt;br&gt;  &lt;br /&gt;പിന്നെന്താ മാര്‍ഗ്ഗം.? &lt;br&gt;  &lt;br /&gt;എളുപ്പ വഴി നോക്കിയാലോ ?  ഗോപാലേട്ടന്റെ &lt;br /&gt;പറമ്പിലൂടെ കടന്ന് മേരിചേച്ചിയുടെ പറമ്പിലൂടെ &lt;br /&gt;കടന്നാല്‍... &lt;br&gt;  പിന്നങ്ങോട്ട് ശേഖരേട്ടന്റെ &lt;br /&gt;വീടായി.........&lt;br&gt;  &lt;br /&gt;ശേഖരേട്ടന്റെ  പറമ്പിലൂടെ കടന്നാല്‍ ‘ദാന്ന് ‘ &lt;br /&gt;വീട്ടിലെത്താം.&lt;br&gt;  &lt;br /&gt;’ എന്നാല്‍ അങ്ങനെത്തന്നെ. ‘- - ലാലേട്ടന്‍ &lt;br /&gt;തീരുമാനിച്ചു.&lt;br&gt;   &lt;br /&gt;                                   അങ്ങനെ ഗോപാലേട്ടന്റെ &lt;br /&gt;പറമ്പിലൂടെ ലാലേട്ടന്‍ സൈക്കിളുമുന്തിക്കൊണ്ടു മന്ദം &lt;br /&gt;മന്ദം നടന്നു.&lt;br&gt;  &lt;br /&gt; ‘തൈപ്പൂയക്കാവിടിയാട്ടം‘ എന്ന ഗാനം ചെറിയ &lt;br /&gt;വോളിയത്തില്‍ ആലപിച്ചാണ് നടപ്പ്.&lt;br&gt;  &lt;br /&gt;ഗോപാലേട്ടന്റെ പറമ്പുകഴിഞ്ഞു ,മേരിചേച്ചിയുടെ &lt;br /&gt;പറമ്പെത്തി. &lt;br&gt;  &lt;br /&gt;ആകാശത്തില്‍ കാര്‍മേഘം കൂടി വന്നു. &lt;br&gt;  &lt;br /&gt;നിലാവിന്റെ ശക്തി അല്പം കുറഞ്ഞിട്ടുണ്ട് .&lt;br&gt;  &lt;br /&gt;                       പെട്ടെന്ന് ലാലേട്ടന്റെ മനസ്സില്‍ ഒരു &lt;br /&gt;കൊള്ളിയാന്‍ മിന്നി . &lt;br&gt;  &lt;br /&gt;എന്താണ് അല്പം അകലെയായിക്കാണുന്നത് ? &lt;br&gt;  &lt;br /&gt;വെള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീയല്ലേ , അവിടെ &lt;br /&gt;നില്‍ക്കുന്നത് ?  &lt;br&gt;  &lt;br /&gt;അങ്ങനെ ഒരു പെണ്ണ് അവിടെ നിന്നാല്‍ എന്തിനാ &lt;br /&gt;ആണായ താന്‍ പേടിയ്ക്കുന്നത് ?&lt;br&gt;  &lt;br /&gt; അതും പൌരുഷമുള്ള ഒരു യുക്തിവാദി !  എത്ര &lt;br /&gt;പെണ്‍പിള്ളാരെ പിന്നാലെ നടന്ന് കമന്റടിച്ചിട്ടുള്ള &lt;br /&gt;പാര്‍ട്ടിയാണ് താന്‍ .&lt;br&gt;  &lt;br /&gt; എന്നിട്ടിപ്പോ ..... &lt;br&gt;  &lt;br /&gt; ഒരു സ്തീ വെള്ള വസ്ത്രം ധരിച്ചു എന്നുവെച്ച് &lt;br /&gt;ഭയക്കുകയോ ?&lt;br&gt;  &lt;br /&gt; ഒരു പക്ഷെ ആരെങ്കിലും തന്റെ യുക്തിവാദശേഷിയെ &lt;br /&gt;പരീക്ഷിയ്ക്കുന്നതാണോ?&lt;br&gt;  &lt;br /&gt; പക്ഷെ, താന്‍ ഈ വഴി വരുമെന്ന് അവര്‍ക്ക് &lt;br /&gt;എന്താണുറപ്പ് ?&lt;br&gt;  &lt;br /&gt; ഇനി ഇതൊരു യക്ഷിയാണോ ?&lt;br&gt;  &lt;br /&gt; അതാ ഇപ്പോള്‍ കാണുന്നതെന്താ ?&lt;br&gt;  &lt;br /&gt; ആ ,വെള്ള വസ്ത്രം ധരിച്ച സ്ത്രീ കൈകൊണ്ടു അങ്ങോട്ട് &lt;br /&gt;മാടി വിളിയ്ക്കുന്നല്ലോ .&lt;br&gt;  &lt;br /&gt; ഇതു പെശകാണല്ലോ, ഗുരുവായൂരപ്പാ....&lt;br&gt;  &lt;br /&gt; എന്നാ‍ലും അങ്ങനെ വിട്ടുകൊടുത്തുകൂടാ . &lt;br&gt;  &lt;br /&gt;ലാലേട്ടന്‍ സെക്കിള്‍ ,സ്റ്റാന്‍ഡില്‍ വെച്ച് ശീമക്കൊന്ന &lt;br /&gt;വടിയെടുത്തു. &lt;br&gt;  &lt;br /&gt; ഉന്നം വെച്ച് ആഞ്ഞ് ആ വെള്ള വസ്ത്രം ധരിച്ച &lt;br /&gt;സ്ത്രീയുടെ നേരെ എറിഞ്ഞു. &lt;br&gt;  &lt;br /&gt;പക്ഷെ, ആ സ്ത്രീയ്ക്കൊന്നും പറ്റിയില്ല. ആഞ്ഞെറിഞ്ഞ &lt;br /&gt;വടി അതേ പോലെ ലാലേട്ടന്റെ അരികെ &lt;br /&gt;വന്നുവീണു.&lt;br&gt;  &lt;br /&gt; ഇത് യക്ഷി തന്നെ ,ലാലേട്ടന്‍ ഉറപ്പിച്ചു. &lt;br /&gt;എന്നിരുന്നാലും ഒന്നുകൂടി പരീക്ഷിയ്ക്കാലോ.... &lt;br&gt;  &lt;br /&gt;കുരിശിനായിക്കരുതിയ രണ്ടാമത്തെ വടിയും ലാലേട്ടന്‍ &lt;br /&gt;എടുത്തു. ഒന്നുകൂടി ആ യക്ഷിയുടെ നേരെ &lt;br /&gt;ആഞ്ഞെറിയാന്‍ തീരുമാനിച്ചു.&lt;br&gt;  &lt;br /&gt; അതിനു മുമ്പ് എന്തോ ഒരു ശബ്ദം കേട്ട് &lt;br /&gt;കിഴക്കോട്ടൊന്നു നോക്കിപ്പോയി. &lt;br&gt;  &lt;br /&gt;എന്റെ ഗുരുവായൂരപ്പാ ലാലേട്ടന്‍ അറിയാതെ &lt;br /&gt;വിളിച്ചുപോയി......&lt;br&gt;   ഒന്നല്ല  .... അഞ്ചുപത്തു &lt;br /&gt;യക്ഷിമാരാണ് അവിടെ നിരന്നു നില്‍ക്കുന്നു!!!&lt;br&gt;  &lt;br /&gt; .എല്ലാവരും കൈകൊണ്ട് ആഗ്യം കാട്ടി &lt;br /&gt;വിളിയ്ക്കുന്നുമുണ്ട്. &lt;br&gt;&lt;br /&gt;അവയുടെ തേറ്റപ്പല്ലുകള്‍ തന്റെ കഴുത്തില്‍ അമര്‍ത്തി &lt;br /&gt;ചോര വലിച്ചുകുടിയ്ക്കുന്ന രംഗം പെട്ടെന്ന്  &lt;br /&gt;മനസ്സിലോടിയെത്തി  &lt;br&gt;&lt;br /&gt;ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ല. സൈക്കിളിവിടെ &lt;br /&gt;കിടക്കട്ടെ. &lt;br&gt;  &lt;br /&gt;ജീവനേക്കാള്‍ വലുതല്ലല്ലൊ സൈക്കിളും &lt;br /&gt;നിരീശ്വരവാദവുമൊക്കെ. &lt;br&gt;  &lt;br /&gt;എങ്ങനെയോ ഓടാനുള്ള ധൈര്യം കിട്ടി .&lt;br&gt;  &lt;br /&gt;പിന്നെ ,അങ്ങോട്ട് &lt;br /&gt;ഒരോട്ടമാണ്.എവിടേയ്ക്കാണൊന്നൊന്നും നിശ്ചയമില്ല. &lt;br /&gt;&lt;br&gt;  &lt;br /&gt;മുന്നില്‍ ഒഴിവുള്ള ഭാഗത്തുകൂടി ഓടി .&lt;br&gt;  &lt;br /&gt;പക്ഷെ,,ആ ഓട്ടം അധിക സമയം തുടരാന്‍ &lt;br /&gt;കഴിഞ്ഞില്ല.&lt;br&gt;  &lt;br /&gt; കാരണം.എന്തോ തട്ടി ലാലേട്ടന്‍ മണ്ണില്‍ വീണു. &lt;br /&gt;&lt;br /&gt;&lt;br&gt;  &lt;br /&gt;ധൈര്യം സംഭരിച്ച് എണീറ്റ് നോക്കിയപ്പോള്‍ &lt;br /&gt;വാസുവേട്ടന്റെ പറമ്പിലാണു താന്‍ നില്‍ക്കുന്നതെന്നു &lt;br /&gt;മനസ്സിലായി. &lt;br&gt;  &lt;br /&gt;എങ്ങനെയോ ധൈര്യം സംഭരിച്ച് ചുറ്റും നോക്കി. &lt;br&gt;  &lt;br /&gt;യക്ഷിമാരെയൊന്നും കാണാനില്ല. &lt;br&gt;  &lt;br /&gt;കാലില്‍ തൊലിപോയിട്ടുണ്ടെന്നതൊഴിച്ചാല്‍ വലിയ &lt;br /&gt;കുഴപ്പമില്ല. എണീറ്റുനടക്കാം.  &lt;br&gt;  &lt;br /&gt;നടക്കാതെ നിവൃത്തിയില്ലല്ലോ. &lt;br&gt;  &lt;br /&gt;ലാലേട്ടന്‍ വീണ്ടും വീടിനെ ലക്ഷ്യമാക്കി പതുക്കെ &lt;br /&gt;നടന്നു.&lt;br&gt;                                           എന്നാല്‍ ഏകദേശം &lt;br /&gt;അഞ്ചടി വെച്ചിട്ടുണ്ടാവില്ല.&lt;br&gt;  &lt;br /&gt; അപ്പോള്‍ അല്പം അകലെ  കണ്ട കാഴ്ച് ലാലേട്ടനെ &lt;br /&gt;വീണ്ടും ഞെട്ടിച്ചു.&lt;br&gt;  &lt;br /&gt;അങ്ങകലെയായി ഒരാള്‍ നില്‍ക്കുന്നു കൈയ്യില്‍ &lt;br /&gt;എന്തോ ഒന്ന് പിടിച്ചുകൊണ്ട്...... ഏകദേശം &lt;br /&gt;മനുഷ്യരൂപത്തില്‍!!! &lt;br&gt;  &lt;br /&gt;നോക്കിനിക്കെ ആ രൂപം വലുതായി വരുന്നു. &lt;br&gt;  &lt;br /&gt;ഇപ്പൊ രണ്ടാള്‍ പൊക്കത്തിലായി.......&lt;br&gt;  &lt;br /&gt; അതാ മൂന്നാള്‍ പൊക്കത്തിലായി....&lt;br&gt;  &lt;br /&gt; ഇത് ഗന്ധര്‍വനല്ലേ .... &lt;br&gt;  &lt;br /&gt;അതെ, ആകാശ ഗന്ധര്‍വന്‍ തന്നെ.&lt;br&gt;  &lt;br /&gt;ചെറുപ്പത്തില്‍ കഥകളിലൊക്കെ കേട്ടിട്ടുള്ള &lt;br /&gt;ആകാശഗന്ധര്‍വന്‍ തന്നെ..  &lt;br&gt;  &lt;br /&gt;മനുഷ്യരെ ഉടലോടെ വിഴുങ്ങുന്ന &lt;br /&gt;ആകാശഗന്ധര്‍വന്‍....&lt;br&gt;  &lt;br /&gt;യക്ഷിയാണെങ്കില്‍ ചോര കുടിയ്ക്കുകയേയുള്ളൂ.&lt;br&gt;  &lt;br /&gt;പക്ഷെ, ഗന്ധര്‍വന്‍ അങ്ങനെ ത്തന്നെ &lt;br /&gt;വിഴുങ്ങിക്കളയും !&lt;br&gt;  &lt;br /&gt;പന്തം പേടിച്ചു പന്തളത്തു ചെന്നപ്പോ പന്തം &lt;br /&gt;കൊളുത്തിപ്പട!&lt;br&gt;  &lt;br /&gt; ഇപ്പോഴതാ  ഗന്ധര്‍വന്‍  ഒരു തെങ്ങിന്റെ &lt;br /&gt;ഉയരത്തിലായി......&lt;br&gt;  &lt;br /&gt;അയ്യോ... ,ഇപ്പോഴതാ ആകാശം മുട്ടേ ആയി. ..... &lt;br&gt; &lt;br /&gt; അയ്യോ ...തന്റെ അടുത്തേയ്ക്കല്ലേ അതിന്റെ കൈകള്‍ &lt;br /&gt;വരുന്നത്...&lt;br&gt;  &lt;br /&gt; അയ്യോ... , തന്നെ വിഴുങ്ങാനല്ലേ അതു &lt;br /&gt;വരുന്നത്....&lt;br&gt;  &lt;br /&gt; ലലേട്ടന്റെ വായില്‍നിന്ന് ഉച്ചത്തിലുള്ള അപശബ്ദം &lt;br /&gt;പുറത്തുവന്നു. &lt;br&gt;  &lt;br /&gt;ലാലേട്ടന്‍ ബോധരഹിതനായി നിലാപതിച്ചു.&lt;br&gt;  &lt;br /&gt;                             കണ്ണുതുറന്നപ്പോള്‍ , താന്‍ &lt;br /&gt;ആശുപത്രിയിലാണ് കിടക്കുന്നതെന്ന് ലാലേട്ടനു &lt;br /&gt;മനസ്സിലായി.&lt;br /&gt;  “ ഓ, കണ്ണു തുറന്നല്ലോ, ബോധം വന്നു , &lt;br /&gt;ആശ്വാസായി ‘’ എന്നൊക്കെ ആരോ പറയുന്നത് &lt;br /&gt;ലാലേട്ടന്‍ കേട്ടു .&lt;br /&gt; മുറിയില്‍ അച്ഛന്‍ ,അമ്മ, അനിയത്തി,പിന്നെ &lt;br /&gt;മേരിചേച്ചി,ഗോപാലേട്ടന്‍ &lt;br /&gt;ശേഖരേട്ടന്‍......എന്നിവരെഒക്കെയുണ്ട്.  &lt;br /&gt; “എടയ്ക്കിടെ യക്ഷി, ഗന്ധര്‍വന്‍ ... ഇങ്ങനെ വിളിച്ചു &lt;br /&gt;പറയാര്‍ന്നു...  ‘’-- അനിയത്തിയുടെ വക &lt;br /&gt;പരിഹാസച്ചുവയുള്ള കമന്റ് &lt;br&gt;  &lt;br /&gt;‘’ എന്തിനാടാ നീ ഈ വേണ്ടാത്തേനൊക്കെ പോയേ &lt;br /&gt;‘’-- അമ്മ കരഞ്ഞുകൊണ്ട് പറയാന്‍ തുടങ്ങി. &lt;br&gt;   &lt;br /&gt; “ ഇപ്പോ അവനെ ചീത്തയൊന്നും പറയേണ്ട, &lt;br /&gt;അതൊക്കെ സൂക്കേട് മാറീട്ടുമതി “-- ലലേട്ടന്റെ അച്ഛന്‍ &lt;br /&gt;പക്വതയോടെ പറഞ്ഞു.&lt;br&gt;   &lt;br /&gt;                   അപ്പോഴേയ്ക്കും ഡോക്ടര്‍ വന്നു. ഡോക്ടര്‍ &lt;br /&gt;കാര്യങ്ങള്‍ ചോദിച്ചു.&lt;br&gt;  &lt;br /&gt; ലാലേട്ടന്‍ ആദ്യം മടികാണിച്ചു. &lt;br&gt;  &lt;br /&gt;പക്ഷെ,ഡോക്ടര്‍ പറഞ്ഞു  “ ഉണ്ടായ കാര്യങ്ങള്‍ &lt;br /&gt;തുറന്നു പറയണം . , അല്ലെങ്കില്‍ അത് വലിയ &lt;br /&gt;മാനസിക പ്രശ്നമാകും. “&lt;br&gt;  &lt;br /&gt;ലാലേട്ടന്‍ ചുറ്റും നില്‍ക്കുന്നവരെ നോക്കി&lt;br&gt;  &lt;br /&gt;അതു കണ്ട് ഡോക്ടര്‍ പറഞ്ഞു.” അവരൊക്കെ &lt;br /&gt;അവിടെ നിന്നോട്ടെ.എല്ലാവര്‍ക്കും കാര്യങ്ങളൊക്കെ &lt;br /&gt;അറിയാലോ.ചിലപ്പോ അവരില്‍ നിന്ന് സഹായോം &lt;br /&gt;ഉണ്ടായീന്നിരിയ്ക്കൂം”&lt;br&gt;  &lt;br /&gt;ലാലേട്ടന്‍ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങി.&lt;br&gt;  &lt;br /&gt;ലലേട്ടന്റെ അമ്മയുടെ മുഖം ദേഷ്യവും സങ്കടവും &lt;br /&gt;പ്രകടിപ്പിച്ചു. &lt;br&gt;  &lt;br /&gt;അതുകണ്ട് ഡോക്ടര്‍ പറഞ്ഞു ,”ഈ പ്രായത്തിലുള്ള &lt;br /&gt;കുട്ടികള് വീട്ടിലറിയാതെ സെക്കന്‍‌ഡ് ഷോ വിനു &lt;br /&gt;പോയി എന്നൊക്കെയുള്ളതിനെ അത്ര &lt;br /&gt;വലിയകുറ്റമായി കാണേണ്ട.ഇനി, കാര്യങ്ങള്‍ &lt;br /&gt;സത്യസന്ധമായി പറഞ്ഞതുകൊണ്ട് &lt;br /&gt;കുറ്റപ്പെടുത്തലൊന്നും വേണ്ട“&lt;br&gt; &lt;br /&gt;തുടര്‍ന്നു പറയാന്‍ ഡോക്ടര്‍ ലാലേട്ടനെ &lt;br /&gt;പ്രോത്സാഹിപ്പിച്ചു.&lt;br /&gt; മേരിചേച്ചിയുടെ  പറമ്പില്‍ വെളുത്ത വസ്ത്രം ധരിച്ച &lt;br /&gt;യക്ഷിയെ കണ്ട കാര്യം  പറഞ്ഞുകഴിഞ്ഞപ്പോള്‍ മേരി &lt;br /&gt;ചേച്ചി ഉടനെ പറഞ്ഞു. “ അത് യക്ഷിയൊന്നുമാകില്ല. &lt;br /&gt;അന്ന് വൈകീട്ട്, നേഴ്‌സിംഗിനു പഠിയ്ക്കുന്ന റോസിമോള് &lt;br /&gt;ഹോസ്റ്റലീന്ന് വീട്ടില് വന്നിരുന്നു.അലക്കാത്ത കൊറേ &lt;br /&gt;തുണികളുമായാ അവളു വന്നേ. പിറ്റേന്നുതന്നെ &lt;br /&gt;പോകേണ്ടോണ്ട്  അവള് ഉടുക്കണ അഞ്ചാറു വെള്ള &lt;br /&gt;സ്സാരി അലക്കി അഴേമെലിട്ടിരുന്നു. അതില് ഒരെണ്ണം &lt;br /&gt;ഒറ്റയ്ക്കാ ഇട്ടിരുന്നേ. അതിനെയാവും ലാലുട്ടി ആദ്യം &lt;br /&gt;കണ്ടേ”&lt;br /&gt;അവിടെകൂടിയിരുന്നവരുടെ മുഖത്തൊക്കെ പുഞ്ചിരി &lt;br /&gt;വിടര്‍ന്നു.&lt;br&gt;  &lt;br /&gt;പക്ഷെ , ലാലേട്ടന്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ &lt;br /&gt;തയ്യാറായില്ല. “പക്ഷെ ,ഏറിഞ്ഞ വടി തിരിച്ചുവന്നതോ “&lt;br /&gt;  “അതു ശരി , അപ്പോ സാരീമലത്തെ അഴുക്കിന്റെ &lt;br /&gt;കാരണം ഇപ്പഴാ പിടികിട്ട്യേ.ഞാന്‍ വിചാരിച്ചു ആ &lt;br /&gt;വെള്ള സ്സാരീമ്മെ ആരാ അഴുക്കൊക്കെ ആക്ക്യേന്ന്  . &lt;br /&gt;അത് നീ യാര്‍ന്നു ല്ലേ. എത്ര കഴുകീട്ടാ പോയേ &lt;br /&gt;ന്നറിയോ. റോസിമോള്‍ക്ക് വെല്ല്യ വെഷമായി. &lt;br /&gt;കാറ്റത്തു പറന്നുപോകാണ്ടിരിയ്ക്കാന്‍ സാരീടെ &lt;br /&gt;നാലറ്റോം പ്ലാസ്റ്റിക് ചരടോണ്ട് മരത്തുമ്മെ  &lt;br /&gt;കെട്ടീട്ടുണ്ടാര്‍ന്നു.”&lt;br&gt;  &lt;br /&gt; “ അതെ.ഒരു ഇലാസ്റ്റിക് പ്രതലം പോലെ അത് &lt;br /&gt;&lt;br /&gt;പ്രവര്‍ത്തിച്ചിരിയ്ക്കാം ‘’ ഡോക്ടറും ആ അഭിപ്രായത്തെ &lt;br /&gt;പിന്താങ്ങി&lt;br /&gt;&lt;br&gt;  &lt;br /&gt;ലാലേട്ടന് ഒന്നുകൂടി നാണക്കേടായി.&lt;br&gt;  &lt;br /&gt;എങ്കിലും വീണ്ടും മൂപ്പര്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല്യ. &lt;br /&gt;&lt;br&gt;  &lt;br /&gt;ഒരു യുക്തിവാദിയായ തനിക്ക് ഇത്തരത്തില്‍ &lt;br /&gt;അബദ്ധം പറ്റുകയോ.&lt;br&gt;  &lt;br /&gt;ഡോക്ടര്‍,പിന്നീടുണ്ടായ കാര്യങ്ങള്‍ പറയാന്‍ &lt;br /&gt;നിര്‍ബ്ബന്ധിച്ചു.&lt;br&gt;  &lt;br /&gt;അങ്ങനെ ,ലാലേട്ടന്‍ വാസുവേട്ടന്റെ പറമ്പില്‍‌വെച്ച്  &lt;br /&gt;ആകാശ ഗന്ധര്‍വനെക്കണ്ട കാര്യം വരെ &lt;br /&gt;പറഞ്ഞവസാനിപ്പിച്ചു.&lt;br&gt;  &lt;br /&gt; പിന്നെ ,എന്തു സംഭവിച്ചുവെന്നു തനിക്കറിയില്ലെന്നും &lt;br /&gt;പറഞ്ഞു.&lt;br&gt;  &lt;br /&gt;അപ്പോള്‍ , ഒരു കമ്മ്യൂണിസ്റ്റുകാരന്‍ കൂടിയായ &lt;br /&gt;വാസുവേട്ടന്‍ പറഞ്ഞു,&lt;br /&gt; “ അന്ന് വൈകീട്ട് പറമ്പില്‍ ഒരു ഭാഗത്ത് ഞാന്‍ &lt;br /&gt;കൊയ്ത്ത് കഴിഞ്ഞപ്പോളുണ്ടായ ചണ്ടും &lt;br /&gt;വൈക്കോലുമൊക്കെ തീയിട്ടിരുന്നു. അതു &lt;br /&gt;കത്തിത്തീരാന്‍ കുറേ സമയമെടുക്കും ചിലപ്പൊ &lt;br /&gt;അതീന്നൊള്ള പൊക മൊകളിലേയ്ക്ക് പോകുന്നതു &lt;br /&gt;കണ്ടീട്ടാവും ലാലുട്ടീ പേടിച്ചത് “ &lt;br&gt;  &lt;br /&gt;“ ചിലപ്പോഴല്ല - അത് അങ്ങനെ തന്നെ യാവും &lt;br /&gt;സംഭവിച്ചത് “ ഡോക്ടര്‍ പറഞ്ഞു .&lt;br&gt;  &lt;br /&gt; തുടര്‍ന്ന് അദ്ദേഹം വിശദീകരിച്ചു,” ഡ്രാക്കുള സിനിമ &lt;br /&gt;കണ്ടപ്പോ‍ള്‍ ലാലുവിന്റെ മനസ്സ് വല്ലാതെ &lt;br /&gt;പേടിച്ചുപോയി;  ആ പേടി ഒരു മുന്‍വിധിയായി &lt;br /&gt;മനസ്സില്‍ തങ്ങി നിന്നിരിയ്ക്കാം. ആ മുന്‍‌വിധിയാണ് &lt;br /&gt;വെള്ള സ്സാരി കണ്ടപ്പോ‍ള്‍ യക്ഷിയാണെന്നും പുക &lt;br /&gt;ആകാശത്തേയ്ക്ക് ഉയരുന്നതുകണ്ടപ്പോള്‍  &lt;br /&gt;ആകാശഗന്ധര്‍വ്വനാണെന്നുമൊക്കെ &lt;br /&gt;ലാലുവിനെക്കൊണ്ട് തോന്നിപ്പിച്ചത് “&lt;br&gt;  &lt;br /&gt; ഡോക്ടര്‍ ഇതും പറഞ്ഞ് പുറത്തുപോയി&lt;br&gt;  &lt;br /&gt;“ അപ്പോ ഇനിയും നിരീശ്വരവാദിയാകാം ല്ലേ “ -- &lt;br /&gt;അനിയത്തിയുടെ കമന്റ്&lt;br&gt;  &lt;br /&gt;ലാലേവേട്ടന്‍ അതു കേള്‍ക്കാത്തമട്ടില്‍ കട്ടിലില്‍ &lt;br /&gt;കണ്ണടച്ചു കിടന്നു.&lt;br&gt;  &lt;br /&gt;“ ദേ ,വീണ്ടും ബോധം പോയല്ലോ ‘’- മേരിച്ചേച്ചി &lt;br /&gt;പറഞ്ഞു.&lt;br&gt;  &lt;br /&gt;ലാ‍ലേട്ടനും തോന്നി ഇതുതന്നെയാണ് നല്ലത് .ഇനി &lt;br /&gt;വിശക്കുമ്പോ കണ്ണുതുറക്കാം&lt;/b&gt;&lt;br/&gt;&lt;hr color=red size=5&gt;&lt;br /&gt;&lt;br /&gt;    &lt;b&gt;&lt;font color=green size=4&gt;   &lt;br /&gt;വാല്‍ക്കഷണം ( ആക്ഷേപഹാസ്യം )&lt;br /&gt; &lt;/font&gt;&lt;/b&gt;&lt;hr color= red size=5&gt;&lt;br /&gt;&lt;br/&gt;&lt;b&gt;&lt;br /&gt;     താഴെകൊടുത്തിട്ടുള്ള ചോദ്യങ്ങള്‍ക്ക് &lt;br /&gt;അനുയോജ്യമായ ഉത്തരങ്ങള്‍ ബ്രാക്കറ്റില്‍ നിന്ന് &lt;br /&gt;കണ്ടെത്തുക&lt;br&gt; &lt;br /&gt;1.യക്ഷികള്‍ വെള്ള വസ്ത്രം ധരിയ്ക്കാന്‍ കാരണമെന്ത്?&lt;br /&gt;&lt;br&gt;  &lt;br /&gt;  ഉത്തരം : (വിധവകളായിട്ട്,പണ്ടുകാലത്ത് &lt;br /&gt;ഡിസൈനര്‍ വസ്ത്രങ്ങളുടെ അഭാവം കാരണം, &lt;br /&gt;രാത്രിയിലെ മങ്ങിയ വെളിച്ചത്തില്‍ തിരിച്ചറിയാന്‍ &lt;br /&gt;വേണ്ടി, ഇതിലൊന്നും പെടാത്ത വേറെ ചില &lt;br /&gt;കാരണങ്ങള്‍)&lt;br&gt;  &lt;br /&gt;2.യക്ഷികള്‍ സാരി ധരിയ്ക്കാന്‍ കാരണമെന്ത് ?&lt;br&gt;  &lt;br /&gt;  ഉത്തരം: (രവി വര്‍മ്മ ,  ദേവീ ചിത്രങ്ങളില്‍  സാരി &lt;br /&gt;വരച്ചതുകൊണ്ട് , പണ്ട് കേരളീയ സ്തീകള്‍ ചൂരീദാര്‍  &lt;br /&gt;ധരിയ്കാത്തതുകോണ്ട്, പണ്ട് കേരളീയ സ്ത്രീകള്‍ &lt;br /&gt;ഫ്രോക്ക് ധരിയ്ക്കാത്തതുകൊണ്ട്, ഇതിലൊന്നും &lt;br /&gt;പെടാത്ത വേറെ ചില കാരണങ്ങള്‍)&lt;br&gt;  &lt;br /&gt;3.യക്ഷികള്‍ ചോര കുടിയ്ക്കാന്‍ കാരണമെന്ത് ?&lt;br&gt;  &lt;br /&gt;  ഉത്തരം : ( നോണ്‍-വെജിറ്റേറിയന്‍ &lt;br /&gt;ആയതുകൊണ്ട്,വെജിറ്റബിള്‍‌സ് &lt;br /&gt;ദഹിയ്കാത്തതുകോണ്ട്,ഇതിലൊന്നും പെടാത്ത വേറെ &lt;br /&gt;ചില കാരണങ്ങള്‍ ) &lt;br&gt;  &lt;br /&gt;4. ഇത്രയേറെ ചോര കുടിച്ചീട്ടും യക്ഷികള്‍ക്ക് &lt;br /&gt;എയ്‌ഡ്‌സ് വരാത്തതിനു കാരണമെന്ത്?&lt;br&gt;  &lt;br /&gt;  ഉത്തരം: (യക്ഷിയുടെ ശരീരഘടനയെക്കുറിച്ച് &lt;br /&gt;ശാസ്ത്രജ്ഞന്മാര്‍ ഇതേ വരേയ്ക്കും  പഠിച്ചിട്ടില്ല,  യക്ഷിയ്ക്ക് &lt;br /&gt;എയ്‌ഡ്‌സ് ബാധീക്കില്ല(ഉദാ: കൊതുകിനെപ്പോലെ ),  &lt;br /&gt; ഇതിലൊന്നും പെടാത്ത വേറെ ചില കാരണങ്ങള്‍) &lt;br /&gt;&lt;br&gt;                       &lt;br /&gt;5. യക്ഷിവര്‍ഗ്ഗത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് &lt;br /&gt;ചാള്‍സ് ഡാര്‍വിന്റെ  പരിണാമ സിദ്ധാന്തത്തിന് &lt;br /&gt;വിശദീകരണം നല്‍കുവാന്‍ കഴിയുമോ? &lt;br&gt;  &lt;br /&gt; ഉത്തരം : (കഴിയും,കഴിയില്ല,കഴിയുമായിരിയ്ക്കും, &lt;br /&gt;ആവോ )&lt;br&gt;  &lt;br /&gt;6.ആശുപത്രികളിലെ ബ്ലഡ് ബാങ്കിനടുത്ത് യക്ഷികള്‍ &lt;br /&gt;ചോര കുടിയ്ക്കാന്‍ വരാത്തതെന്തുകൊണ്ട് ?&lt;br&gt;  &lt;br /&gt; ഉത്തരം :( യക്ഷികള്‍ ഫ്രിഡ്‌ജില്‍ വെച്ചത് കഴിക്കില്ല്യ ,വൈദ്യതിയുള്ളിടത്ത് യക്ഷി വരില്ല്യ. ,ഇതിലൊന്നും &lt;br /&gt;പെടാത്ത വേറെ ചില കാരണങ്ങള്‍ )&lt;br&gt;  &lt;br /&gt;7.യക്ഷിയെ മിസൈലിന് തകര്‍ക്കാന്‍ കഴിയുമോ?&lt;br /&gt;&lt;br&gt;  &lt;br /&gt; ഉത്തരം : (സിനിമ-സീരിയല്‍ എന്നിവയിലെ &lt;br /&gt;യക്ഷിയെ സാധിക്കില്ല്യ., ആവോ, ആ വക കാര്യങ്ങള്‍ &lt;br /&gt;അറിയുന്നതെന്തിനാ)&lt;br&gt;  &lt;br /&gt;8.യക്ഷിയും സ്പൈഡര്‍മാനും ഏറ്റുമുട്ടിയാല്‍ ആരാ &lt;br /&gt;ജയിയ്ക്കുക ?&lt;br&gt;  &lt;br /&gt; ഉത്തരം : (യക്ഷി, സ്പൈഡര്‍മാന്‍, ആവോ, &lt;br /&gt;ഇങ്ങനത്തെ വിഡ്ഡി&lt;br /&gt;ച്ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യമില്ല.)&lt;br&gt;  &lt;br /&gt;9.യക്ഷിയും ഡ്രാക്കുളയും തമ്മില്‍ ഏറ്റുമുട്ടിയാല്‍ ആരാ &lt;br /&gt;ജയിയ്ക്കുക ?&lt;br&gt;  &lt;br /&gt;ഉത്തരം : (യക്ഷി, ഡ്രാക്കുള, കറുത്തവരുടെ &lt;br /&gt;പിശാചല്ലേ -- അവനെ തീണ്ടരുത് , ആവോ)&lt;br&gt;  &lt;br /&gt;10.ഇങ്ങനത്തെ ചോദ്യങ്ങള്‍ വാല്‍ക്കഷണമായി &lt;br /&gt;കൊടുക്കുന്നതെന്തിനാ ?&lt;br&gt;  &lt;br /&gt;ഉത്തരം : (തമാശയ്ക്ക്, ചിന്തിപ്പിയ്ക്കാനായി, &lt;br /&gt;അന്ധവിശ്വാസം മാറ്റുന്നതിനായി,  &lt;br /&gt;പലകാര്യങ്ങളുടേയും പൊള്ളത്തരം&lt;br /&gt;വെളിച്ചത്തുകൊണ്ടുവരാന്‍, വെറുതെ  ഓരോ &lt;br /&gt;വിഡ്ഡിത്തങ്ങള്‍  &lt;hr color=red size=5&gt;&lt;hr color=green size=5&gt;&lt;br /&gt; &lt;/font&gt;&lt;/b&gt;&lt;br&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-1536899748543517436?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/1536899748543517436/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=1536899748543517436' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/1536899748543517436'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/1536899748543517436'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2007/04/blog-post_26.html' title='&lt;hr color=red size=5&gt;&lt;h3&gt;&lt;font color=green&gt;ലാലേട്ടന്‍ , രാത്രിയില്‍ യക്ഷിയേയും  ഗന്ധര്‍വ്വനേയും  നേരിട്ടപ്പോള്‍ ... ( അനുഭവ പ്രേതകഥ )&lt;/font&gt;&lt;/h3&gt;'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-6241274335583548534</id><published>2007-04-25T22:32:00.000+05:30</published><updated>2007-04-25T22:41:46.413+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രകൃതിജീവനം'/><title type='text'> പ്രപഞ്ചം ഉണ്ടായതെങ്ങനെ ? </title><content type='html'>&lt;hr color=red size=10&gt;&lt;br /&gt;&lt;br&gt;  &lt;b&gt;&lt;font color=brown&gt;&lt;br /&gt; &amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;                                                                          മറ്റു ജീവികളില്‍ നിന്ന് മനുഷ്യമസ്തിഷ്കത്തിന് ഉള്ള സവിശേഷമായ പ്രത്യേകത എന്തെന്നുവെച്ചാല്‍ കാര്യ-കാരണബന്ധം അന്വേഷിച്ചറിയാനുള്ള സഹജമായ വാസനയാണ്. ഈ ശേഷി വ്യക്തി  വ്യത്യാസമനുസരിച്ച് ഉയര്‍ന്നും താഴ്‌ന്നുമിരിയ്ക്കും. പണ്ടുകാലം മുതല്‍ക്കുതന്നേ തത്ത്വശാസ്ത്രത്തിന്റെ  പാഠ്യപദ്ധതിയുടെ   അടിസ്ഥാനം തന്നെ ഈ കാര്യ -കാരണബന്ധം (Cause and Effect Relationship) ആണ്. ഭൂരിഭാഗം കേസുകളിലും , ആദിമകാലം മുതല്‍ക്കുതന്നെ, ഇത്തരം അന്വേഷണത്തിന് പുറപ്പെട്ടവര്‍ സ്വാര്‍ത്ഥമതികള്‍ അല്ലാത്തതിനാല്‍  ഈ വിജ്ഞാന സമുച്ഛയത്തില്‍ മുതലാളിത്തത്തിന്റെ കടന്നുകയറ്റം ഇല്ലാതെ പോയി.ഭാരതത്തെക്കുറിച്ചു പറയുകയാണെങ്കില്‍ .മഹര്‍ഷിമാരും മറ്റുമൊക്കെ സ്വാര്‍ത്ഥതയില്‍ അധിഷ്ഠിതമായ സുഖലോലുപതകള്‍ വെടിഞ്ഞതിനാല്‍ പ്രസ്തുത ചിന്താ-പഠനപ്രക്രിയയില്‍ രാജാക്കന്മാരുടെ സ്വാധീനം ഏശിയീട്ടില്ല എന്നുതന്നെ പറയാം.                                                 &lt;br&gt;  &lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;     ഒരു കാലഘട്ടം വരെ , കാ‍ര്യ- കാരണബന്ധത്തിന്റെ അടിസ്ഥാനം ഇന്ദ്രിയാധിഷ്ഠിതമായിരുന്നു.പിന്നീടാസ്ഥിതിയ്ക്ക് മാറ്റം വന്നു. അതായത് , കാര്യ-കാരണ ബന്ധത്തിന്റെ ഇന്ദ്രിയാധിഷ്ഠിത സമൂഹത്തിന് മാറ്റം വന്നു. ഒന്നുകൂടി അഗാഥ തലത്തില്‍ കാര്യ-കാരണ ബന്ധം സ്ഥാപിയ്ക്കാമെന്നായി. നമുക്ക് ഇന്ദ്രിയങ്ങള്‍ വഴി ഗ്രഹിയ്ക്കാന്‍ പറ്റാത്ത പല അറിവുകളും ഉപകരണങ്ങള്‍ നമുക്ക് കാണിച്ചുതന്നു. അതുകൊണ്ട് കാര്യ-കാരണ ബന്ധത്തിന്റെ അടിസ്ഥാനം ഇന്ദ്രിയാധിഷ്ഠിതമെന്നതിനുപരി യന്ത്രാധിഷ്ഠിതമായി മാറി. മാറി എന്നതിനു പകരം മാറ്റേണ്ടിവന്നു എന്നു പറയുന്നതാവും ശരി. ഇവിടെ മാറ്റത്തിനാവശ്യമായ നിര്‍ബന്ധിത സാഹചര്യം പ്രവര്‍ത്തിച്ചു  എന്ന് മനസ്സിലാക്കേണ്ടത് അര്‍ത്ഥവത്താ‍യ കാര്യമാണ്.  ഈ പ്രസ്തുത സാ‍ഹചര്യത്തില്‍ കാര്യ-കാരണ ബന്ധചിന്താഗതിക്കാര്‍ക്ക് രണ്ടു വിഭാഗങ്ങളായി പിരിയേണ്ടതായി വന്നു.മതാധിഷ്ഠിതം ,ശാസ്ത്രാധിഷ്ഠിതം എന്നിവയാണ് അവ . അന്വേഷണ കുതുകികളും ഇത്തരത്തില്‍ വര്‍ഗ്ഗീകരിയ്ക്കപ്പെട്ടു. ഇന്ദ്രിയാധിഷ്ഠിത കാര്യ-കാരണ ബന്ധക്കാരുടെ വളര്‍ച്ച ,വേണമെങ്കില്‍ ചാക്രികമായി തീര്‍ന്നെന്നു പറയാം. അല്ലെങ്കില്‍ പിന്നോട്ടായെന്ന് പറയാം.കാരണം, ഇവര്‍ മുറുക്കിപ്പിടിച്ചത്  ‘യാഥാസ്ഥിതികത്വ‘ത്തെയാണ് . പഴമയാണ് ജ്ഞാനത്തിന്റെ  ആധികാരിക നിലവാരമാനം എന്നവര്‍ വിശ്വസിച്ചു.  " Old is Gold " -- എന്ന വചനം ഇക്കാര്യത്തില്‍ അവര്‍ സ്വീകരിച്ചിരിയ്ക്കാം. അതുകൊണ്ടുതന്നെ ആയിരക്കണക്കിനുകൊല്ലം‌മുമ്പ് രചിച്ച വിജ്ഞാനത്തിന്റെ നിശ്ചിത അതിര്‍ത്തിക്കുള്ളില്‍ ഇവര്‍ക്ക് ഒതുങ്ങിക്കഴിയേണ്ടി വന്നു.&lt;br&gt;  &lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;br /&gt;                                                        ഉപകരണാധിഷ്ഠിത കാര്യ--കാരണ ബന്ധക്കാരുടെ വളര്‍ച്ച അഭൂതപൂര്‍വമായിരുന്നു.പ്രസ്തുത വിജ്ഞാനത്തിന്റെ ഫലമായി സമൂഹത്തില്‍ പല മാറ്റങ്ങളും ഉണ്ടായി. അതിനനുസരിച്ച് പുതിയ ജീവിതശൈലികളും രൂപപ്പെട്ടു. തെറ്റ് തിരുത്തുകയും ശരിയെ സ്വീകരിയ്ക്കുകയും ചെയ്യുക എന്ന രീതിതന്നെ അവരുടെ മാര്‍ഗ്ഗരേഖയായി . കമ്പൂട്ടരിന്റെ വരവോടെ ഉപകരണാധിഷ്ഠിത കാര്യ- കാരണ ബന്ധം ഒന്നുകൂടി ശക്തമായി വളര്‍ന്നു. ( ന്യൂട്ടോണിയന്‍ സിദ്ധാന്തങ്ങള്‍ ,ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം,ഫ്രോയിഡിന്റെ മനോവിശ്ലേഷണ സിദ്ധാന്തം  എന്നിവയിലെ തെറ്റുതിരുത്തല്‍ ഇവിടെ സ്മരണീയം )                                              &lt;br&gt;  &lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;   പക്ഷെ , കാര്യകാരണ ബന്ധത്തില്‍ , ആദിമകാലത്ത് നിലനിന്നിരുന്ന പ്രശ്നം ഇപ്പോഴും പരിഹരിയ്ക്കപ്പെട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം മനുഷ്യന്റെ ചിന്താപദ്ധതിയ്ക്ക് ഇന്ദ്രിയാധിഷ്ഠിതമായി  മാത്രമേ രേഖപ്പെടുത്താനാവൂ എന്നതാണ്  വസ്തുത. പ്രധാനമായും ചിന്തകള്‍ക്കും അതുവഴിയുണ്ടാകുന്ന നിഗമനങ്ങള്‍കും “ ദൃശ്യവസ്തുക്കളോടുള്ള കടപ്പാട് “ ഒഴിച്ചുകൂടാനാവാത്തതാണ്. ഇത് ഇനിയും സാദ്ധ്യമായീട്ടില്ല. ഇനിയും സാദ്ധ്യമാവുമോ എന്നും പറഞ്ഞുകൂടാ ! &lt;br&gt;   &amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;br /&gt;                                             ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ തത്ത്വശാസ്ത്രത്തില്‍ താല്പര്യമുള്ള വ്യക്തികള്‍ക്കറിവുള്ളതാണല്ലോ. എന്നാല്‍ ഇനി അതിന്റെ ഭാവികൂടി നമുക്ക് പ്രവചിയ്ക്കാന്‍ ശ്രമിച്ചുകൂടെ                                             &lt;br&gt;   &amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;   കാര്യ --കാരണ ബന്ധമെന്ന  ചിന്താപദ്ധതിയിലൂടെ മുന്നേറുന്ന ഒരാള്‍   അവസാനം ചെന്നെത്തുക പ്രപഞ്ചത്തിന്റെ ‘മൂലകാരണ’ത്തിലാണ്. &lt;br&gt; &lt;br /&gt;1.പ്രപഞ്ചം എങ്ങനെ ഉണ്ടായി  ? &lt;br&gt; &lt;br /&gt;2.അതിനെ നിലനിര്‍ത്തുന്ന നിയമങ്ങള്‍ ഏവ? &lt;br&gt; &lt;br /&gt;3.എന്നാണ് പ്രപഞ്ചം ഉണ്ടായത് ? &lt;br&gt; &lt;br /&gt;4.പ്രപഞ്ചത്തിന് അതിരുകളുണ്ടോ ? ഉണ്ടെങ്കില്‍ എങ്ങനെ ? &lt;br&gt; &lt;br /&gt;5. പ്രപഞ്ചം ഒരു ശക്തിയാണ് സൃഷ്ടിച്ചതെങ്കില്‍  ആ ശക്തി ഉണ്ടായതെങ്ങനെ ? &lt;br&gt;                            &lt;br&gt;   &amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;   തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ നമുക്ക് ചോദിയ്ക്കാനൊക്കും . ഇനിയും ചോദ്യങ്ങളുടെ പെരുമഴതന്നെ നമുക്ക് സൃഷ്ടിയ്ക്കാനൊക്കും.&lt;br&gt;   &amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;br /&gt;                                ഇത്തരമൊരു ചോദ്യസൃഷ്ടി എങ്ങ്നെയാണ് ഉണ്ടായത് ? വിജ്ഞാനത്തിന്റെ അസന്തുലിതാവസ്ഥ നിമിത്തമാണോ ? അതോ വിശ്വാസത്തിന്മേലുണ്ടായ കടന്നുകയറ്റത്തിന്റെ പ്രതികരണമോ ?&lt;br /&gt;                               എന്തുതന്നെയായാലും നമുക്ക് പ്രപഞ്ച കാരണ ചോദ്യങ്ങളിലേയ്ക്ക് മടങ്ങാം. മതാധിഷ്ടിത കാര്യകാരണ വിശ്വാസത്തില്‍  ഏതുമതത്തിലും ജാതിയിലും അടങ്ങിയിരിയ്ക്കുന്ന മുഖ്യകാരണം ഒന്നാണ്. വ്യത്യസ്തമായ സാഹചര്യത്തില്‍  അന്തര്‍ലീനമായ നിയമങ്ങള്‍ അത്  നിലനില്പിനുവേണ്ടി സ്വയം പ്രയോഗിയ്ക്കുന്നുവെന്നേയുള്ളൂ. ഇത്  തന്നെയാണ്  പ്രപഞ്ചത്തെക്കുറിച്ചും ഇവര്‍ക്ക് പറയാനുള്ളത് . സൂക്ഷ്മ കണികയില്‍  അന്തര്‍ലീനമായിരിയ്ക്കുന്ന കാരണവും നിയമവും തന്നെയാണ്  അനന്തമായ പ്രപഞ്ചത്തിന്റെ കാര്യത്തിലും ഉള്ളത് എന്നുപറഞ്ഞ്  മനുഷ്യസമൂഹത്തിന്റെ നിലനില്പിനും സൌഖ്യത്തിനും ഉതകുന്ന വിജ്ഞാനം  ഇത്ര മതിയില്ലേ എന്ന മുഖഭാവത്തോടെ അവര്‍ നില്‍ക്കുന്നു.&lt;br&gt;  &lt;br /&gt; &amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;br /&gt;                               ശാസ്ത്രാന്വേഷികളാവട്ടെ, ഓരോ കൊല്ലം കഴിയുംതോറും കാര്യ- കാരണ ബന്ധത്തിന്റെ പുതിയ വിജ്ഞാനങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്നു. &lt;br&gt;  &lt;br /&gt; &amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;br /&gt;                              എന്നാല്‍ ഇരുവരുടെ വസ്തുതകളും  അതല്ലാത്തവരുടെ ചിന്താപദ്ധതികളും വെച്ച് ചില കാര്യങ്ങള്‍ ഇവിടെ പറയാന്‍ ശ്രമിയ്ക്കട്ടെ.&lt;br&gt;  &lt;br /&gt;1. പദാര്‍ത്ഥം  എല്ലാവരാലും അംഗീകരിയ്ക്കപ്പെട്ട വസ്തുതയാണ്&lt;br&gt;  &lt;br /&gt;2.ഊര്‍ജ്ജം എല്ലാവരാലും അംഗീകരിയ്ക്കപ്പെട്ട വസ്തുതയാണ് (എങ്കിലും ചിലര്‍ പ്രത്യേക അര്‍ത്ഥത്തോടെ അംഗീകരിയ്ക്കന്നുവെന്ന വസ്തുത ഇവിടെ മറച്ചുവെയ്ക്കുന്നില്ല.)&lt;br&gt;  &lt;br /&gt;3.ആത്മാവ് എല്ലാവരാലും അംഗീകരിയ്ക്കപ്പെട്ട വസ്തുതയല്ല.  എന്നാല്‍ ഒരു വിഭാഗം അതിന്റെ അസ്ഥിത്വം അംഗീകരിയ്ക്കുന്നു.&lt;br&gt;  &lt;br /&gt;4.’സോഫ്റ്റ് വെയര്‍ ‘ എല്ലാവരും ഉപയോഗിയ്ക്കുന്ന വസ്തുതയാണ് .ഉപയോഗിയ്ക്കുന്നുവെങ്കിലും അംഗീകരിയ്ക്കണമെന്നില്ലല്ലോ .&lt;br&gt;  &lt;br /&gt;5. ആരാധന പല വിഭാഗക്കാരും അംഗീകരിയ്ക്കുന്ന വസ്തുതയാണ്. ( “അജ്ഞതയാണ്  ആരാധനയ്ക്കൂകാരണം ‘’-- എന്ന ഫ്രാങ്ക്‍ളിന്റെ വചനം ഇവിടെ എടുത്തുപറയട്ടെ )&lt;br&gt;  &lt;br /&gt;                                                        &lt;br&gt;   &amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;  കാര്യ-കാരണ സിദ്ധാന്തം സമയത്തില്‍ അധിഷ്ഠിതമാണ്.നിശ്ചിത സമയത്തിനുശേഷമാണ് ഫലം (Result ) അഥവാ  കാര്യം  (Effect ) ഉണ്ടാകുന്നത്. ഇവിടെ കാര്യമാണ് യഥാര്‍ത്ഥം  അഥവാ അനുഭവവേദ്യം. കാരണമാകട്ടെ അദൃശ്യവുമാണ്. അത് അദൃശ്യതലത്തിലെ ചിന്താ‍മണ്ഡലപ്രഭാവം പോലെയാണ് . അതിനെ ചിന്തകള്‍ ദൃശ്യസമാനമാക്കാന്‍ ശ്രമിച്ച്  പുതിയ  പേരുകളും സിദ്ധാന്തങ്ങളും കൊടുത്തൂ എന്നേ പറയാനൊക്കൂ . ഇത്രയും പറഞ്ഞത്  ഈ പ്രശ്നത്തിലെ പ്രധാനി സമയമാണ് എന്നുകാണിയ്ക്കാനാണ് . ശാസ്ത്രത്തിലെ , സ്ഥലകാല അവിച്ഛിന്നതയെക്കുറിച്ച്   നമുക്ക് അറിവുള്ളതാണല്ലോ (Space-Time Continuem ). ഈ സ്ഥലത്തിനുപകരം  (Space ) കാര്യം (Effect ) ആക്കി മാറ്റി നമുക്കൊന്ന് പൊതുധാരണയിലെത്താന്‍ ശ്രമിച്ചുകൂടെ !  കാരണം കാലത്തിനനുസരിച്ചുള്ള ചിന്താ പദ്ധതി മറ്റേ കൂട്ടര്‍ക്കും ഉണ്ടല്ലോ. അതുകൊണ്ടുമാത്രമല്ല, അങ്ങനെയുള്ള ഒരു സാദ്ധ്യതയില്ലേങ്കില്‍പ്പോലും  അത്തരത്തിലൊന്നു ചിന്തിച്ചാലെന്താ എന്നാണെന്റെ ചോദ്യം ?                                                       &lt;br&gt;  &lt;br /&gt; &amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;    ‘ ദ്രവ്യ--  ഊര്‍ജ്ജ ‘ വിനിമയത്തിലും‘ സമയം‘ (Time) ഒരു പ്രധാനിതന്നെയാണല്ലോ. എന്നാല്‍ സമയം ഒരു വസ്തുതയാണോ ? അതിനെ ആത്മാവ് , സോഫ്റ്റ്വെയര്‍ മനസ്സ്, എന്നിവപോലെയുള്ള  എന്നിവപോലെയുള്ള മറ്റൊന്നാക്കി  സങ്കല്പിയ്ക്കുന്നത് രസകരമല്ലേ . ഈ സമയബോധമല്ലേ പല പ്രശ്നങ്ങള്‍ക്കും അടിസ്ഥാനം?  പ്രപഞ്ചത്തിന്റെ ആരംഭമെന്ത് ? , അവസാനമെന്ത് ?  ..........തുടങ്ങിയ ചോദ്യങ്ങള്‍ക്ക് കാരണക്കാരന്‍ സമയമല്ലേ . സമയബോധത്തെ ഒഴിവാക്കി ചിന്തിച്ചാല്‍ ഉത്തരം കിട്ടാത്ത ‘സൃഷ്ടി തിയറി‘  തന്നെ തകര്‍ന്നുപോകില്ലേ.                                                      &lt;br&gt;  &lt;br /&gt; &amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;   ഇതു സമ്മതിച്ചുതരികയാണെങ്കില്‍ , സമയത്തെപ്പോലെ സ്ഥലത്തേയും ഒഴിവാക്കിയാലെന്ത് ? അപ്പോള്‍ പിന്നെ ‘ പ്രപഞ്ചത്തിന്റെ അതിരുപ്രശ്നവും  ‘ ഇല്ലല്ലോ. [ മനുഷ്യന്റെ ദൃശ്യേന്ദ്രിയം നല്‍കുന്ന വിജ്ഞാനത്തില്‍, വസ്തുക്കള്‍ക്ക്  അതിരുകള്‍ അഥവാ അളവുകള്‍ ഉണ്ടല്ലോ . എന്തിനേറെപ്പറയുന്നു, ഇത്ര വലിപ്പമുള്ള സൂര്യചര്‍ന്ദ്രന്മാര്‍ വരെ  മനുഷ്യന്റെ ദൃശ്യേന്ദ്രിയം അളവു നല്‍കിയാണ് കാണിച്ചുതരുന്നത് . ( അതിന് അപ്രകാരമുള്ള അളവ് കണ്ണിന്റെ ഒരു ന്യൂനതയാണ് എന്ന വസ്തുത എത്ര പേര്‍  മനസ്സിലാക്കിയോ ആവോ ? )  ]   &lt;br /&gt;                                                     നാം കാണുന്നതും കാണാത്തതുമായ പ്രപഞ്ചത്തിന്റെ നാലതിരുകള്‍ എന്ന പ്രശ്നവും ഇതോടെ തീരും .                                                    &lt;br&gt;   &amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;    ഇക്കാര്യം മുന്‍പേ പറയാമായിരുന്നല്ലോ എന്ന് പലര്‍ക്കും തോന്നിയിരിയ്ക്കും. കാരണം സ്ഥലകാലത്തിന്റെ അവിച്ഛിന്നത തന്നെ. ( ഇത്തരത്തില്‍ കണ്ടീഷന്‍ ചെയ്തമനസ്സിന്  ഈ ആശയം കേള്‍ക്കാന്‍ പോലും വലിയ ബുദ്ധിമുട്ടായിരിയ്ക്കും ) ഒന്നിനെ മാത്രമായി ഒഴിവാക്കാന്‍ സാധിയ്ക്കില്ലല്ലോ. (വൈരുദ്ധ്യങ്ങളുടെ നിലനില്പ് എന്ന മാര്‍ക്സിയന്‍ വചനം ഇവിടെ സ്മരണീയം .എന്നാല്‍ വൈരുദ്ധ്യം വ്യതിയാനത്തിനു ഹേതു എന്നകാര്യവും ഇവിടെ ഓര്‍മ്മിയ്ക്കാതെയല്ല. അതാതിന് അതാത് സ്ഥലത്തല്ലേ പ്രാധാന്യം കോടുക്കേണ്ടതുള്ളൂ എന്നുവിചാരിച്ചാണ് ) പക്ഷെ,ഒരു സിദ്ധാന്ത രൂപീകരണത്തില്‍ ക്രമം തെറ്റിയ്ക്കുന്നത് ശരൊയല്ലല്ലോ ?              &lt;br&gt;  &lt;br /&gt; &amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;   ഇനിയത്തേത് നിങ്ങളുടെ മസ്തിഷ്ക  അപഗ്രഥന- നിഗമന ശേഷിയെ ആശ്രയിച്ചാണ് ഇരിയ്ക്കുന്നത് . സ്ഥല-കാലത്തെ ഒഴിവാക്കി കാര്യ-കാരണ ബന്ധം  സ്വരൂപിച്ചു നോക്കൂ .  അങ്ങനെയുള്ള വിജ്ഞാനം ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ മൂലകാരണം കണ്ടുപിടിയ്ക്കാന്‍ ശ്രമിയ്ക്കൂ.  &lt;br&gt;  &lt;br /&gt; &amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;br /&gt;                                                 ഇവിടേയും പ്രശ്നങ്ങള്‍ അനുഭവപ്പെട്ടേയ്ക്കാം. സ്ഥല-കാലമില്ലെങ്കില്‍ കാര്യ-കാരണ ബന്ധം ഉണ്ടാകില്ല എന്നുവരേ തോന്നിയേക്കാം. ഇതിനുവേണ്ടി സ്ഥലത്തിന് (Space ) പദാര്‍ത്ഥ സമാനമായ അര്‍ത്ഥം (Matter ) കൊടുക്കാതിരുന്നാല്‍ മതി. ഒരു പദാര്‍ത്ഥത്തിന്റെ അളവുകള്‍ മാത്രമാണ് സ്ഥലം. അത് ഇന്ദ്രിയാധിഷ്ഠിതമാണ് ., അതുപോലെത്തന്നെ അനുഭവവേദ്യമാണ്.  ഊര്‍ജ്ജം ഇന്ദ്രിയാധിഷ്ടിതമല്ല ,പക്ഷെ അനുഭവവേദ്യമാണ് .ദ്രവ്യത്തേയും ഊര്‍ജ്ജത്തേയും അന്യോന്യം മാറ്റാമെന്നിരിയ്ക്കെ രണ്ടായി പറയേണ്ട കാര്യം എല്ലായിടത്തും ഉണ്ടോ ?  ദ്രവ്യത്തേയും ഊര്‍ജ്ജത്തേയും ഒന്നായിക്കണ്ടാല്‍ എങ്ങനെയിരിയ്ക്കും. ഇരുളും വെളിച്ചവും പോലെ ചൂടും തണുപ്പും പോലെ എന്ന അര്‍ഥത്തില്‍  ദ്രവ്യത്തേയും ഊര്‍ജ്ജത്തേയുമൊന്ന് എടുത്തുനോക്കൂ.  അങ്ങനെയെടുക്കുമ്പോള്‍  കാലത്തിനു പ്രസക്തിയില്ലാതാവുന്നത് നമുക്ക് കാണാം.നാം എപ്പോഴും  മാറ്റത്തെ (change ) ആസ്പദമാക്കിയുള്ള കാര്യ-കാരണ ബന്ധമാണ് സ്വരൂപിയ്ക്കാറ് . അതില്ലാതെയും സ്വരൂപിയ്ക്കാനുള്ള സാദ്ധ്യതയെക്കുറിച്ചാണ് ഇവിടെ പറയാന്‍ ശ്രമിച്ചത് . &lt;br&gt;   &amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;br /&gt;                                              ഓരോ വ്യൂഹത്തിന്റേയും (System ) ഉള്ളിലുള്ള  സമയവും പുറമേയുള്ള സമയവും വ്യത്യസ്ഥമായിരിയ്ക്കും. (ഉദാഹരണമായി ഭൂമിയിലെ സമയവും ചൊവ്വയിലെ സമയവും വ്യത്യാ‍സപ്പെട്ടിരിയ്ക്കുന്നതുപോലെ ) പ്രപഞ്ചത്തിനകത്തുതന്നെ പല സമയവ്യത്യാസങ്ങളിലാണ് പ്രവര്‍ത്തനം നടക്കുന്നത് .   അതുകൊണ്ടുതന്നെ പ്രപഞ്ചത്തിന്റെ കാര്യ-കാരണ ബന്ധം കണ്ടുപിടിയ്ക്കുന്നതിന് ഏത് സമയക്രമമാണ് സ്വീകരിയ്ക്കുക ?  നമുക്ക് അനുഭവവേദ്യമായ ഇന്ദ്രിയാധിഷ്ടിത  സമയക്രമം (ഭൂമിയിലേതുതന്നെ ) തന്നെ !  അപ്പോള്‍ അതു വരുത്തുന്ന അതിഭീമമായ തെറ്റ് ഓര്‍ത്തുനോക്കാവുന്നതല്ലേയുള്ളൂ.                                         &lt;br&gt;  &lt;br /&gt; &amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;    അപ്പോള്‍ ,പ്രപഞ്ചത്തിനു പുറത്ത് സമയ മുണ്ടോ ?  മാറ്റത്തിന്റെ അഥവാ വിനിമയത്തിന്റെ അളവാണ് സമയം  എന്നതുപോലെത്തന്നെയാണ്  പദാര്‍ത്ഥത്തിന്റെ അളവായ സ്ഥലവും. അപ്പോള്‍ സ്ഥലകാലത്തെ എല്ലാ കാര്യങ്ങളിലും അവിച്ഛിന്നമായി ബന്ധപ്പെടുത്തി    സങ്കല്പിച്ചതുകൊണ്ടാണ് ഈ ചോദ്യം തന്നെ ഉയര്‍ന്നുവന്നത് എന്നു വ്യക്തമായല്ലോ .ഒരു ചിന്താ രീതി ഒരു വ്യൂഹത്തെ മനസ്സിലാക്കുന്നതില്‍ വിജയിച്ചുവെന്ന് വിചാരിച്ച് എല്ലാ വ്യൂഹത്തിലും ഉപയോഗിയ്ക്കുന്നതിലെ അര്‍ത്ഥശൂന്യതയാണ് ഇവിടെ മനസ്സിലാക്കേണ്ടത് .&lt;br /&gt;                                     &lt;br&gt;   &amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;  ഇനി, സ്ഥലകാല അവിച്ഛിന്നത ഒഴിവാക്കി അതിനുപകരം ദ്രവ്യ-ഊര്‍ജ്ജ അവിച്ഛിന്നത എന്ന പഠനോപാധി  (Tool) ഉപയോഗിച്ച് പ്രപഞ്ച ഹേതുവിനെക്കുറിച്ച് പഠനം നടത്തിനോക്കൂ . അപ്പോഴും ലഭ്യമാകുന്ന ഉത്തരങ്ങള്‍ വ്യത്യസ്ഥമായിരിയ്ക്കും. ദ്രവ്യവും ഊര്‍ജ്ജവും ഒന്നായി കണ്ടുകൊണ്ടുള്ള  രൂപരേഖയാണ് ഇതിനടിസ്ഥാനം എന്ന വസ്തുത ഇവിടെ മറക്കരുത് .&lt;br /&gt;                                &lt;br&gt;  &lt;br /&gt; &amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;   ചുരുക്കിപ്പറഞ്ഞാല്‍ പ്രപഞ്ചത്തിന് തുടക്കവുമില്ല അവസാനവുമില്ല. ആദ്യവുമില്ല അന്ത്യവുമില്ല ;  അതുപോലെത്തന്നെ  അതിരുകളില്ല .  അത്  ഒരു നിശ്ചിത വ്യൂഹമാണ്. സമയത്തിനടിസ്ഥാനമായ മാറ്റമൊക്കെ അതില്‍ നടക്കുന്നുണ്ട് .ഊര്‍ജ്ജ സംരക്ഷണനിയമം ഈ വ്യൂഹത്തിന് തീര്‍ച്ചയായും ബാധകമാണ് (ഊര്‍ജ്ജത്തെ നിര്‍മ്മിയ്ക്കാനോ നശിപ്പിയ്ക്കാനോ സാദ്ധ്യമല്ലെന്നും ഊര്‍ജ്ജ ലാഭമോ ഊര്‍ജ്ജ നഷ്ടമോ കൂടാതെ ഒരു രൂപത്തിലുള്ള ഊര്‍ജ്ജത്തെ മറ്റൊരു രൂപത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യാന്‍ മാത്രമേ കഴിയൂ  എന്നതാണ്  ഊര്‍ജ്ജ സംരക്ഷണനിയമം .) ആദ്യം, അന്ത്യം അതിര് എന്നീമാനങ്ങള്‍  മനുഷ്യമസ്തിഷ്കത്തിന്റെ സവിശേഷ വിശകലന സ്വഭാവമാണ് .മനുഷ്യ  സംസ്കാരത്തില്‍ത്തന്നെയുള്ള  ജനനം ,മരണം എന്നിവ നല്‍കിയ അവബോധമാണ് ഇത്തരത്തില്‍ ചിന്തിയ്ക്കാന്‍ മനുഷ്യനെ പ്രേരിപ്പിയ്ക്കുന്നത് . മനുഷ്യര്‍ വസ്തുക്കളെ ത്രിമാനരൂപത്തിലാണ്. സമയത്തെ വേണമെങ്കില്‍ നാലാമത്തെ മാനമായി എടുക്കാം.പിന്നേയും മാനങ്ങളെ കാണാനുള്ള ശേഷി ഏതെങ്കിലും ജീവിയ്ക്കുണ്ടെങ്കില്‍ എന്തായിരിയ്ക്കും സ്ഥിതി ? ഈ ജീവി പ്രപഞ്ചത്തിലെ ഏതെങ്കിലുമൊരു ആകാശഗോളത്തില്‍ ഉണ്ടാവാനുള്ള സാ‍ധ്യതയൊന്നും ഇപ്പോഴും തള്ളിക്കളയാന്‍ പറ്റില്ലല്ലോ.പക്ഷെ, ഇത്തരം സാങ്കല്പിക സാധ്യതകള്‍ വെച്ചുകൊണ്ട്  സിദ്ധാന്തരൂപീകരണത്തിനു തുനിയുന്നതും തെറ്റുതന്നെയാണ്. &lt;br /&gt;                                   &lt;br&gt;  &lt;br /&gt; &amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;    ഈ പുതിയ കാര്യ കാരണ ബന്ധം സ്വന്തം ജീവിതം വ്യാപരിയ്ക്കുന്ന എല്ലാ മണ്ഡലങ്ങളിലും വ്യാപരിച്ചു നോക്കൂ. രസകരങ്ങളായ അനുഭവങ്ങളായിരിയ്ക്കും നമുക്ക് ലഭിയ്ക്കുക. പക്ഷെ, ഇത് പങ്കുവെയ്ക്കപ്പെടാന്‍ സാദ്ധ്യമല്ല എന്ന വസ്തുത നിങ്ങളെ അലട്ടിയേക്കും. അത് അങ്ങനെയാണ്. ഓര്‍ക്കുക ; ബുദ്ധഭഗവാന്‍ പറഞ്ഞത് --‘യഥാര്‍ത്ഥ ജ്ഞാനം വിനിമയ സാദ്ധ്യമല്ലെന്ന കാര്യം ‘.&lt;hr color=red size=10&gt;&lt;br /&gt; &lt;/font&gt;&lt;/b&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-6241274335583548534?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/6241274335583548534/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=6241274335583548534' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/6241274335583548534'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/6241274335583548534'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2007/04/blog-post_25.html' title='&lt;hr color=red size=10&gt;&lt;h1&gt;&lt;font color=green&gt;&lt;b&gt; പ്രപഞ്ചം ഉണ്ടായതെങ്ങനെ ?&lt;/b&gt;&lt;/font&gt; &lt;/h1&gt;'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-2994635921741728127</id><published>2007-04-23T14:11:00.000+05:30</published><updated>2007-04-23T14:19:21.108+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഹാസ്യകവിത'/><title type='text'>ശിക്ഷാനിവാരിണീസൂത്രം   !   ( ഹാസ്യ കവിത )</title><content type='html'>&lt;br&gt; &lt;br /&gt;  &lt;b&gt;&lt;font color=borwn&gt;  &lt;br /&gt;ആഴ്ച തന്നന്ത്യത്തിലെ ആദ്യമാം പിരീഡല്ലേ&lt;br&gt; &lt;br /&gt;ക്ലാസിലെ ടുക്കുന്നത് ഗണിത ശാസ്ത്ര വുമേ&lt;br&gt; &lt;br /&gt;ഗൌരവക്കാരനെന്ന് പേരുള്ള സാറാണേ ഞാന്‍&lt;br&gt; &lt;br /&gt;ഗൌരവം ഗണിതത്തി ലൊട്ടുമേ കുറ വില്ല&lt;br&gt; &lt;br /&gt;പെട്ടെന്നു ക്ലാസിന്‍ വാതി യ്ക്കലൊരു കുട്ടി വന്നേന്‍&lt;br&gt; &lt;br /&gt;‘വൈകിയ വിഷമവു‘ മവനില്‍ കാണു ന്നല്ലോ&lt;br&gt; &lt;br /&gt;“ശല്യമായല്ലോ ,ക്ലാസിന്‍ തുടര്‍ച്ച യും പോയല്ലോ“&lt;br&gt; &lt;br /&gt;കാലത്തെ യെന്റെ കോപം തിളച്ചൂ മറിഞ്ഞുടന്‍&lt;br&gt; &lt;br /&gt;“ക്ലാസീക്കടക്കട്ടേ “ യെന്നവന്‍ ചൊല്ലീ ട്ടല്ലോ&lt;br&gt; &lt;br /&gt;നില്‍ക്കുന്നു സര്‍വ്വ ലോക വിനയം താങ്ങീട്ടങ്ങ്&lt;br&gt; &lt;br /&gt;തെറിച്ച വിത്തായുള്ള കുട്ടിതന്നിപ്പോഴത്തെ &lt;br&gt; &lt;br /&gt;വിനയം കണ്ടു എന്നില്‍ അത്ഭുതം വിരിയുന്നു&lt;br&gt; &lt;br /&gt;അത്ഭുതം അരിശമായ് മാറ്റി ഞാന്‍ ,കോപത്തിന്റെ&lt;br&gt;  &lt;br /&gt;ആറാത്ത വാക്കുകളായ് ഒന്നിച്ചു ചൊരിഞ്ഞുടന്‍&lt;br&gt; &lt;br /&gt;അവനോ ബുദ്ധിയുള്ളോന്‍ നില്‍ക്കുന്നു തലതാഴ്ത്തി&lt;br&gt; &lt;br /&gt;മുഖത്തെ ഭാവ മേതെന്നറിയാന്‍ വഴിയില്ല !&lt;br&gt; &lt;br /&gt;അവസാനമെന്‍  കോപം ഒട്ടൊന്നു ശമിച്ചപ്പോള്‍&lt;br&gt; &lt;br /&gt;സമ്മതം കൊടുത്തു ഞാന്‍ ക്ലാസീക്കയറുവാനായ്&lt;br&gt; &lt;br /&gt;സീറ്റില്‍ ചെന്നിരുന്നപ്പോള്‍ ഞാനവന്‍ മുഖം നോക്കി&lt;br&gt; &lt;br /&gt;ആമോദ ഭാവമല്ലോ മുഖത്ത് തുളുമ്പുന്നു!&lt;br&gt; &lt;br /&gt;പെട്ടെന്ന് യെന്റെ കോപം ആളിക്കത്തുന്നു വീണ്ടും&lt;br&gt; &lt;br /&gt;‘ഹോം വര്‍ക്കായ് ‘കൊടുത്തൊരു ചോദ്യങ്ങള്‍ ചോദിയ്ക്കുന്നു&lt;br&gt; &lt;br /&gt;മിണ്ടാട്ടം മുട്ടീട്ടല്ല ഉത്തരമറിയാ ണ്ടാണേ &lt;br&gt; &lt;br /&gt;നില്‍ക്കുന്നു മൌനം പൂണ്ട് തെല്ലൊരു ഭയത്തോടെ&lt;br&gt; &lt;br /&gt;മേശ മേലിരിയ്ക്കുന്ന ചൂരലങ്ങെടുത്തീട്ട് &lt;br&gt; &lt;br /&gt;കൊച്ചിളം കൈയ്യിലായി ആഞ്ഞടിച്ചല്ലോ , ഏറെ&lt;br /&gt;&lt;br&gt; &lt;br /&gt;&lt;br /&gt;പെട്ടെന്നൂ  ക്ലാസിലാകെ ചെമ്പക പ്പൂവിന്‍ മണം&lt;br&gt; &lt;br /&gt;നിറഞ്ഞു കവിഞ്ഞീട്ട് അല തല്ലുന്ന തെന്താ ?&lt;br&gt; &lt;br /&gt;ചെമ്പക പ്പൂവിന്‍ മരം യരികിലായ് ഒരിടത്തും&lt;br&gt; &lt;br /&gt;ഇല്ലല്ലോ ,കാറ്റിതങ്ങ് പൂമണമെത്തിയ്ക്കാ‍നായ്&lt;br&gt; &lt;br /&gt;ചെമ്പക പ്പൂവിന്‍ മണ സ്രോതസ്സ റിവാനായീ&lt;br&gt; &lt;br /&gt;ചോദിച്ചു ഞാനുറക്കെ എന്നുടെ ക്ലാസിലായി&lt;br&gt; &lt;br /&gt;കുട്ടികള്‍ എല്ലാരുമേ അവനെ നോക്കുന്നല്ലോ&lt;br&gt; &lt;br /&gt;പുഞ്ചിരി പൂണ്ടാമുഖം വീണ്ടുമേ താഴുന്നല്ലോ&lt;br&gt; &lt;br /&gt;ചെമ്പകപ്പൂക്കള്‍ കൊണ്ട് നിറഞ്ഞ കീശയല്ലേ &lt;br&gt; &lt;br /&gt;അവന്റെ നെഞ്ചിലായി തുറിച്ചു നില്‍ക്കുന്നത് &lt;br&gt; &lt;br /&gt;“ചെമ്പക പ്പൂപറിയ്ക്കാന്‍ നില്പതു കോണ്ടാണിവന്‍&lt;br&gt; &lt;br /&gt;കാലത്തേ ക്ലാസിലായി വൈകിയങ്ങെത്തുന്നതും“&lt;br&gt; &lt;br /&gt;ക്ലാസിലെ പൊതുകാര്യ മെന്നോട് പറയേണ്ടോന്‍&lt;br&gt; &lt;br /&gt;ക്ലാസ് ലീഡര്‍ പെട്ടന്നങ്ങ് എണീറ്റ് ചൊല്ലുന്നിതാ&lt;br&gt; &lt;br /&gt;“നിത്യവും ചിലര്‍ക്കായി ചെമ്പക പ്പൂകൊടുക്കും&lt;br&gt; &lt;br /&gt;ശീലമുള്ളോരു ദാന ശീലനാ ണിവനെന്നും&lt;br&gt; &lt;br /&gt;ഹോം വര്‍ക്ക് ,കോപ്പികളും ഇമ്പോസിഷനുമൊക്കെ&lt;br&gt; &lt;br /&gt;പ്പകരമായ് കൂട്ടരെക്കൊണ്ടെ ഴുതിയ്ക്കുന്നു ഇവന്‍ “&lt;br&gt; &lt;br /&gt;[ ലീഡറിക്കാര്യം ചൊല്ലാന്‍ കാരണമെന്തെന്നെന്നോ?&lt;br&gt; &lt;br /&gt;ലീഡര്‍ക്കായ് ഇതേവരേ പ്പൂവിവന്‍ കോടുത്തീല ]&lt;br&gt; &lt;br /&gt;വീണ്ടു മടിച്ചെന്നാലോ ഇളം കൈ പൊട്ടു മല്ലോ&lt;br&gt; &lt;br /&gt;എന്നതു ഓര്‍ത്തും കൊണ്ട് വാക്കുകള്‍ അസ്ത്രമാക്കി&lt;br&gt; &lt;br /&gt;വാക്കെന്ന ദിവ്യാസ്ത്രങ്ങള്‍ ഒട്ടേറെ പ്രയോഗിച്ച്&lt;br&gt; &lt;br /&gt;തളര്‍ന്ന തൊണ്ടയുമായ് ഞാനിതാ നില്‍ക്കുന്നല്ലോ&lt;br&gt; &lt;br /&gt;“ സിറ്റ് ഡൌണ്‍ “ ചൊല്ലീട്ടു ഞാന്‍ എന്നുടെ സീറ്റിലായി&lt;br&gt; &lt;br /&gt;തളര്‍ന്ന  മനസ്സുമായ് ചെന്നിരിയ്ക്കുന്ന നേരം &lt;br&gt; &lt;br /&gt;അരികിലായ് വന്നീട്ടവന്‍ ചെവിയീ ലുരചെയ്‌വൂ&lt;br&gt; &lt;br /&gt;“ സാറിനും തരട്ടേയോ ചെമ്പക പ്പൂക്കളെന്ന് “&lt;br&gt; &lt;br /&gt;വില്ലനാം കുട്ടിതന്റെ വക്രബുദ്ധി യിലായി&lt;br&gt; &lt;br /&gt;പൂക്കള്‍ കൊണ്ടു മാഷിനെ മയക്കാമെന്നോര്‍ത്തുവോ&lt;br&gt; &lt;br /&gt;സാറില്‍ നിന്നു ലഭിച്ച ‘അടിയും ശകാരവും‘&lt;br&gt; &lt;br /&gt;പൂക്കള്‍ക്കു വേണ്ടിയെന്ന് കുട്ടി ധരിച്ചുവെന്നോ&lt;br&gt; &lt;br /&gt;ഏതെന്നു റപ്പിയ്ക്കാനാ വാതെഞാന്‍ കുഴയുമ്പോള്‍&lt;br&gt; &lt;br /&gt;കേട്ടല്ലോ പിരീഡിന്റെ അന്ത്യത്തിന്‍ മണിനാദം&lt;br&gt; &lt;br /&gt;&lt;br&gt; &lt;/b&gt;&lt;/font&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-2994635921741728127?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/2994635921741728127/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=2994635921741728127' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/2994635921741728127'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/2994635921741728127'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2007/04/blog-post_23.html' title='&lt;h2&gt;&lt;b&gt;&lt;font color= green&gt;ശിക്ഷാനിവാരിണീസൂത്രം   !   ( ഹാസ്യ കവിത )&lt;/font&gt;&lt;/b&gt;&lt;/h2&gt;'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-3028595949788544960</id><published>2007-04-22T18:55:00.000+05:30</published><updated>2008-05-08T19:38:57.786+05:30</updated><category scheme='http://www.blogger.com/atom/ns#' term='നോസ്റ്റാള്‍ജിക് കവിത'/><title type='text'>ഒരു   കേമ്പസ്  ഗീതം  (   ഖണ്ഡകാവ്യം ) </title><content type='html'>&lt;br&gt; &lt;br /&gt;  &lt;b&gt;&lt;font color=brown&gt;  &lt;br /&gt; എല്ലാരും കേള്‍ക്കാനായ് ഞാനങ്ങ് ചൊല്ലട്ടെ &lt;br&gt;&lt;br /&gt; സുമനെന്ന സ്നേഹിതന്‍ തന്‍കാര്യങ്ങള്‍&lt;br&gt;&lt;br /&gt;ആദ്യമെന്‍ കണ്‍‌മുന്നില്‍ നിറയുന്നു , ബാല്യത്തിന്‍ &lt;br&gt;&lt;br /&gt;ഭാരിച്ച വികൃതികളോരാന്നായി &lt;br&gt;&lt;br /&gt;പുഞ്ചിരി, പ്പൂക്കളും, പൂമ്പാറ്റയുമൊക്കെ&lt;br&gt;&lt;br /&gt;മനതാരില്‍ പൂത്തങ്ങു നിറയും കാലം&lt;br&gt;&lt;br /&gt;മയിപ്പീലി ,മഞ്ചാടി ,കണ്ണി മാങ്ങയൊക്കെ&lt;br&gt;&lt;br /&gt;കൈമാറി കൈമാറി ക്കളയുന്നേരം&lt;br&gt;&lt;br /&gt;ഇണങ്ങലും പിണങ്ങലും തമ്മിലടിയ്ക്കലും&lt;br&gt;&lt;br /&gt;ഒക്കെയായ് നടന്നോരു നാലാം ക്ലാസും&lt;br&gt;&lt;br /&gt;അക്കാല മിനിയുമൊ രുദിനമെങ്കിലും&lt;br&gt;&lt;br /&gt;വരുവാനായ് ഞാനെന്തേ ചെയ്‌ക വേണ്ടൂ&lt;br&gt;&lt;br /&gt;ഒരു നാളോ തൊട്ടങ്ങ് തോഴനോ വന്നില്ല&lt;br&gt;&lt;br /&gt;വിരഹത്തിന്‍ ദുഃഖവും പേറി ഞാനും&lt;br&gt;&lt;br /&gt;പിന്നീട് മറ്റുള്ളോര്‍ ചൊല്ലീ ട്ടറിയുന്നു &lt;br&gt;&lt;br /&gt;സുമനെന്ന തോഴന്റെ കാര്യങ്ങള്‍  താന്‍&lt;br&gt;&lt;br /&gt;തോഴന്റെ  യച്ഛന്റെ  യുദ്യോഗം മാറീപ്പോ&lt;br&gt;&lt;br /&gt;ളകലെ നഗരത്തില്‍ തോഴനും പോയ്&lt;br&gt;&lt;br /&gt;നാളുകള്‍ വര്‍ഷങ്ങ ളായീമാറീടുമ്പോള്‍&lt;br&gt;&lt;br /&gt;ഞാനും മറന്നല്ലോ യെന്‍ തോഴനെ&lt;br&gt;&lt;br /&gt;&lt;font color=red size=6&gt;&lt;br /&gt;    *     *     *     *     *     *     *     *     *     *     &lt;br&gt;&lt;/font&gt;&lt;br /&gt;ബാല്യം മറഞ്ഞങ്ങ് കൌമാരം വന്നല്ലോ&lt;br&gt;&lt;br /&gt;നഗരത്തിന്‍ കോളേജില്‍ പോയീടല്ലോ&lt;br&gt;&lt;br /&gt;എന്തെന്ന തിശയ മെന്നു പറയട്ടെ&lt;br&gt;&lt;br /&gt;സുമനെയാ  കോളേജില്‍ കാണ്‍‌മൂ ഞാനും&lt;br&gt;&lt;br /&gt;സൌഹൃദം സ്ഥാപിയ്ക്കാന്‍  മാത്രകള്‍ വേണ്ടീല&lt;br&gt;&lt;br /&gt;ആഹ്ലാദ മാരവ മുയര്‍ത്തിയല്ലോ&lt;br&gt;&lt;br /&gt;വീണ്ടും  സുമനന്റെ ക്ലാസിലായ്   വന്നല്ലോ&lt;br&gt;&lt;br /&gt;ആത്മാര്‍ത്ഥ സ്നേഹവും പുഷ്പിച്ചല്ലോ&lt;br&gt;&lt;br /&gt;സബ്ബും മെയിനും ലാംഗേജു മൊക്കെയായ്&lt;br&gt;&lt;br /&gt;വിഷയങ്ങള്‍ ഒട്ടേറെ പഠനത്തിനായ്&lt;br&gt;&lt;br /&gt;എങ്കിലും ഞങ്ങള്‍ തന്‍ ചിന്തകള്‍ തിരയുന്നു&lt;br&gt;&lt;br /&gt;സാഹിത്യ ലോകത്തിന്‍ ചക്രവാളം&lt;br&gt;&lt;br /&gt;കോളേജിലെത്തവേ വിരസമാം ക്ലാസുകള്‍&lt;br&gt;&lt;br /&gt;‘കട്ട’ങ്ങു ചെയ്തീട്ടു രസമാക്കുന്നു.&lt;br&gt;&lt;br /&gt;കേമ്പസ്സു കോണിലെ മാമരച്ചോട്ടിലാ&lt;br&gt; &lt;br /&gt;ഞാനു മെന്‍ തോഴനും ചര്‍ച്ച ചെയ്‌വൂ&lt;br&gt;&lt;br /&gt;ഉറക്കം കളഞ്ഞങ്ങ് വായിച്ച കൃതികള്‍ തന്‍&lt;br&gt; &lt;br /&gt;സാരാംശ മൊക്കെയും ചൊല്ലീടുന്നു.&lt;br&gt;&lt;br /&gt;കഴിഞ്ഞോരു ക്ലാസിലെ വൈരസ്യമൊക്കെയും&lt;br&gt;&lt;br /&gt;മറക്കുന്നു , തോഴന്റെ വാക്കുകളാല്‍&lt;br&gt;&lt;br /&gt;ഞാനോ ; ഒന്നുമേ  വായിച്ചീ  ടാതവേ &lt;br&gt;&lt;br /&gt;‘മാസ്റ്റര്‍ പീസു‘ കളാ സ്വദിപ്പൂ&lt;br&gt;&lt;br /&gt;അന്തര്‍മുഖനായ തോഴനാം സുമനാണേ&lt;br&gt;&lt;br /&gt;മിണ്ടുന്ന തെന്നോടു മാത്രമല്ലോ&lt;br&gt;&lt;br /&gt;ഞാനോ ? ,വാചാല യലകള്‍ തന്‍ സാഗരം&lt;br&gt;&lt;br /&gt;മിണ്ടലോ, ആണ്‍‌-പെണ്‍  വര്‍ഗ്ഗത്തോടും&lt;br&gt;&lt;br /&gt;സുമനെന്ന തോഴന്‍ ചൊല്ലുന്നോ രറിവുകള്‍&lt;br&gt;&lt;br /&gt;ഞാനുമവരോടു തട്ടി വിട്ടൂ&lt;br&gt;&lt;br /&gt;ജീനിയസ്സെന്നുള്ള യോമന പ്പേരോടെ&lt;br&gt;&lt;br /&gt;കോളേജ് ലോകത്തില്‍ ഞാനറിവായ്&lt;br&gt;&lt;br /&gt;കോളേജിലക്ഷനടുത്തു വന്നപ്പോഴോ&lt;br&gt;&lt;br /&gt;ഞാനൊരു സ്ഥാനാര്‍ത്ഥി ആയിടല്ലോ&lt;br&gt;&lt;br /&gt;ഞാനോ ,സ്വതന്ത്രനാം സ്ഥാനാര്‍ത്ഥി  യായങ്ങ്&lt;br&gt;&lt;br /&gt;ക്ലാസുകള്‍ കയറി പ്രസംഗിയ്ക്കവേ&lt;br&gt;&lt;br /&gt;മറ്റുള്ള യൂണിയന്‍ പിള്ളേരു മൊക്കെയും&lt;br&gt;&lt;br /&gt;എന്നുടെ രീതികള്‍ പുച്ഛിച്ചല്ലോ&lt;br&gt;&lt;br /&gt;ക്ലാസില്‍ കയറി പ്രസംഗിയ്ക്കും നേരത്ത്&lt;br&gt;&lt;br /&gt;കുട്ടികള്‍ അത്ഭുത പ്പെട്ടിരിയ്ക്കേ&lt;br&gt;&lt;br /&gt;തങ്ങളും തങ്ങളും തമ്മില്‍ ചൊല്ലുന്നവര്‍&lt;br&gt; &lt;br /&gt;എന്തൊരു ഉജ്വല ശൈലിയെന്നോ&lt;br&gt;&lt;br /&gt;ഒരൊരോ ക്ലാസിലും വെവ്വേറെ രീതിയില്‍&lt;br&gt; &lt;br /&gt;കാര്യങ്ങള്‍  ഞാനൊക്കെ അവതരിപ്പൂ&lt;br&gt;&lt;br /&gt;ഇടയ്ക്കിടെ എന്നില്‍നിന്നൊഴുകും തമാശകള്‍&lt;br&gt;&lt;br /&gt;കേട്ടങ്ങ് എല്ലാരും ചിരിച്ചീടല്ലോ&lt;br&gt;&lt;br /&gt;ഇതിനെല്ലാം കാരണം സുമനെന്ന തോഴനാ;&lt;br&gt;&lt;br /&gt;രാത്രിയില്‍ തോഴന്റെ യദ്ധ്വാനവും&lt;br&gt;&lt;br /&gt;തോഴനോ യുറങ്ങാ തെഴുതുന്ന കാര്യങ്ങള്‍&lt;br&gt; &lt;br /&gt;ക്ലാസില്‍ ചെന്നങ്ങു ഞാ നവതരിപ്പൂ&lt;br&gt;&lt;br /&gt;ഓരോരോ ക്ലാസിലും ചൊല്ലുന്ന കാര്യങ്ങള്‍&lt;br&gt;&lt;br /&gt;എന്നുടെ സ്വന്തമായ് തോന്നീടല്ലോ&lt;br&gt;&lt;br /&gt;[ സുമനെന്ന  കാസറ്റ് പ്ലേ ചെയ്യും നേരത്ത്&lt;br&gt;&lt;br /&gt;ലൌഡ് സ്പീക്ക റായീ ഞാന്‍ വര്‍ത്തിപ്പല്ലോ ]&lt;br&gt;&lt;br /&gt;ഇക്കാര്യം എന്നിലും സുമനിലും കഴിയുന്ന &lt;br&gt;&lt;br /&gt;രഹസ്യമാ യീട്ടങ്ങ് യവശേഷിപ്പൂ&lt;br&gt;&lt;br /&gt;ഓരോരോ ക്ലാസിലും കൈയ്യടി കൂട്ടമായ്&lt;br&gt; &lt;br /&gt;ഞാനല്ലോ ഏറ്റങ്ങ് വാങ്ങിയത് &lt;br&gt;&lt;br /&gt;വോട്ടെണ്ണല്‍ എണ്ണി ക്കഴിയവേ യറിയുന്നു&lt;br&gt;&lt;br /&gt;വോട്ടിന്റെ കൂമ്പാര മെന്റെ കൂടേ&lt;br&gt;&lt;br /&gt;ജയിച്ച തറിഞ്ഞപ്പോ ളോടിയണഞ്ഞത്&lt;br&gt; &lt;br /&gt;എന്നുടെ തോഴന്റെ യരികത്തല്ലോ&lt;br&gt;&lt;br /&gt;&lt;br /&gt;&lt;font color=red size=6&gt;&lt;br /&gt;    *     *     *     *     *     *     *     *     *     *     &lt;br&gt;&lt;/font&gt;&lt;br /&gt;&lt;br /&gt;കേമ്പസ്സു കോണിലെ മാവിന്‍ ചുവട്ടിലായ്&lt;br&gt;&lt;br /&gt;ഞാനു മെന്‍ തോഴനും ചര്‍ച്ച ചെയ്‌വൂ&lt;br&gt;&lt;br /&gt;സാഹിത്യ ചര്‍ച്ചകള്‍ കേള്‍ക്കാനായ് യൊട്ടേറെ&lt;br&gt;&lt;br /&gt; ശ്രോതാക്കള്‍’  ‘കട്ട്‘ചെയ്ത്  വന്നിരിപ്പൂ&lt;br&gt;&lt;br /&gt;ഒരു നാളാ മാവിന്റെ കൊമ്പു കുനിയുന്നു&lt;br&gt;&lt;br /&gt;‘സാഹിത്യ മാവെന്ന’ ബോര്‍ഡും താങ്ങി&lt;br&gt;&lt;br /&gt;ഏതോ കുസൃതിതന്‍ വേലയാണെങ്കിലും&lt;br&gt;&lt;br /&gt;മി പ്പേര് ഏവരും ചൊല്ലുന്നല്ലോ&lt;br&gt;&lt;br /&gt;&lt;br /&gt;&lt;font color=red size=6&gt;&lt;br /&gt;    *     *     *     *     *     *     *     *     *     *     &lt;br&gt;&lt;/font&gt;&lt;br /&gt;&lt;br /&gt;ഒരുനാളാ സാഹിത്യ മാവിന്‍ ചുവട്ടിലായ്&lt;br&gt;&lt;br /&gt;സുമനതാ കവിതകള്‍ ചൊല്ലീടുന്നു&lt;br&gt;&lt;br /&gt;ശ്രോതാക്കളായിട്ടു ഞാനുമാ മാവുമേ&lt;br&gt;&lt;br /&gt;കൂടെ യായ് തഴുകുന്നൊ രിളം തെന്നലും&lt;br&gt;&lt;br /&gt;കവിത ചൊല്ലി ക്കഴിഞ്ഞെന്നോട് ചോദിപ്പൂ&lt;br&gt;&lt;br /&gt;എങ്ങനെ യുണ്ടീ ക്കവിതയെന്ന് &lt;br&gt;&lt;br /&gt;കവിത തന്‍ ശോകത്തി ലാണ്ടു കിടക്കവേ&lt;br&gt;&lt;br /&gt;വാക്കുകളൊന്നും തന്‍ വന്നില്ലല്ലോ&lt;br&gt;&lt;br /&gt;അത്രയ്ക്കു ശോക രസമുണ്ടാ ക്കവിതയില്‍&lt;br&gt;&lt;br /&gt;കണ്ണു നീര്‍ തന്‍ മതം ചൊല്ലിയല്ലോ&lt;br&gt;&lt;br /&gt;അപ്പോഴവനങ്ങ് ചൊല്ലുന്നു, അത്ഭുതം!&lt;br&gt;&lt;br /&gt;തോഴന്റെ സ്വന്തമാം സൃഷ്ടിയെന്ന് &lt;br&gt;&lt;br /&gt;പിന്നെ,പ്പല നാളായ് സാഹിത്യ മാവിലായ്&lt;br&gt;&lt;br /&gt;സ്വന്തം കവിതകള്‍ ചൊല്ലീടല്ലോ&lt;br&gt;&lt;br /&gt;അതുകേള്‍ക്കെ ഞാനങ്ങ് ഭാവനാ ലോകത്തില്‍&lt;br&gt;&lt;br /&gt;പാറിപ്പറന്നല്ലോ പക്ഷിപോലെ&lt;br&gt;&lt;br /&gt;കോളേജ് തന്നിലെ സാഹിത്യ മത്സരം&lt;br&gt; &lt;br /&gt;തോഴന് സമ്മാന മേകിയല്ലോ&lt;br&gt;&lt;br /&gt;പിന്നെ യെന്‍ പ്രേരണ കോണ്ടങ്ങ് യെന്‍ തോഴന്‍&lt;br&gt; &lt;br /&gt;പത്രത്തിലേ  യ്ക്കവ  അയച്ചുവല്ലോ&lt;br&gt;&lt;br /&gt;വാരിക ,മാസിക,എന്നിവ യൊട്ടേറെ-&lt;br&gt;&lt;br /&gt;അയച്ചതി നൊട്ടൊന്നും കണക്കുമില്ല&lt;br&gt;&lt;br /&gt;എന്നീട്ടോ ഒന്നിലും വന്നില്ല,വന്നില്ല&lt;br&gt;&lt;br /&gt;പത്രവും പഥ്യത്തി ലുറച്ചു നില്പൂ&lt;br&gt;&lt;br /&gt;&lt;br /&gt;&lt;font color=red size=6&gt;&lt;br /&gt;    *     *     *     *     *     *     *     *     *     *     &lt;br&gt;&lt;/font&gt;&lt;br /&gt;&lt;br /&gt;ഒരു ദിനം, ഞങ്ങളെ , ബോറനാം സാറങ്ങ് &lt;br&gt;&lt;br /&gt;വിളിപ്പിച്ചു ഡിപ്പാര്‍ട്ട്മെന്റിലേയ്ക്കായ്&lt;br&gt;&lt;br /&gt;ക്ലാസ്സുകള്‍ ‘ കട്ട് ‘ ചെയ്യും കാരണം ചൊല്ലീട്ട്&lt;br&gt;&lt;br /&gt;ചീത്തയും ഒട്ടേറെ കേട്ടുവല്ലോ&lt;br&gt;&lt;br /&gt;പേടിച്ചു വിറയ്ക്കുന്ന തോഴനെന്‍ പിന്നിലായ്&lt;br&gt; &lt;br /&gt;മൌനവും പൂണ്ടങ്ങ് നില്പതല്ലോ&lt;br&gt;&lt;br /&gt;താക്കീത് ,ഭീഷണി യെന്നിവ പേറീട്ട്&lt;br&gt;&lt;br /&gt;സാറിന്റെ   റൂം ഞങ്ങള്‍ വിട്ടുവല്ലൊ&lt;br&gt;&lt;br /&gt;കോളേജ് കാന്റീനില്‍ ,മസാല ദോശയില്‍&lt;br&gt;&lt;br /&gt;സാറിന്റെ താക്കീത് മറന്നീടല്ലോ&lt;br&gt;&lt;br /&gt;പിന്നെയാ, മാവിന്റെ തണലിലെ വിശ്രമം&lt;br&gt;&lt;br /&gt;സാറിന്റെ രൂപവു മകറ്റിയല്ലോ&lt;br&gt;&lt;br /&gt;&lt;font color=red size=6&gt;&lt;br /&gt;    *     *     *     *     *     *     *     *     *     *     &lt;br&gt;&lt;/font&gt;&lt;br /&gt;&lt;br /&gt;മാറാത്ത ചൂടുമായ് മാര്‍ച്ചും വന്നെത്തുന്നു&lt;br&gt;&lt;br /&gt;മാറിലോ പരീക്ഷതന്‍ വെപ്രാളവും&lt;br&gt;&lt;br /&gt;‘വര്‍ക്കിംഗ് ഡെയ്‌സ് ‘ ഒക്കെയും തീര്‍ന്നൂ‍ കഴിഞ്ഞല്ലോ&lt;br&gt;&lt;br /&gt;‘സ്റ്റഡീ ഹോളീഡേയ്‌സ് ‘ ല്ലയോ മുന്നിലായുള്ളതും&lt;br&gt;&lt;br /&gt;ഹോസ്റ്റല്‍ സ്റ്റുഡന്‍‌സായ ഞങ്ങളിരുവരും&lt;br&gt;&lt;br /&gt;ഹോസ്റ്റലില്‍ കംബയിന്‍ഡ് സ്റ്റഡീ നടത്തി&lt;br&gt;&lt;br /&gt;കസേര യിലിരുന്നങ്ങ് തോഴന്‍ വായിയ്ക്കവേ&lt;br&gt;&lt;br /&gt;കട്ടിലില്‍ കിടന്നങ്ങ് കേള്‍പ്പൂ ഞാനും&lt;br&gt;&lt;br /&gt;സുമനാകു  മദ്ധ്വാനി സ്വന്തമായ് പഠിച്ചങ്ങ്&lt;br&gt; &lt;br /&gt;ലളിതമാം വാക്കായി ചൊരിയുന്നെന്നില്‍&lt;br&gt;&lt;br /&gt;എന്നുടെ ശ്രദ്ധ തിരിയുന്ന നേരത്ത് &lt;br&gt;&lt;br /&gt;പ്രേരണ കൊണ്ടവന്‍ മാറ്റീടല്ലോ&lt;br&gt;&lt;br /&gt;റേഡിയോ സ്ഥിരമായി കേള്‍ക്കുന്നോ‍ന്‍ , മനസ്സിലായ്&lt;br&gt;&lt;br /&gt;പരസ്യത്തിന്‍ വാചക മുറച്ചീടല്ലോ&lt;br&gt;&lt;br /&gt;കോളേജു ക്ലാസ്സിലെ ‘കട്ട് ‘ ചെയ്യും വിഷയങ്ങള്‍&lt;br&gt;&lt;br /&gt;വിഷമിച്ചിടാതെ പഠിച്ചുവല്ലോ&lt;br&gt;&lt;br /&gt;പഠനത്തില്‍ മടിയനാം മെന്റെ മനസ്സിലായ് &lt;br&gt;&lt;br /&gt;തോഴന്റെ വാക്കുകളു റച്ചുവല്ലോ&lt;br&gt;&lt;br /&gt;മഴയും കൊണ്ടെത്തിയ മേയ് മാസ രാവുകള്‍&lt;br&gt;&lt;br /&gt;നിദ്രയില്‍ മുഴുകാതെ നോക്കിയല്ലോ&lt;br&gt;&lt;br /&gt;പരീക്ഷ തന്നസ്ത്രമാം ചോദ്യങ്ങളൊക്കെയും&lt;br&gt;&lt;br /&gt;ഞങ്ങളില്‍ കാഠിന്യ മേകിയില്ല&lt;br&gt;&lt;br /&gt;&lt;font color=red size=6&gt;&lt;br /&gt;    *     *     *     *     *     *     *     *     *     *     &lt;br&gt;&lt;/font&gt;&lt;br /&gt;&lt;br /&gt;പരീക്ഷ കഴിഞ്ഞല്ലോ,യിടവേള തന്നല്ലോ&lt;br&gt;&lt;br /&gt;രണ്ടാഴ്ച യവധിയായ് തീര്‍ന്നീടല്ലോ&lt;br&gt;&lt;br /&gt;എല്ലാരും പോകുന്നു വീട്ടിലേയ്ക്കെന്തിഹ&lt;br&gt;&lt;br /&gt;ഞങ്ങളും പോകുന്നു വീട്ടിലേയ്ക്കായ്&lt;br&gt;&lt;br /&gt;തല്‍ക്കാല മെന്നുടെ തോഴനും ഞാനുമേ&lt;br&gt;&lt;br /&gt;വിട ചൊല്ലിക്കവിതകളാസ്വദിപ്പൂ&lt;br&gt;&lt;br /&gt;വീണ്ടും കാണാ മെന്നു പറഞ്ഞങ്ങ് &lt;br&gt;&lt;br /&gt;ഞങ്ങള്‍ പിരിഞ്ഞല്ലോ തല്‍‌ക്കാലമായ്&lt;br&gt;&lt;br /&gt;ജൂണ്‍ ഒന്നില്‍,കോളേജിജില്‍,റീ ഓപ്പണ്‍ നേരത്ത്&lt;br&gt;&lt;br /&gt;വീട്ടൂ വിശേഷമായ് കാണാമല്ലോ&lt;br&gt;&lt;br /&gt;&lt;br /&gt;&lt;font color=red size=6&gt;&lt;br /&gt;    *     *     *     *     *     *     *     *     *     *     &lt;br&gt;&lt;/font&gt;&lt;br /&gt;&lt;br /&gt;നാളേറെ ക്കഴിഞങ്ങ് വീട്ടിലെത്തീടവേ&lt;br&gt; &lt;br /&gt;യെല്ലാരും സ്നേഹം കൊണ്ടാ ശ്ലേഷിപ്പൂ&lt;br&gt;&lt;br /&gt;ഏവരും സ്നേഹത്തിന്‍ സൌരഭ്യം തൂകുന്ന&lt;br&gt;&lt;br /&gt;വാക്കുകളോരോന്നായ് ചൊല്ലീടുന്നു&lt;br&gt;&lt;br /&gt;ആരോമലായുള്ള വീരനെ കാണാനായ്&lt;br&gt;&lt;br /&gt;അയലത്തെ യമ്മകള്‍ വന്നിടല്ലോ&lt;br&gt;&lt;br /&gt;വിവിധങ്ങളായുള്ള ഭോജനവസ്തുക്കള്‍&lt;br&gt;&lt;br /&gt;യെന്നുടെ മുന്നിലായ് നിരന്നുവല്ലോ&lt;br&gt;&lt;br /&gt;തിന്നൂ, തിന്നൂ യെന്നമ്മ ചൊല്ലീട്ട് &lt;br&gt;&lt;br /&gt;തിന്നു ന്നതു കാണ്മാന്‍ വന്നിരിപ്പൂ&lt;br&gt;&lt;br /&gt;പകലത്തെ യിടവേള സൌഹൃദം തേടിക്കൊ-&lt;br&gt;&lt;br /&gt;ണ്ടയലത്തെ വീടുകള്‍ പോയീടവേ&lt;br&gt;&lt;br /&gt;നഗരവും കോളേജും ഹോസ്റ്റലു മൊക്കെയായ്&lt;br&gt;&lt;br /&gt;ഒട്ടേറെ കാര്യങ്ങള്‍ ചൊല്ലീടല്ലോ&lt;br&gt;&lt;br /&gt;പണ്ടത്തെ കൂട്ടുകാര്‍,യെന്നുടെ ചൊല്ലല്‍ കേ-&lt;br&gt;&lt;br /&gt;ട്ടല്‍ത്ഭുതം പൂണ്ടങ്ങു നില്പതല്ലോ&lt;br&gt;&lt;br /&gt;കെട്ടിച്ചമച്ചൊരു കഥകള്‍ കേട്ടെന്നുടെ&lt;br&gt; &lt;br /&gt;കൂട്ടുകാര്‍ ചൊല്ലുന്നു വീരനെന്ന്&lt;br&gt;&lt;br /&gt;എന്നുടെ ശബ്ദത്തിന്‍ ഗാംഭീര്യം കേള്‍ക്കവേ&lt;br&gt;&lt;br /&gt;യാളുകള്‍ യത്ഭുതം കൂറുന്നല്ലോ&lt;br&gt;&lt;br /&gt;കോളേജില്‍ പോയതിന്‍ ശേഷമെന്‍ വ്യക്തിത്വം&lt;br&gt;&lt;br /&gt;വാനോളം വളര്‍ന്നങ്ങ് വലുതായല്ലോ&lt;br&gt;&lt;br /&gt;ജൂണ്‍ മാസം വന്നപ്പോ ളമ്മ  ചൊല്ലുന്നല്ലോ&lt;br&gt;&lt;br /&gt;യൊരാഴ്ച കഴിഞ്ഞങ്ങ് പോയാല്‍ പോരെ&lt;br&gt;&lt;br /&gt;എത്ര വളര്‍ന്നാലും ,വാനോളമുയര്‍ന്നാലും&lt;br&gt;&lt;br /&gt;ഉണ്ണിയല്ലാതായി മാറീടുമോ&lt;br&gt;&lt;br /&gt;അമ്മതന്‍ യാരോമല്‍ ചൊല്ലല്‍ കേട്ടെന്നുടെ&lt;br&gt; &lt;br /&gt;കോളെജ് യാത്രയും നീണ്ടുവല്ലോ&lt;br&gt;&lt;br /&gt;&lt;font color=red size=6&gt;&lt;br /&gt;    *     *     *     *     *     *     *     *     *     *     &lt;br&gt;&lt;/font&gt;&lt;br /&gt;&lt;br /&gt;കോളേജിലെത്തവേ ഗെയ്‌റ്റിലായ് കാണുന്നു&lt;br&gt;&lt;br /&gt;കറുത്തോരു കൊടിയങ്ങ് പാറീടുന്നു.&lt;br&gt;&lt;br /&gt;എന്തെന്നറിയാതെ ഞാനങ്ങു നില്‍ക്കവേ&lt;br&gt;&lt;br /&gt;ബോറനാം സാറിന്റെ വിളി  കേള്‍ക്കുന്നു&lt;br&gt;&lt;br /&gt;സാറിന്റെ കണ്ണിലായ് കോപവുമില്ലെന്നോ&lt;br&gt;&lt;br /&gt;ശോകത്തിന്‍ നീരങ്ങു തുളുമ്പുന്നല്ലോ&lt;br&gt;&lt;br /&gt;യെന്നുടെ തോളിലായ് കൈ വെച്ചീട്ടങ്ങനെ&lt;br&gt;&lt;br /&gt;ചൊല്ലുന്നു വാക്കുകളോരോന്നായി&lt;br&gt;&lt;br /&gt;സാരമില്ലെന്നുമേ ,ഈശ്വര വിധിയെന്നും&lt;br&gt;&lt;br /&gt;എന്തിനായ് എന്നോടു ചൊല്ലീടുന്നു&lt;br&gt;&lt;br /&gt;പിന്നെയാ സാറങ്ങു ചൊല്ലുന്ന വാക്കങ്ങ്&lt;br&gt;&lt;br /&gt;എന്നുടെ തോഴന്റെ പേരല്ലയോ&lt;br&gt;&lt;br /&gt;എല്ലാം മനസ്സിലായ് ,ഒക്കെ മനസ്സിലായ്&lt;br&gt;&lt;br /&gt;മനതാരില്‍ പിളരാനായ് ബാക്കിയില്ല&lt;br&gt;&lt;br /&gt;ഭാണ്ഡത്തില്‍ പേറുന്ന വീട്ടിലെ കൌതുകം &lt;br&gt;&lt;br /&gt;യാര്‍ക്കായി ഞാനിനി പങ്കുവെയ്ക്കും&lt;br&gt;&lt;br /&gt;&lt;br /&gt;&lt;font color=red size=6&gt;&lt;br /&gt;    *     *     *     *     *     *     *     *     *     *     &lt;br&gt;&lt;/font&gt;&lt;br /&gt;&lt;br /&gt;കേമ്പസ്സു കോണിലെ സാഹിത്യ മാവിലായ്&lt;br&gt;&lt;br /&gt;ഞാനങ്ങു ചെന്നീട്ടി  രിയ്ക്കും ന്നേരം&lt;br&gt;&lt;br /&gt;ഞാനു മെന്‍ തോഴനും മാവിന്റെ ചോട്ടിലായ്&lt;br&gt;&lt;br /&gt;പണ്ടെത്ര കാര്യങ്ങള്‍ ചൊല്ലീടല്ലോ&lt;br&gt;&lt;br /&gt;മോഹങ്ങളോക്കെയും ദേഹത്തില്‍ ശേഷിപ്പൂ&lt;br&gt;&lt;br /&gt;മണ്ണിലെ മോഹത്തിന്‍ കാ‍ര്യമല്ലേ&lt;br&gt;&lt;br /&gt;ആശ്വാസം തേടി ഞാന്‍ കണ്ണു മടയ്ക്കവേ&lt;br&gt;&lt;br /&gt;യാരോമല്‍ കാറ്റു മിങ്ങെത്തിയല്ലോ&lt;br&gt;&lt;br /&gt;കാറ്റന്റെ കാതിലായ് തോഴന്റെ കവിതകള്‍&lt;br&gt;&lt;br /&gt;ഓരോന്നായ് യോരോന്നായ് ചൊല്ലീടല്ലോ&lt;br&gt;&lt;br /&gt;&lt;br /&gt;&lt;font color=red size=6&gt;&lt;br /&gt;    *     *     *     *     *     *     *     *     *     *     &lt;br&gt;&lt;/font&gt;&lt;br /&gt;&lt;br /&gt;നാളുക ളേറെ യായ്  കൂടിത്തുടങ്ങവേ&lt;br&gt;&lt;br /&gt;കൂടാത്ത മുറിവുകളൊന്നുമില്ല&lt;br&gt;&lt;br /&gt;കോളേജു തന്നിലെ പ്രശ്നങ്ങള്‍ ക്കിടയിലായ്&lt;br&gt;&lt;br /&gt;തോഴന്റെ രൂപവും മലിഞ്ഞുപോയീ&lt;br&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;font color=red size=6&gt;&lt;br /&gt;    *     *     *     *     *     *     *     *     *     *     &lt;br&gt;&lt;/font&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരു നാളില്‍ കോളേജില്‍ തോഴന്റെ പേരിലായ്&lt;br&gt;&lt;br /&gt;പേരുള്ള വാരിക വന്നുവല്ലോ&lt;br&gt;&lt;br /&gt;വാരിക തന്നുടെ താളിലായ് കാണുന്നു&lt;br&gt;&lt;br /&gt;കവിതയും സുമനെന്ന പേരുമൊക്കെ&lt;br&gt;&lt;br /&gt;&lt;br /&gt;&lt;font color=red size=6&gt;&lt;br /&gt;    *     *     *     *     *     *     *     *     *     *            &lt;br /&gt;&lt;br&gt;&lt;/font&gt;&lt;/b&gt;&lt;br /&gt;&lt;/font&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-3028595949788544960?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/3028595949788544960/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=3028595949788544960' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/3028595949788544960'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/3028595949788544960'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2007/04/blog-post_22.html' title='&lt;h2&gt;&lt;b&gt;&lt;font color=green&gt;ഒരു   കേമ്പസ്  ഗീതം  (   ഖണ്ഡകാവ്യം ) &lt;/font&gt;&lt;/b&gt;&lt;/h2&gt;'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-3172590709208102358</id><published>2007-04-19T21:18:00.000+05:30</published><updated>2007-04-19T21:21:25.834+05:30</updated><category scheme='http://www.blogger.com/atom/ns#' term='നമ്പൂരിഫലിതം'/><title type='text'>നമ്പൂരിയും സര്‍ദാര്‍ജിയും തമ്മില്‍ കണ്ടപ്പോള്‍  (നമ്പൂരി ഫലിതം )</title><content type='html'>&lt;hr color=red size=10&gt;&lt;br /&gt; &lt;h2&gt;&lt;font color=green&gt;  നമ്പൂരി ‘ മാവേലി സ്റ്റോര്‍‘ സന്ദര്‍ശിച്ചപ്പോള്‍....&lt;br /&gt;&lt;/font&gt; &lt;/h2&gt;&lt;b&gt;&lt;br /&gt;&lt;hr color=red size=10&gt;&lt;br /&gt;&lt;br&gt;                                  &lt;br /&gt;ഈയ്യിടെ ,ഗ്രാമത്തില്‍ മാവേലിസ്റ്റോര്‍ തുറന്നീട്ടുണ്ടെന്ന്  ഇല്ലത്തുചെന്ന് കാര്യസ്ഥന്‍ നമ്പൂരിയോട് ബോധിപ്പിച്ചു. ഒരു ദിവസം മാവേലി സ്റ്റോര്‍ സന്ദര്‍ശിയ്ക്കാനായി നമ്പൂരിയും കാര്യസ്ഥനുംകൂടി പോയി.പക്ഷെ,അന്ന് ഞായറാഴ്ചയായിരുന്നു. ആയതുകൊണ്ട് കടമുടക്കവുമായിരുന്നു. നമ്പൂരിയും കാര്യസ്ഥനും അവിടെ ചെന്നപ്പോഴാണ് കട മുടക്കിയിരിയ്ക്കുന്നത് കണ്ടത് &lt;br&gt;&lt;br /&gt;   ഉടനെ നമ്പൂരി ഇങ്ങനെ പ്രതികരിച്ചു ,” മാവേലി സ്റ്റോറായോണ്ട് ആണ്ടിലൊരിയ്ക്കലേ വില്പന ഉണ്ടാവൂല്ലേ “&lt;br /&gt; &lt;br&gt;&lt;br /&gt;&lt;hr color=red size=10&gt;&lt;br /&gt;&lt;u&gt;&lt;br /&gt;&lt;font color=blue&gt;&lt;br /&gt;                                          നമ്പൂരി ടെലിവിഷന്‍ വാങ്ങിയപ്പോള്‍......&lt;/font&gt;&lt;/u&gt;&lt;br&gt;&lt;br /&gt;&lt;br /&gt;               [കഥ നടക്കുന്നത് എണ്‍‌പതുകളുടെ തുടക്കത്തില്‍......  അന്ന് ടി.വി നാട്ടില്‍ വന്നുതുടങ്ങിയിട്ടേയുള്ളൂ.]&lt;br /&gt;&lt;br /&gt;                                          &lt;br&gt;       ഒരിയ്ക്കല്‍ നമ്പൂരിയും അന്തര്‍ജ്ജനവുംകൂടി ഒരു വിവാഹത്തിനുപോയി. അവിടെ ചെന്നപ്പോള്‍  അന്തര്‍ജ്ജനം മറ്റുസ്ത്രീകളുമായി സംസാരിയ്ക്കുന്നതില്‍ പങ്കുചേര്‍ന്നു. അവസാനം ,സംസാരവിഷയം ടി.വി യിലെ മഹാഭാരതത്തെക്കുറിച്ചായി .പക്ഷെ,ഇല്ലത്ത് ടി.വി ഇല്ലാത്തോണ്ട്  അന്തര്‍ജ്ജനത്തിന്  ആ സന്ദര്‍ഭത്തില്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ല. അത് വല്ലാത്ത കുറച്ചിലായി അന്തര്‍ജ്ജനത്തിനു തോന്നുകയും ചെയ്തു.&lt;br /&gt;                                        &lt;br&gt;       വിവാഹം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍  അന്തര്‍ജ്ജനത്തിന് ഒരേ ഒരു വാശി. ഒരു ടി.വി വാങ്ങണം.(ഇല്ലത്താണെങ്കിലോ കാര്യങ്ങള്‍ നീങ്ങുന്നത് തനി   യാഥസ്ഥിതിക മട്ടിലാണ് താനും). അവസാനം അന്തര്‍ജ്ജനത്തിന്റെ നിര്‍ബ്ബന്ധത്തിനു വഴിപെട്ട് പിറ്റേ ദിവസം തന്നെ നമ്പൂരി ടി.വി വാങ്ങുവാന്‍ പോയി. നഗരത്തിലെ പ്രശസ്തമായ ടി.വി ഷോറൂമില്‍നിന്ന് ടി.വി വാങ്ങി . ടി.വി യും കൊണ്ടുള്ള ഇല്ലത്തേയ്ക്കുള്ള കാര്‍ യാത്രയില്‍ നമ്പൂരിയോടൊപ്പം ആന്റിന ഫിറ്റ് ചെയ്യുവാനായി രണ്ടുജോലിക്കാരുമുണ്ടായിരുന്നു.&lt;br /&gt;                                    &lt;br&gt;      ടി.വി യും കൊണ്ട് ഇല്ലത്ത് എത്തിയപ്പോള്‍  ടി.വി ഷോറൂമിലെ ജോലിക്കാര്‍ക്ക്  ആദ്യം അമ്പരപ്പും പിന്നീട് ചിരിയും ഉണ്ടായി. &lt;br&gt; കാരണം ഇല്ലത്ത് ഇലകട്രിക് കണക്‍ഷന്‍ ഇല്ലായിരുന്നു.&lt;br /&gt;&lt;br&gt;&lt;br /&gt;&lt;hr color=red size=10&gt;&lt;br /&gt;&lt;u&gt;&lt;br /&gt;&lt;font color=blue&gt;&lt;br /&gt;                       നമ്പൂരിയ്ക്ക് ആദ്യമായി പ്രണയലേഖനം ലഭിച്ചപ്പോള്‍.....&lt;br /&gt;&lt;/font&gt;&lt;/u&gt;&lt;br&gt;&lt;br /&gt;[ നമ്പൂരിമാര്‍ക്ക് ശൃംഗാരരസത്തിനോട് താല്പര്യമുണ്ടെന്ന മുന്‍‌വിധിയാണ് ഈ ഫലിതത്തിനടിസ്ഥാനം ]&lt;br /&gt;                                             &lt;br&gt;      ഒരു ദിവസം ഇല്ലത്ത് പോസ്റ്റ്മേന്‍ വന്നു. നമ്പൂരിയ്ക്ക് ഒരു എഴുത്തുകൊടുത്തു.നമ്പൂരി തിടുക്കത്തില്‍ എഴുത്തുപൊട്ടിച്ച് വായിച്ചുതുടങ്ങി.എഴുത്തിലെ സംബോധന “പ്രാണനാഥാ “ എന്നായിരുന്നു.അതുവായിച്ചപ്പോള്‍തന്നെ നമ്പൂരിയുടെ ഹൃദയമിടിപ്പ് കൂടുകയും മനസ്സ് കുളിരണിയുകയും ചെയ്തു. നമ്പൂരി ചുറ്റും നോക്കി; ആരുമില്ല എന്നുബോധ്യപ്പെട്ടപ്പോള്‍ വീണ്ടും വായന തുടങ്ങി. പിന്നിടങ്ങോട്ടുള്ള വാചകങ്ങള്‍ നമ്പൂരിയുടെ ഹൃദയത്തില്‍ തേന്‍ ചൊരിഞ്ഞു. കത്തിന്റെ അവസാനം “എന്ന് സ്വന്തം പ്രേമചന്ദ്രിക ‘’ എന്നെഴുതിയിരുന്നു.&lt;br /&gt;                                       &lt;br&gt;        നമ്പൂരിയ്ക്ക് കക്ഷിയെ പിടികിട്ടി. ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെ അമ്മുവാരസ്യാരുടെ  മകള്‍ . അവിവാഹിതയും കോളേജികുമാരിയും ഗ്രാമത്തിലെ സൌന്ദര്യത്തിടമ്പുമായ മധുരപ്പതിനേഴുകാരി ! &lt;br /&gt;                                        &lt;br&gt;     നമ്പൂരിയ്ക്ക് സ്വര്‍ഗ്ഗം കിട്ടിയതുപോലെയായി.ഈ അമ്പതാംവയസ്സിലും ആ മധുരപ്പതിനേഴുകാരിയ്ക്ക് തന്നോട് പ്രേമം തോന്നിയിരിയ്ക്കുന്നു.‘വേണമെങ്കില്‍ ,ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുനടന്ന അക്ഷരശ്ലോക മത്സരത്തിലെ തന്റെ മികവ് കണ്ടീട്ടാകാം അവള്‍ക്ക് തന്നോട് പ്രേമം തോന്നിയത് “-- നമ്പൂരി സ്വയം ചിന്തിച്ചു. &lt;br&gt;&lt;br /&gt;                    എന്തായാലും ആ മധുരസ്മരണയില്‍ നമ്പൂരി കുറച്ചുനേരം എല്ലാം മറന്ന് ഇരുന്നുപോയി.&lt;br /&gt;                   &lt;br&gt;       പെട്ടെന്ന് ഒരു ശബ്ദം കേട്ട് നമ്പൂരി ഞ്ഞെട്ടിപ്പോയി.നോക്കിയപ്പോഴുണ്ട് അന്തര്‍ജ്ജനം ഗൌരവത്തില്‍ മുന്നില്‍ നില്‍ക്കുന്നു.  &lt;br&gt;&lt;br /&gt;                    ആരുടെയാണ് കത്ത് എന്നുചോദിച്ച് അന്തര്‍ജ്ജനം ആ എഴുത്ത് തട്ടിപ്പറച്ചു, വായനതുടങ്ങി.&lt;br&gt;&lt;br /&gt;  ഉല്‍ക്കണ്ഠയുടെ ആ നിമിഷങ്ങള്‍ ‘യുഗങ്ങള്‍’ പോലെയാണ് നമ്പൂരിയ്ക്ക് അനുഭവപ്പെട്ടത് .&lt;br&gt;&lt;br /&gt;  എന്തും സംഭവിയ്ക്കാം ! &lt;br&gt;&lt;br /&gt;  ഒരു തെറ്റും ചെയ്യാത്ത താന്‍.......&lt;br&gt;&lt;br /&gt;  താനല്ല തെറ്റുചെയ്തത് ; ആ കുട്ടിയാണ് എന്നു പറഞ്ഞാല്‍  അന്തര്‍ജ്ജനം വിശ്വസിയ്ക്കുമോ ?&lt;br&gt;&lt;br /&gt;  എങ്കിലും അല്പനേരം ഒരു സ്വര്‍ഗ്ഗീയാനുഭൂതി ലഭിച്ചില്ലെന്നുപറയാനൊക്കുമോ ?&lt;br&gt;&lt;br /&gt;ഇതെങ്ങാനും അന്തര്‍ജ്ജനത്തിന്റെ സഹോദരന്മാരറിഞ്ഞാല്‍.....&lt;br&gt;&lt;br /&gt;  ഈശ്വരാ....... ഇനിയെന്തുചെയ്യും  ? &lt;br&gt;&lt;br /&gt;എഴുത്തു വായിച്ചുകഴിഞ്ഞ ഉടനെ ഒരു നിമിഷം, അന്തര്‍ജ്ജനം  മൌനിയായി നിന്നു.&lt;br&gt;&lt;br /&gt;നമ്പൂരിയെ തറപ്പിച്ചുനോക്കി.&lt;br&gt;&lt;br /&gt; നമ്പൂരി കുറ്റം സമ്മതിച്ച മട്ടില്‍  തലതാഴ്ത്തി.&lt;br&gt;&lt;br /&gt; അന്തര്‍ജ്ജനം,  പിന്നിടങ്ങോട്ട്  ആ പെണ്‍കുട്ടിയെ ചീത്ത വിളിച്ചുതുടങ്ങി&lt;br&gt;&lt;br /&gt;നമ്പൂരിയ്ക്ക്  മറുപടി  ഒന്നും  പറയാന്‍ ഉണ്ടായില്ല.&lt;br&gt; പിന്നീട് ,&lt;br /&gt;“തിരുമേനിയാ ഇതിനൊക്കെ കാരണക്കാരന്‍” എന്നുപറഞ്ഞ്  കുട്ടികളെ നിയന്ത്രിയ്ക്കേണ്ടത് അച്ഛന്‍ നമ്പൂരിയുടെ കടമയാണെന്നുകൂടി തറപ്പിച്ചു  പറഞ്ഞ്  അന്തര്‍ജ്ജനം  മകനെ ചീത്തവിളിച്ചുതുടങ്ങി. &lt;br&gt;&lt;br /&gt;എന്തിനാണ് ഈ പ്രശ്നത്തില്‍ മകനെ ചീത്ത വിളിയ്ക്കുന്നതെന്ന് നമ്പൂരിയ്ക്കുമനസ്സിലായില്ല.&lt;br&gt;&lt;br /&gt;പെട്ടന്ന് നമ്പൂരിയുടെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി.&lt;br&gt;&lt;br /&gt;നമ്പൂരി കസേരയില്‍നിന്നെണീറ്റ്  അന്തര്‍ജ്ജനത്തിന്റെ കയ്യില്‍നിന്നുകത്തുവാങ്ങി മേല്‍‌വിലാസം നോക്കി.&lt;br&gt;&lt;br /&gt;ഉടതന്നെ നമ്പൂരി ആശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പിട്ടു.!!! &lt;br&gt;&lt;br /&gt;പിന്നീട്  ആ നെടുവീര്‍പ്പ്  രോഷത്തിന്റെ കൊടുംങ്കാറ്റായി മാറി !! &lt;br&gt;&lt;br /&gt;  കാരണം,    അത് നമ്പൂരിയുടെ മകന് വന്ന എഴുത്തായിരുന്നു!!!&lt;br /&gt;&lt;br&gt;&lt;br /&gt;&lt;hr color=red size=10&gt;&lt;br /&gt;&lt;u&gt;&lt;br /&gt;&lt;font color=blue&gt;&lt;br /&gt;                              നമ്പൂരി കോവളത്തുപോയപ്പോള്‍ .......&lt;/font&gt;&lt;/u&gt;&lt;br&gt;&lt;br /&gt;&lt;br /&gt;                             നമ്പൂരിയ്ക്ക് ഒരു ടൂറിന് പോകണമെന്ന് ആഗ്രഹംതോന്നി.&lt;br /&gt;----“പക്ഷെ,എങ്ങട്ടാ പോകണ്ടേന്ന് ഒരു നിശ്ചയം ഇല്ല താനും “ &lt;br&gt;&lt;br /&gt; ‘സംഗതി‘ കാര്യസ്ഥനെ ഉടനെ ധരിപ്പിച്ചു.&lt;br&gt;&lt;br /&gt;ഉടനെ കാര്യസ്ഥന്‍ കോവളത്തെപ്പറ്റിപ്പറഞ്ഞു.&lt;br&gt;&lt;br /&gt;കുറച്ചുനാള്‍മുന്‍പ് കോവളത്തെക്കുറിച്ച് ഒരു ലേഖനം പത്രത്തില്‍ വന്നീട്ടുണ്ടെന്നും  അതില്‍ കോവളം വളരേ മനോഹരമായ സ്ഥലമാണെന്നാണ് എഴുതിയിട്ടുള്ളതെന്നും കാര്യസ്ഥന്‍ ഓര്‍മ്മിപ്പിച്ചു. &lt;br&gt;&lt;br /&gt; ഉടനെ നമ്പൂരി ചോദിച്ചു, “എന്താ അവിടെ ഇത്ര പ്രത്യേകത ?” &lt;br&gt;&lt;br /&gt; “കടലും തിരമാലയുമൊക്കെ ഉള്ളതല്ലേ “ കാര്യസ്ഥന്‍ ബോധിപ്പിച്ചു.&lt;br&gt;&lt;br /&gt; “ അതിലെന്താ ഇത്ര മനോഹാരിത “ --എന്നായി നമ്പൂരി &lt;br&gt;&lt;br /&gt; നമ്പൂരിയുടെ ആ ചോദ്യത്തിന്  കാര്യസ്ഥന്   ഉത്തരം മുട്ടിപ്പോയി . &lt;br&gt;&lt;br /&gt;                                       അവസാനം; ‘ഒന്നൂല്ല്യാണ്ട് പത്രത്തില്‍ കോവളത്തെക്കുറിച്ച് ലേഖനം വരില്ലല്ലോ‘  എന്നുവിചാരിച്ച്  ടൂര്‍ കോവളത്തേയ്ക്കുതന്നെയാകട്ടെ എന്നു തീര്‍ച്ചപ്പെടുത്തി.&lt;p&gt;&lt;br /&gt;                                            അങ്ങനെ നമ്പൂരിയും കാര്യസ്ഥനുംകൂടി കോവളത്തെത്തി. അവിടത്തെ കാഴ്ച കണ്ട് നമ്പൂരി വായ്‌പൊളിച്ചുനിന്നു. കടല്‍തീരത്തെ മണല്‍പ്പരപ്പില്‍ , സുന്ദരികളായ മദാമ്മമാരും സായിപ്പുമാരും പേരിനുമാത്രം വസ്ത്രം ധരിച്ചും വസ്ത്രങ്ങളില്ലാതേയും നടക്കുകയും കിടക്കുകയും കടലില്‍ കുളിയ്ക്കുകയും ചെയ്യുന്നു.&lt;br&gt;&lt;br /&gt;ഏറെ നേരം ഇരുവരുടേയും മുന്‍പില്‍ നിന്ന് കടലും തിരമാലയും ആകാശവുമൊക്കെ അപ്രത്യക്ഷമായി.&lt;br&gt;&lt;br /&gt;പിന്നീട് സമനില വീണ്ടുകിട്ടിയപ്പോള്‍ നമ്പൂരി കാര്യസ്ഥനോട് പറഞ്ഞു,” ശര്യന്ന്യാ ട്ടോ , കോവളം മനോഹരം തന്നെ !! “&lt;br /&gt;&lt;br&gt;&lt;br /&gt;&lt;hr color=red size=10&gt;&lt;br /&gt;&lt;u&gt;&lt;br /&gt;&lt;font color=blue&gt;            സ്ത്രീ പീഠനത്തെക്കുറിച്ച് നമ്പൂരിയുടെ അഭിപ്രായം ? &lt;/font&gt;&lt;/u&gt;&lt;br&gt;&lt;br /&gt;&lt;br /&gt;                      &lt;br&gt;      പുതുവത്സരദിനത്തില്‍ കോവളത്തുവെച്ച് വിദേശ വനിതകളെ ‘പൂവാലന്മാര്‍ ‘  അപമാനിച്ചുവെന്ന് നമ്പൂരി പത്രത്തില്‍ വായിച്ചു.&lt;br&gt;&lt;br /&gt;             ഉടനെ നമ്പൂരി ആത്മഗതമെന്നോണം പറഞ്ഞു , “ നാണോം മാനോം ഇല്ല്യാണ്ട് പേരിനുമാത്രം ഉടുതുണീം ചുറ്റിനടക്കണ ഇവറ്റോളെ  അപമാനിയ്ക്കാന്‍  ആ പൂവാലന്മാര്‍ വല്ലാണ്ട് കഷ്ടപ്പെട്ടിരിയ്ക്കും ല്ലേ “.&lt;br /&gt;&lt;br&gt;&lt;br /&gt;&lt;hr color=red size=10&gt;&lt;br /&gt;&lt;u&gt;&lt;br /&gt;&lt;font color=blue&gt;       &lt;br /&gt;                             നമ്പൂരി സ്ക്കൂള്‍ സയന്‍സ് എക്സിബിഷന്‍ കണ്ടപ്പോള്‍......&lt;/font&gt;&lt;/u&gt;&lt;br&gt;&lt;br /&gt;&lt;br /&gt;                                   &lt;br&gt;      നമ്പൂരിയും ഗ്യാസ് ട്രബിളുകാരനായ രാമന്‍ എന്ന കാര്യസ്ഥനും കൂടി   സ്ക്കുള്‍ സയന്‍സ് എക്സിബിഷന്‍ കാണുവാന്‍ പോയി. &lt;br&gt;കുട്ടികളുണ്ടാക്കിയ പല ഉല്പന്നങ്ങളും അവര്‍ കണ്ടു.&lt;br&gt;&lt;br /&gt;  അങ്ങനെ ഒരു സ്റ്റാളില്‍ എത്തിയപ്പോള്‍ മത്സരത്തില്‍  ഒന്നാം സമ്മാനം ലഭിച്ച ‘ ഐറ്റം‘ പ്രദര്‍ശിപ്പിച്ചിരിയ്ക്കുന്നതുകണ്ടു. ചിലവുകുറഞ്ഞ രീതിയില്‍ കാറ്റില്‍നിന്ന്  വൈദ്യുതി ഉല്പാദിപ്പിയ്ക്കുന്ന ‘ വര്‍ക്കിംഗ് മോഡലായിരുന്നു അത്.&lt;br&gt;&lt;br /&gt;  സംഗതി നമ്പൂരിയ്ക്ക് നന്നായി പിടിച്ചു. &lt;br&gt;&lt;br /&gt;  ഉടനെ കാര്യസ്ഥനോട് അഭിപ്രായവും പറഞ്ഞു &lt;br&gt;&lt;br /&gt;   “ എടോ രാമാ, തന്റെ ദേഹത്ത് ഇങ്ങനത്തെ ചെറിയ ഒരെണ്ണം പിടിപ്പിച്ചാ , പിന്നെ , രാത്രീല് നടക്കും‌‌മ്പോ ടോര്‍ച്ചില് ബാറ്ററി വേണ്ടിവരില്ലാല്ലേ  ‘’&lt;br /&gt;    &lt;br&gt;&lt;br /&gt;&lt;hr color=red size=10&gt;&lt;br /&gt;&lt;u&gt;&lt;br /&gt;&lt;font color=blue&gt;                                       &lt;br /&gt;          നമ്പൂരി കമ്പ്യൂട്ടര്‍ പഠിയ്ക്കാന്‍ പോയപ്പോള്‍.....&lt;/font&gt;&lt;/u&gt;&lt;br&gt;&lt;br /&gt;                       &lt;br /&gt;             &lt;br&gt;       നമ്പൂരിയുടെ നാട്ടിലും കമ്പ്യൂട്ടര്‍ സെന്റര്‍ വന്നു.  അങ്ങനെ നമ്പൂരിയ്ക്കും ഒരാഗ്രഹം ; കമ്പ്യൂട്ടര്‍ പഠിയ്ക്കണമെന്ന് . അതിനായി കാര്യസ്ഥനെ  കമ്പ്യൂട്ടര്‍ സെന്ററിലേയ്ക്ക് പറഞ്ഞയച്ചു. പ്രായമൊന്നും കമ്പ്യൂട്ടര്‍ പഠനത്തിന് പ്രശ്നമല്ലെന്നും ,പഠിയ്ക്കാനുള്ള  കഴിവും താല്പര്യവും കാശുമാണ് പ്രാധാന്യമെന്നും  അവര്‍ കാര്യസ്ഥനോട് പറഞ്ഞയച്ചു. അന്തര്‍ജ്ജനം ചെറിയതോതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. പക്ഷെ, നമ്പൂതിരിയുടെ അടങ്ങാത്ത പഠനാഗ്രഹത്തിനുമുന്‍പില്‍  അവര്‍ അവസാനം സമ്മതം മൂളി.   അങ്ങനെ നമ്പൂരി കമ്പ്യൂട്ടര്‍ പഠിയ്ക്കാന്‍ പോയിത്തുടങ്ങി. &lt;br&gt;&lt;br /&gt;                   അങ്ങനെയിരിക്കെ ഒരു ദിവസം നമ്പൂരിയുടെ അകന്ന ബന്ധുക്കള്‍ വിരുന്നിനുവന്നു.  &lt;br&gt;  ഉച്ചയൂണുകഴിഞ്ഞുള്ള പതിവിന്‍പടിയുള്ള ‘വെടിപറയല്‍‘ നേരത്ത് നമ്പൂരിയുടെ കമ്പ്യൂട്ടര്‍ പഠനവും ചര്‍ച്ചാ വിഷയമായി. വിരുന്നു വന്ന ‘കുടുംബത്തിന്റെ‘ മകള്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗിനു പഠിയ്ക്കുന്ന വിദ്യാര്‍ത്ഥിനിയായിരുന്നു. ഇതറിഞ്ഞ നമ്പൂരി ആ കുട്ടിയോട് കമ്പ്യൂട്ടറിനെ സംബന്ധിച്ച് ചര്‍ച്ച തുടങ്ങി.പക്ഷെ, ആ കുട്ടിയ്ക്കാകട്ടെ  നമ്പൂരി പറയുന്നതൊന്നും മനസ്സിലായില്ല. നമ്പൂരിയാകട്ടെ  ആ കുട്ടിയുടെ മുന്‍പില്‍ തന്റെ കമ്പ്യൂട്ടര്‍ പഠനവൈഭവം തെളിയിക്കാനുള്ള ശ്രമത്തിലുമായിരുന്നു.  &lt;br&gt;&lt;br /&gt;            അവസാനം ,ബോറടിയുടെ ഒരു പ്രത്യേക മുഹൂര്‍ത്തത്തില്‍ ,ഗതികെട്ട്  ആ കുട്ടി ചോദിച്ചു, “ കമ്പ്യൂട്ടര്‍ സെന്ററില്‍ പഠിപ്പിയ്ക്കുന്നത്  ‘ ലിനക്സാണോ ?” &lt;br&gt;&lt;br /&gt;   നമ്പൂരിയ്ക്കു സന്തോഷമായി. തന്റെ കമ്പ്യൂട്ടര്‍ പഠനവൈഭവം അംഗീകരിച്ചതുകൊണ്ടാണല്ലോ  ആ കുട്ടി തന്നോട് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത് .നമ്പൂരി ഒരുനിമിഷം ഒന്നുനിര്‍ത്തി ഇല്ലത്തുള്ള എല്ലാ ശ്രോതാക്കളേയും നോക്കി; പ്രത്യേകിച്ച്  അന്തര്‍ജ്ജനത്തിനെ ഒന്നുനോക്കി, ‘ഇപ്പോള്‍ എങ്ങനെയിരിയ്ക്കുന്നു ‘ എന്നമട്ടില്‍ മുഖം കൊണ്ട് ആംഗ്യം കാണിച്ചു. എന്നീട്ട് അഭിമാനപൂര്‍വം മറുപടി പറഞ്ഞു , ‘’  അല്ല, പ്രിന്‍സിട്ടീച്ചറാ പഠിപ്പിയ്ക്കുന്നത് .”&lt;br /&gt;&lt;br&gt;&lt;br /&gt;&lt;hr color=red size=10&gt;&lt;br /&gt;&lt;u&gt;&lt;br /&gt;&lt;font color=blue&gt;              &lt;br /&gt;                           നമ്പൂരിഫലിതത്തെക്കുറിച്ച്  നമ്പൂരിയെ മനസ്സിലാക്കികൊടുത്തപ്പോള്‍.......&lt;/font&gt;&lt;/u&gt;&lt;br&gt;&lt;br /&gt;&lt;br /&gt;                         &lt;br&gt;   “ എന്താ ഈ നമ്പൂരി ഫലിതം ന്നെച്ചാ രാമാ “ -- നമ്പൂരി കാര്യസ്ഥന്‍  രാമനോട് ചോദിച്ചു.&lt;br /&gt;  “ ചില നമ്പൂരിമാരുടെ ഓരോ വിഡ്ഡിത്തങ്ങള് തിരുമേനി “ കാര്യസ്ഥന്‍ മറുപടി പറഞ്ഞു.&lt;br&gt;&lt;br /&gt; “ ഒന്നങ്ങട്ട് വിശദാക്കാ “ -- എന്നായി നമ്പൂരി &lt;br&gt;&lt;br /&gt;    കാര്യസ്ഥന്‍ ഓര്‍മ്മയിനിന്ന് ഒരു നമ്പൂരിഫലിതം തെരഞ്ഞെടുത്ത പറഞ്ഞു തുടങ്ങി. &lt;br&gt;&lt;br /&gt;                         പണ്ട് ഒരു നമ്പൂരി ( A) സര്‍ട്ടിഫിക്കറ്റ്  സിനിമ കാണുവാന്‍ പോയെന്നും  ആ സിനിമയില്‍ ഒരു പെണ്ണ്  തീവണ്ടിപ്പാളത്തിനടുത്തുള്ള കുളത്തില്‍ കൂളിയ്ക്കാന്‍ ഇറങ്ങുന്ന രംഗമുണ്ടെന്നും വസ്ത്രങ്ങള്‍ ഓരോന്നായി ഉരിയാന്‍ തുടങ്ങുമ്പോഴേയ്ക്കും  അതുവഴി ഒരു തീവണ്ടി കടന്നുപോയെന്നും പറഞ്ഞു. തീവണ്ടി കടന്നുപോയിക്കഴിഞ്ഞപ്പോഴേയ്ക്കും പെണ്ണ് കുളികഴിഞ്ഞ് കയറുകയും ചെയ്തുവത്രെ.  പ്രസ്തുത നമ്പൂരി രണ്ടുമൂന്നു പ്രാവശ്യം ഈ സിനിമ കാണുവാന്‍ ചെന്നപ്പോള്‍, ടിക്ക്റ്റുവാങ്ങാന്‍ വാതിയ്ക്കല്‍ നില്‍ക്കുന്ന  ഒരു  പരിചയക്കാന്‍ ,  ‘എന്താണ് എന്നും ഈ സിനിമ കാണുവാന്‍ വരുന്നതെന്ന് ചോദിച്ചുവെന്നും  അപ്പോള്‍ ഒരു ദിവസമെങ്കിലും  തീവണ്ടി നേരം വൈകിവരാതിരിയ്ക്കില്ലല്ലോ എന്നുവിചാരിച്ചാണ്  താന്‍ ദിവസവും സിനിമകാണുവാന്‍ വരുന്നതെന്നും  അല്പം ലജ്ജയോടെ പറഞ്ഞുവെത്രെ .&lt;br&gt;&lt;br /&gt;                                 കാര്യസ്ഥന്‍ കഥ പറഞ്ഞു നിറുത്തി. &lt;br&gt;&lt;br /&gt;  ഉടനെ നമ്പൂരി പറഞ്ഞു , “ ശര്യന്ന്യാ ട്ടോ  , പണ്ടോക്കെ കൃത്യസമയത്തുതന്ന്യാ വണ്ടിയോടാ . ഇപ്പഴാ ഒരു കൃത്യോം ഒന്നും ഇല്ല്യാണ്ടായേ  .  അതോണ്ടാവും ഇപ്പോ  അധികം ‘എ’ പടം എറങ്ങണത് “. &lt;br&gt;&lt;br /&gt;   എന്തായാലും കാര്യസ്ഥന്‍ അങ്ങനെയങ്ങ് വിട്ടുകോടുത്തില്ല . ചര്‍ച്ച നമ്പൂരി ഫലിതത്തില്‍നിന്ന്  ‘എ’ പടത്തെക്കുറിച്ചായി. ചര്‍ച്ച പൊടിപാറി . ചര്‍ച്ചയുടെ അവസാനം നമ്പൂരി ഒന്നുതീരുമാനിച്ചുറച്ചു . തനിയ്ക്കും ‘ എ‘ പടം കാണണം . കാര്യസ്ഥനും ഈ അഭിപ്രായത്തെ ഉറച്ചു പിന്താങ്ങി. &lt;br&gt;&lt;br /&gt;                                     അങ്ങനെ ഒരു ദിവസം നമ്പൂരിയും കാര്യസ്ഥനുംകൂടി ( A ) സേട്ടിഫിക്കറ്റ് സിനിമ കാണുവാന്‍  പോയി.  മാറ്റിനിയ്ക്കുപോകണമെന്നാ‍ണ്  ആദ്യം നിശ്ചയിച്ചത് .പക്ഷെ, പകല്‍ ആളുകള്‍ കണ്ടാല്‍ കുറച്ചിലല്ലേ എന്നുവിചാരിച്ച്  ‘ സിനിമ കാണല്‍ ‘ രാത്രിയിലേയ്ക്കുമാറ്റി. &lt;br&gt;&lt;br /&gt;                                    അന്തര്‍ജ്ജനത്തോട് ക്ഷേത്രത്തിലെയ്ക്കാണെന്ന് നുണ  പറഞ്ഞാണ് ഇരുവരും ഇല്ലത്തുനിന്ന് പുറപ്പെട്ടത് . &lt;p&gt;&lt;br /&gt;                                     ഇരുവരും തിയേറ്ററില്‍ എത്തി ടിക്കറ്റെടുത്ത്  ഉള്ളില്‍ കടന്നു.  &lt;br&gt;&lt;br /&gt;സിനിമ തുടങ്ങി . &lt;br&gt;&lt;br&gt;കുറച്ചുസമയം കഴിഞ്ഞപ്പോള്‍ സ്ക്രീനില്‍  രാത്രിയിലെ ചില ( A ) സര്‍ട്ടിഫിക്കറ്റ് രംഗങ്ങള്‍ തെളിഞ്ഞു. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ബന്ധം കാരണം ആ രംഗങ്ങളില്‍ വെളിച്ചം അധികം ഉണ്ടായിരുന്നില്ല. &lt;br&gt;&lt;br /&gt;                                  സ്ക്രീനില്‍ക്കാണുന്ന രംഗത്തില്‍ ഹരം പിടിച്ച നമ്പൂരിയ്ക്ക്  വെളിച്ചത്തിന്റെ കുറവ് അസഹ്യമായിത്തോന്നി. &lt;br&gt;&lt;br /&gt;    ഉടനെ നമ്പൂരി കാര്യസ്ഥനോട് ടോര്‍ച്ച്  ആവശ്യപ്പെട്ടു. &lt;br&gt;&lt;br /&gt;    കാര്യസ്ഥനും നല്ല ഹരത്തിലായിരുന്നു. അതിനാല്‍ തിളച്ചുപോങ്ങിയ അസ്വസ്ഥത  അമര്‍ത്തി “ എന്തിനാ ഇപ്പോ ടോര്‍ച്ച് “ എന്ന് കാര്യസ്ഥന്‍ ചോദിച്ചു. &lt;br&gt;&lt;br /&gt;   “ഒന്നങ്ങട്ട് സ്ക്രീനിലേയ്ക്ക് ടോര്‍ച്ചടിയ്ക്കാനാ . അപ്പളങ്ങട്ട് നന്നായി തെളിയൂലോ ‘’ നമ്പൂരി മറുപടി പറഞ്ഞു. &lt;br&gt;&lt;br /&gt; കാര്യസ്ഥനും ഈ പ്രശ്നം അനുഭവപ്പെട്ടിരുന്നു. അതിനാല്‍ കാര്യസ്ഥന്‍  ഉടനടി    ഈ   വിഷയത്തില്‍   സഹകരിച്ചു.&lt;br&gt;&lt;br /&gt;    നമ്പൂരി കാര്യസ്ഥന്റെ കയ്യില്‍നിന്നുടോര്‍ച്ച് വാങ്ങിയെങ്കിലും സംഗതി നടന്നില്ല . കാരണം മറ്റുള്ള കാണികള്‍  സമ്മതിച്ചില്ല , അത്രതന്നെ!! &lt;br&gt;&lt;br /&gt;&lt;br /&gt;                                  സിനിമ കഴിഞ്ഞ് തിയേറ്ററില്‍നിന്ന് പുറത്തേയ്ക്കിറങ്ങിയപ്പോള്‍ നമ്പൂരി ഒരു പരിചയക്കാരനെ കണ്ടു.&lt;br&gt;&lt;br /&gt;സംഗതി കുഴപ്പമായി എന്ന് നമ്പൂരി  വിചാരിച്ചു.&lt;br&gt;&lt;br /&gt; ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും പരിചയക്കാരന്‍ വിട്ടില്ല. &lt;br&gt;&lt;br /&gt;           പരിചയക്കാരന്‍ കളിയാക്കാനെന്നവണ്ണം നമ്പൂരിയോട് ചോദിച്ചു,  “ എന്താ തിരുമേനീ പ്രായായീട്ടും ഈ സിനിമയ്ക്കൊക്കെ “    &lt;br&gt;&lt;br /&gt;                                               “ അതിനെന്തെടോ  ഈ സിനിമക്കി&lt;br /&gt;ത്ര പ്രത്യേകത “-- എന്നായി നമ്പൂരി  &lt;br&gt;&lt;br /&gt;&lt;br /&gt;    “ ഇത്  ‘എ’ സര്‍ട്ടിഫിക്കറ്റ് സിനിമയല്ലേ തിരുമേനി ‘’ -- പരിചയക്കാരന്‍ &lt;br /&gt;ഒരു പച്ചച്ചിരിയോടെ പറഞ്ഞു. &lt;br&gt;&lt;br /&gt;   “ന്നെ ച്ചാല്‍ , എന്താ അര്‍ത്ഥം ന്ന്  താന്‍ പറയ്യാ  “-- എന്നായി നമ്പൂരി &lt;br&gt;&lt;br /&gt;    “ പ്രായപൂര്‍ത്തിയായവര്‍ക്കുമാത്രം കാണേണ്ട പടം ന്ന് “ -- പരിചയക്കാരനും വിട്ടുകൊടുത്തില്ല. &lt;br&gt;&lt;br /&gt;  “ന്താ ,നിയ്ക്ക് പ്രായായില്ലേ . പിന്നെന്താ കണ്ടാല് “-- ഇതും പറഞ്ഞ് നമ്പൂരി ഒറ്റ നടത്തം വെച്ചുകൊടുത്തു.&lt;br /&gt;     &lt;br&gt;&lt;br /&gt;&lt;hr color=red size=10&gt;&lt;br /&gt;&lt;u&gt;&lt;br /&gt;&lt;font color=blue&gt;                                   &lt;br /&gt;                 പോലീസ് വെടിവെപ്പിനെക്കുറിച്ച് നമ്പൂരി...&lt;/font&gt;&lt;/u&gt;&lt;br&gt;&lt;br /&gt;  &lt;br /&gt;                                   &lt;br&gt;      ആലപ്പുഴയില്‍ അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചുവെന്ന് നമ്പൂരി പത്രത്തില്‍ വായിച്ചു. &lt;br&gt;&lt;br /&gt;               ഉടനെ നമ്പൂരി ആത്മഗതമെന്നോണം പറഞ്ഞു , “ എന്താ ചെയ്യാ തെമ്മാടികള്  വിമാനോം കൊണ്ടാവും ശല്യോണ്ടാക്കാന്‍ വരണ് “. &lt;br /&gt;&lt;br&gt;&lt;br /&gt;&lt;hr color=red size=10&gt;&lt;br /&gt;&lt;u&gt;&lt;br /&gt;&lt;font color=blue&gt;              &lt;br /&gt;                            നമ്പൂരിയും സര്‍ദാര്‍ജിയും തമ്മില്‍ കണ്ടപ്പോള്‍...&lt;/font&gt;&lt;/u&gt;&lt;br&gt;&lt;br /&gt;                                  &lt;br /&gt;                          &lt;br&gt;         ഒരിയ്ക്കല്‍ നമ്പൂരി തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു; സഹയാത്രികനായി കിട്ടിയതോ ഒരു സര്‍ദാര്‍ജിയേയും !  &lt;p&gt;&lt;br /&gt;                                    സര്‍ദാര്‍ജിയാണെങ്കിലോ കേരളത്തില്‍ വന്നെത്തിയിട്ട് പത്തുവര്‍ഷം കഴിഞ്ഞിരിയ്ക്കുന്നു. ചെറുപ്പക്കാരനായ സര്‍ദാര്‍ജിയ്ക്ക് മലയാളം നല്ലവണ്ണം സംസാ‍രിയ്ക്കാനറിയാം.തിരുവനന്തപുരത്തെ സൌത്ത് ഇന്ത്യന്‍ ബാങ്കിലാണ് സര്‍ദാര്‍ജിയ്ക്ക് ജോലി. &lt;br&gt;&lt;br /&gt;                                നമ്പൂരിയും സര്‍ദാര്‍ജിയും വേഗം പരിചയപ്പെട്ടു.നമ്പൂരി ഇല്ലത്തെ പഴയ പ്രതാപങ്ങള്‍ പറഞ്ഞു നിര്‍ത്തിയശേഷം  സര്‍ദാര്‍ജിയുടെ കുടുബത്തെ ക്കുറിച്ച് അന്വേഷിച്ചു. &lt;br&gt;&lt;br /&gt;      ‘ വിവാഹം കഴിഞ്ഞീട്ട് രണ്ടുമാസമേ ആയീട്ടുള്ളുവെന്നും ഭാര്യ നാട്ടിലാണെന്നും ‘ സംസാരമദ്ധ്യേ സര്‍ദാര്‍ജി പറഞ്ഞു. &lt;br&gt;&lt;br /&gt;ഉടനെ നമ്പൂരി ശൃംഗാരത്തോടെ ഇപ്രകാരം പ്രതികരിച്ചു &lt;br&gt;&lt;br /&gt;    “ അസാരം വിഷമോണ്ടാവും ല്ലേ . ആ നിരാശോണ്ടാവും മുഖത്ത് താടി വളര്‍ത്ത്‌ണത് . ഒക്കെ നോം മനസ്സിലാക്കീ ട്ടോ “ .&lt;/b&gt; &lt;br&gt;&lt;br /&gt;&lt;hr color=red size=10&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-3172590709208102358?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/3172590709208102358/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=3172590709208102358' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/3172590709208102358'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/3172590709208102358'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2007/04/blog-post_19.html' title='നമ്പൂരിയും സര്‍ദാര്‍ജിയും തമ്മില്‍ കണ്ടപ്പോള്‍  (നമ്പൂരി ഫലിതം )'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-5013673525098896743</id><published>2007-04-18T21:04:00.000+05:30</published><updated>2007-04-18T21:10:34.489+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രകൃതിജീവനം'/><title type='text'>‘ജീന്‍ തിയറിയും സമൂഹവും ‘ പ്രകൃതിജീവനത്തില്‍..</title><content type='html'>&lt;b&gt;&lt;hr color=red size=10&gt; &lt;hr color=blue size=10&gt;                                            &lt;br /&gt; പ്രാകൃത കമ്മ്യൂണിസത്തിനുമുമ്പുള്ള  മനുഷ്യാവസ്ഥയെക്കുറിച്ച്  അത്രയധികം പഠനങ്ങള്‍ നടന്നിട്ടില്ല. ഫോസിലുകള്‍ വെച്ചുകൊണ്ട് അന്നത്തെ മനുഷ്യന്റെ ശരീരാകൃതിയെക്കുറിച്ച്  അനുമാനങ്ങളിലെത്തിച്ചേര്‍ന്ന വസ്തുതകളെ വിസ്മരിയ്ക്കുകയല്ല ഇവിടെ ചെയ്യുന്നത് .മൃഗതുല്യമായ ജീവിതം നയിച്ചിരുന്ന ഒരു ജീവിവര്‍ഗ്ഗത്തിന്റെ മസ്തിഷ്കശേഷിപരമായ വളര്‍ച്ച  അത്ഭുതം ജനിപ്പിയ്ക്കുന്നതുതന്നെയാണ് .എന്തുകൊണ്ട് ,ഇത് ഒരു പ്രത്യേക ജീവി വര്‍ഗ്ഗത്തിനുമാത്രം സാദ്ധ്യമായി ? ( ഉത്തരങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും പൂര്‍ണ്ണമായ അനുയോജ്യത അവയ്ക്കൊന്നിനുമില്ലെത്രെ! )  അന്ന് സംഭവിച്ച മസ്തിഷ്കശേഷിപരമായ വളര്‍ച്ചയെ ഇപ്പോള്‍ ലഭ്യമായിട്ടുള്ള ജീന്‍ തിയറി ഉപയോഗിച്ച് വിശകലനം ചെയ്യുന്നത് കൌതുകകരമാണ് .ഇത്തരത്തില്‍ ലഭിച്ച അറിവുകളെ മനുഷ്യസമൂഹത്തെ ശാസ്ത്രീയമായി പഠിച്ച മാര്‍ക്സിസത്തിന്റെ അപഗ്രഥനഫലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലഭ്യമാകുന്ന വസ്തുതകള്‍ ആരേയും ഇരുത്തിചിന്തിപ്പിയ്ക്കാനുതകുന്നവയാണ് .&lt;br&gt;&lt;u&gt;&lt;font color=blue&gt;&lt;br /&gt;&lt;br /&gt;                                            മസ്തിഷ്കവികാസവും പരിണാമസിദ്ധാന്തവും തമ്മിലുള്ള ബന്ധമെന്ത് ?&lt;br /&gt;&lt;/font&gt;&lt;/u&gt;&lt;br&gt;&lt;br /&gt;                                                        തുടക്കവും ഒടുക്കവും നിശ്ചയമില്ലാത്ത അനന്തമായ ഒരു വ്യൂഹത്തിന് (System ) ഒരു വിധം തൃപ്തികരമായ വിശദീകരണം നല്‍കുന്നതിന് മനുഷ്യമസ്തിഷ്കത്തില്‍ രൂപംകൊണ്ട ദൈവത്തില്‍ അധിഷ്ഠിതമായ ‘സൃഷ്ടിവാദത്തിന്‘ കഴിഞ്ഞിരുന്നു.(പ്രപഞ്ചം ഒരു ശക്തി സൃഷ്ടിച്ചതാണെന്നും  ആ ശക്തിയാണ്  ദൈവമെന്നുമുള്ള ചിന്താഗതിയാണ് സൃഷ്ടിവാദമെന്ന് വേണമെങ്കില്‍ ചുരുക്കിപ്പറയാം ) .എങ്കിലും മനുഷ്യമസ്തിഷ്കത്തില്‍നിന്നുതന്നെ, ഒരു അപസ്വരം പോലെ ,യുക്തിഭദ്രമായ ചോദ്യങ്ങള്‍ സൃഷ്ടിവാദത്തിനെതിരെ ഉയര്‍ന്നുവന്നിരുന്നു.മുന്‍പുപറഞ്ഞതുപോലെ, അനന്തമായ വ്യൂഹത്തിന്റെ ,മനുഷ്യമസ്തിഷ്കത്തിന്റെ ചിന്തകള്‍ക്കുള്‍ക്കൊള്ളാവുന്ന ഒരു നിശ്ചിത ഖണ്ഡമെടുത്ത്  ശാസ്ത്രീയമായി വിശകലനം ചെയ്തപ്പോള്‍ സൃഷ്ടിവാദത്തിന്റെ യുക്തിയല്ല മറിച്ച്  പരിണാമവാദത്തിന്റെ യുക്തിയാണ് സിദ്ധാന്തമായി പുറത്തുവന്നത്. അജീവിയ വസ്തുക്കളില്‍നിന്ന് ജീവ വസ്തുക്കളിലേയ്ക്കും തുടര്‍ന്ന് വ്യത്യസ്ത ജീവ വര്‍ഗ്ഗങ്ങളുടെ  രൂപീകരണങ്ങളെ സംബന്ധിച്ചും ,ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിയ്ക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ ,വ്യക്തമായ തെളിവുനല്‍കാന്‍ ചാള്‍സ് ഡാര്‍വിന്റെ  പരിണാമസിദ്ധാന്തത്തിനു കഴിഞ്ഞു. ഭൂമിയില്‍ ഇപ്പോള്‍ കാണുന്ന പല ജീവി വര്‍ഗ്ഗവും രൂപമെടുക്കുന്നതിന് ഒട്ടേറെ സമയം വേണ്ടീവന്നീട്ടുണ്ട് . ഓരോ ഇനം ജീവിവര്‍ഗ്ഗത്തിനും അതിന്റേതായ സവിശേഷതകള്‍ ഉണ്ട് .’സവിശേഷത’ എന്നുപറഞ്ഞാല്‍ ശാരീരികമായവ എന്നുമാത്രം അര്‍ത്ഥമാക്കരുത് .മസ്തിഷ്കപരമായ സവിശേഷതകളും ഉണ്ടെന്ന് നാം മനസ്സിലാക്കണം.പക്ഷെ, പല പഠനങ്ങളും നടന്നിട്ടുള്ളത് ശാരീരികമായ സവിശേഷതകളെ മാത്രം  അടിസ്ഥാനമാക്കിയാണ് &lt;br&gt;&lt;br /&gt;                                 ചിലന്തികളുടെ വല നെയ്യുവാനുള്ള കഴിവ് ,പക്ഷികളുടെ കൂട് നിര്‍മ്മിയ്ക്കാനുള്ള കഴിവ് ......തുടങ്ങിയവയൊക്കെ ജീവികളുടെ ജന്മവാസനകളാകുന്ന മസ്തിഷ്കശേഷിയുടെ ഉദാഹരണങ്ങളാണ് . സൂക്ഷ്മപഠനം നടത്തുകയാണെങ്കില്‍ ഈ കഴിവിലും നമുക്ക് ‘വ്യത്യസ്തത’ ദര്‍ശിയ്ക്കാം. അതുപോലെത്തന്നെ ,ഒരേയിനം പക്ഷികള്‍ നിര്‍മ്മിയ്ക്കുന്ന കൂടുകളിലും വ്യത്യാസമുണ്ടായിരിയ്ക്കും.&lt;br&gt;&lt;u&gt;&lt;font color=blue&gt;&lt;br /&gt;&lt;br /&gt;                                ജീവിയും സമൂഹവും തമ്മിലുള്ള ബന്ധമെന്ത് ?&lt;br /&gt;&lt;/font&gt;&lt;/u&gt;&lt;br&gt;&lt;br /&gt;                                       ഒരു നിശ്ചിത പ്രദേശത്തെ പരിസ്ഥിതിയെ (Ecosystem) പഠനവിധേയമാക്കുമ്പോള്‍ ചില ജീവികള്‍ ഒറ്റയ്ക്കും മറ്റുചിലത് കൂട്ടമായും ജീവിയ്ക്കുന്നതായി നമുക്ക്  മനസ്സിലാവുന്നു. ഇതിന് കാരണമെന്താണ് ?.ഇതിന് ഉത്തരമായി പറയാവുന്നത്   ‘സാഹചര്യം’ എന്നാണ് .ഒരു പ്രത്യക ജീവിയെ അടിസ്ഥാനമാക്കിപ്പറയുകയാണെങ്കില്‍  അനുകൂലമായ സാഹചര്യം അതിന്റെ വംശവര്‍ദ്ധനവിന് ഇടയാക്കുന്നു. ഒരു ജീവിവര്‍ഗ്ഗത്തിന്റെ അനുകൂലമായ സാഹചര്യം മറ്റൊരു ജീവിവര്‍ഗ്ഗത്തിന് അനുകൂലമാറ്റിക്കൊള്ളണമെന്നില്ല. എങ്കിലും ജീവിവര്‍ഗ്ഗങ്ങളുടെ അനുകൂല സാഹചര്യങ്ങളില്‍ ഒട്ടനവധി എണ്ണം സമാനത പുലര്‍ത്തുന്നവയായിരിയ്ക്കും.ഒരു നിശ്ചിത സ്ഥലത്ത് ഒരു പ്രത്യേക ജീവിവര്‍ഗ്ഗത്തിന്റെ എണ്ണം സമാനത പുലര്‍ത്തുന്നവയായിരിയ്ക്കും.ഒരു നിശ്ചിത സ്ഥലത്ത് ഒരു പ്രത്യക ജീവിവര്‍ഗ്ഗത്തിന്റെ എണ്ണം വര്‍ദ്ധിച്ചാല്‍ അത് മറ്റൊരു ജീവിവര്‍ഗ്ഗത്തിനോ അല്ലെങ്കില്‍ ഒന്നിലധികം ജീവിവര്‍ഗ്ഗങ്ങള്‍ക്കോ ഭീഷണിയായി ഭവിയ്ക്കാം. ഭക്ഷ്യശൃംഖലയെ ആസ്പദമാക്കി ചിന്തിയ്ക്കയാണെങ്കില്‍ ഈ വസ്തുത വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ടൂതന്നെ ഒരു പ്രത്യക ഇനം ജീവിവര്‍ഗ്ഗം ഒരു നിശ്ചിത സ്ഥലത്ത് അമിതമായി വര്‍ദ്ധിച്ചാല്‍ അത് മറ്റുചില ജീവിവര്‍ഗ്ഗങ്ങളുടെ നാശത്തിനും പിന്നീട് സ്വയം നാശത്തിനും കാരണമാകും .കാരണം,ജീവിയുടെ വംശവര്‍ദ്ധനവിനാസ്പദമായ  അനുകൂല സാഹചര്യങ്ങളില്‍ ഒരു ഘടകം ആഹാരമാണല്ലോ .&lt;br&gt;&lt;br /&gt;                                         ഒരു നിശ്ചിത സ്ഥലത്ത് ഒരു പ്രത്യക ജീവിവര്‍ഗ്ഗത്തിന്റെ വംശവര്‍ദ്ധനവ് ഉണ്ടായി എന്നുവെച്ച്  അവ സമൂഹാടിസ്ഥാനത്തില്‍ ജീവിയ്ക്കണമെന്നില്ല. അതായത് വംശവര്‍ദ്ധനവിനേയും സമൂഹാടിസ്ഥാനത്തിലുള്ള ജീവികളുടെ വാസത്തേയും വ്യത്യസ്തമായി കാണേണ്ടതാണ് . സമൂഹാടിസ്ഥാനത്തില്‍ ജീവിയ്ക്കുക എന്നുവെച്ചാല്‍  അത് ഒരു ജീവിവര്‍ഗ്ഗത്തിന്റെ ഒരു പ്രത്യക സ്വഭാവമായി കണക്കാക്കേണ്ടതാണ് .ഇവ പാരമ്പര്യം കൊണ്ടും സാഹചര്യംകൊണ്ടും ലഭ്യമാക്കാവുന്നതാണ് .&lt;br&gt;&lt;br /&gt;                                        ഉറുമ്പ്,ചിതല്‍ , തേനീച്ച ,മനുഷ്യക്കുരങ്ങ് ....എന്നിവയൊക്കെ സമൂഹമായി ജീവിയ്ക്കുന്ന ജീവിവര്‍ഗ്ഗങ്ങളാണ്. പ്രാകൃത കമ്മ്യൂണിസത്തിനുമുമ്പുള്ള മനുഷ്യാവസ്ഥയെ പഠനവിഷയമാക്കുമ്പോള്‍ ,ഇപ്പോഴത്തെ അപേക്ഷിച്ച് ഏറെ മസ്തിഷ്കശേഷി കുറവായ മനുഷ്യജീവിവര്‍ഗ്ഗമാണ് നമ്മുടെ മുന്നിലെത്തുന്നത് .&lt;br&gt;&lt;br /&gt;                                       ആഫ്രിയ്ക്കന്‍ വനാന്തരങ്ങളില്‍ സമൂഹമായി ജീവിയ്ക്കുന്ന മനുഷ്യക്കുരങ്ങുകളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ പഠനം നടത്തിയിട്ടുണ്ട് . ട്രയല്‍ ഏര്‍ഡ് ഏറര്‍ (Trial and error ) രീതി മുഖേനെയുള്ള പഠനം ചിമ്പന്‍സികളില്‍ നടത്തി വ്യക്തമായ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് .പക്ഷെ,ഇത്തരം പഠനങ്ങള്‍ക്കുവേണ്ടി  ചില പ്രത്യേക സാഹചര്യങ്ങള്‍ അവയ്ക്കുനല്‍കേണ്ടിവന്നുവെന്ന് മാത്രം.പരിസ്ഥിതികളില്‍നിന്നുള്ള വെല്ലുവിളികള്‍ക്കനുസരിച്ച്  ചിമ്പന്‍സികളില്‍ ചിലതിന്റെ പ്രതികരണശേഷി ആശാവഹമായി പുരോഗമിയ്ക്കുന്നതായി കണ്ടീട്ടുണ്ട്. സര്‍ക്കസ്സുകളിലും മറ്റുമുള്ള മൃഗങ്ങളുടെ അഭ്യാസങ്ങള്‍ തെളിയിക്കുന്നത് ,ഒരു നിശ്ചിത പരിധിവരേയെങ്കിലും അവയി പഠനം അല്ലെങ്കില്‍ പരിശീലനം (Learning or Coaching ) സാധ്യമാണ് എന്നാണ് . ഈ വസ്തുതകള്‍ ,മനുഷ്യവര്‍ഗ്ഗത്തിന് തൊട്ടുമുമ്പോ അല്ലെങ്കില്‍ സഹോദരശ്രേണിയിലോ ഉള്ള  ജീവിവര്‍ഗ്ഗത്തിന്റെ സമൂഹസ്വഭാവത്തേയും മസ്തിഷ്കശേഷിയേയും വ്യക്തമാക്കുന്നു.(മനുഷ്യന്‍ കുരങ്ങില്‍നിന്നാണ് ഉണ്ടായത് എന്ന തെറ്റിദ്ധാരണ തിരുത്താന്‍ കൂടിയാണ് ‘സഹോദരശ്രേണി ‘ എന്ന പദം ഉപയോഗിച്ചത് ) &lt;br&gt;&lt;br /&gt;                                            ശാസ്ത്രീയരീതിയില്‍ (Scientific Method) സാമാന്യവല്‍ക്കരണത്തിന്റെ (Genaralisation )രൂപീകരണത്തില്‍ മുഖ്യസ്ഥാനമാണ്  ഉള്ളത് . കൂടാതെ ,താരതമ്യവിശകലനത്തിന് (Comparative Analysis ) ശാസ്ത്രീയ രീതി അര്‍ഹിയ്ക്കുന്ന സ്ഥാനവും നല്‍കുന്നുണ്ട് . അതിനാല്‍, സമൂഹാടിസ്ഥാനത്തിലുള്ള   ഒരു ജീവിവര്‍ഗ്ഗത്തെക്കുറിച്ച് പഠനം നടത്തുമ്പോള്‍  സമൂഹാടിസ്ഥാനത്തിലുള്ള മറ്റ് ജീവിവര്‍ഗ്ഗങ്ങളെക്കുറിച്ച് പഠനം നടത്തേണ്ടതും താരതമ്യവിശകലനം ചെയ്യേണ്ടതും ഒഴിച്ചുകൂടാനാ‍വാത്ത പ്രക്രിയയാണ് . അതായത് ഉറുമ്പ് ,തേനീച്ച ,ചിതല്‍ ,മനുഷ്യക്കുരങ്ങ്,മനുഷ്യന്‍ .......തുടങ്ങിയ സമൂഹാടിസ്ഥാനത്തില്‍ ജീവിയ്ക്കുന്ന ജീവിവര്‍ഗ്ഗങ്ങളെക്കുറുച്ച് താരതമ്യവിശകലനം നടത്തേണ്ടത് ശാസ്ത്രീയ രീതിയില്‍ ആവശ്യമായിട്ടുള്ളതാണ് എന്നര്‍ത്ഥം.&lt;br&gt;&lt;u&gt;&lt;font color=blue&gt;&lt;br /&gt;&lt;br /&gt;               മ്യൂട്ടേഷന്റെ ഫലം എന്താണ് ?&lt;br /&gt;&lt;/font&gt;&lt;/u&gt;&lt;br&gt;&lt;br /&gt;                                            മുന്‍പ് വിശദമാക്കിയതുപോലെ ,ഒരേ വര്‍ഗ്ഗത്തിപ്പെട്ട ചിലന്തിയും മറ്റൊരു ചിലന്തിയും നെയ്ത വലകള്‍ തമ്മിലുള്ള വ്യത്യാസത്തിനുകാരണം ചിലന്തികളുടെ മസ്തിഷ്ക- ശാരീരികശേഷിപരമായ വ്യത്യാസവും പരിസ്ഥിതി നല്‍കിയ അനിവാര്യതയുമാണ് .ഈ തത്ത്വം സമൂഹാടിസ്ഥാനത്തില്‍ ജീവിയ്ക്കുന്ന എല്ലാ ജീവിവര്‍ഗ്ഗങ്ങള്‍ക്കും ബാധകമാണ് . അതായത് ഒരേയിനം ജീവികളില്‍ ശാരീരികമായി വളരേ ചെറിയ വ്യത്യാസം നാം ദര്‍ശിയ്ക്കാറുണ്ടല്ലോ .ഈ വ്യത്യാസം  അവയിലെ മസ്തിഷ്കശേഷിയിലും പ്രകടമാകുന്നുണ്ട് .(ഗ്രിഗര്‍ മെന്‍ഡല്‍ പയറുചെടിയില്‍ നടത്തിയ പരീക്ഷണം ഇവിടെ സ്മരണീയം ) &lt;br&gt;&lt;br /&gt;                                                          സമൂഹാടിസ്ഥാനത്തിലുള്ള ജീവിവര്‍ഗ്ഗങ്ങളെക്കുറിച്ച് പഠനം നടത്തുമ്പോള്‍ നമുക്ക് താഴെ പറയുന്ന വസ്തുതകള്‍ വ്യക്തമാകുന്നു.&lt;br&gt;&lt;br /&gt;1.സമൂഹാടിസ്ഥാനത്തില്‍ ജീവിയ്ക്കുന്ന ജീവിവര്‍ഗ്ഗങ്ങള്‍ പരിണാമത്തിനും മ്യൂട്ടേഷനും ഏറെ വശം വദമാകുന്നു.&lt;br /&gt;2.ജീവിവര്‍ഗ്ഗത്തിന്റെ‘ സമൂഹസ്വഭാവം  ‘ പാരമ്പര്യസിദ്ധമാണെന്നു നിരൂപിച്ചാല്‍ , സമൂഹാടിസ്ഥാനത്തിലുള്ള  ജീവിവര്‍ഗ്ഗങ്ങള്‍ പരിണമിച്ചുവന്നത്  സമൂഹാടിസ്ഥാനത്തിലുള്ള ജീവിവര്‍ഗ്ഗങ്ങളില്‍ നിന്നുതന്നെയാണെന്ന് ഉറപ്പിച്ചു പറയാം.  &lt;br&gt;&lt;br /&gt;3. മുകളില്‍ പറഞ്ഞ തത്ത്വമനുസരിച്ച് ,പ്രാകൃത കമ്മ്യൂണിസത്തിനുമുമ്പും അതിനടുത്ത ശ്രേണികളിലുമുള്ള  മനുഷ്യവര്‍ഗ്ഗങ്ങള്‍  സമൂഹാടിസ്ഥാനത്തിലാണ് വസിച്ചിരുന്നത്  ( പ്രകൃതിക്ഷോഭങ്ങള്‍,പകര്‍ച്ച വ്യാധികള്‍....മുതലായ പ്രത്യേക സാഹചര്യങ്ങള്‍ മൂലം ഒറ്റപ്പെട്ടുപോയവയെ  ഇവിടെ പരിഗണിയ്ക്കുന്നില്ല.&lt;br /&gt;4.സമൂഹമായി ജീവിയ്ക്കുന്ന ഒരേയിനം ജീവിവര്‍ഗ്ഗങ്ങളില്‍  സാദൃശ്യങ്ങള്‍ വളരേയധികമാണ് . എങ്കിലും വളരേ ചെറിയ തോതിലുള്ള  ശാരീരിക- മസ്തിഷ്കശേഷിപരമായ വ്യത്യാസങ്ങളുമുണ്ട് .&lt;br&gt;&lt;br /&gt;5.പരിണാമത്തിന്റെ ആദ്യഭാഗത്തുള്ള ജീവിവര്‍ഗ്ഗങ്ങളില്‍ ശാരീരികമായ വളര്‍ച്ചയ്ക്കായിരുന്നു മുന്‍‌തൂക്കം.പക്ഷെ അവസാനഭാഗത്ത് (?)(അങ്ങനെയല്ലേ ഇപ്പോള്‍ പറയാനൊക്കൂ ) ഒരു പ്രത്യേക ജീവിവര്‍ഗ്ഗത്തിന് ശാരീരികമായ വളര്‍ച്ചയെ അപേക്ഷിച്ച്  മസ്തിഷ്കപരമായ വളര്‍ച്ചയ്ക്കായി മുന്‍‌തൂക്കം.ഇത് ഒരു പ്രത്യേക ജീവിവര്‍ഗ്ഗത്തിന്റെ --മനുഷ്യന്റെ -- അതിവ്യാപനത്തിന്  വഴിയൊരുക്കി.&lt;br&gt;&lt;br /&gt;6.സമൂഹാടിസ്ഥാനത്തില്‍ ജീവിയ്ക്കുന്ന ഒരേയിനത്തില്‍പ്പെടുന്ന ജീവികളുടെ എണ്ണം വര്‍ദ്ധിയ്ക്കുമ്പോള്‍ , സുസ്ഥിരമായ സമൂഹ നിലനില്പിന് പല നിയമങ്ങളും ആവിഷ്കരിയ്ക്കേണ്ടിവരുന്നു. ഇത്തരം നിയമങ്ങള്‍ ആവിഷ്കരിയ്ക്കാ‍ത്തവ നശിയ്ക്കുകയോ ചിഹ്നഭിന്നമായിപ്പോകുകയോ ചെയ്യുന്നു.ഇത് എത്രയേറെ അനുകൂലമായ  പരിസ്ഥിതി സാഹചര്യങ്ങളുണ്ടെങ്കിലും സംഭവിയ്ക്കാം.മുന്‍പറഞ്ഞതുപോലെ നിയമങ്ങള്‍ ആവിഷ്കരിയ്ക്കുന്ന ജീവിസമൂഹത്തിലെ ഒരു വിഭാഗത്തിന് മസ്തിഷ്കശേഷിയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടാകുന്നു. പരിസ്ഥിതികളുടെ വെല്ലുവിളികള്‍ക്കനുസരിച്ച്  മസ്തിഷ്കശേഷികള്‍ വര്‍ദ്ധിയ്ക്കുന്നു. (മനുഷ്യന്റെ കാര്യത്തില്‍ സംഭവിച്ചതിന് ഒരു കാരണം കണ്ടെത്താന്‍ ശ്രമിച്ചെന്നേയുള്ളൂ. ഇനിയും വേറെ കാരണങ്ങളുണ്ടാകാം ) &lt;br&gt;&lt;br /&gt;7.പരിണാമത്തിന്റെ തുടക്കം മുതല്‍ ജീവികളില്‍ ശാരീരികശേഷികൊണ്ട്  അര്‍ഹതയുള്ളവന്‍  പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു   . എന്നാല്‍ ജീവിവര്‍ഗ്ഗങ്ങളിലൊന്നായ ‘മനുഷ്യന്‍   ‘ ശാരീരികശേഷിയേക്കാളുപരി മസ്തിഷ്കശേഷി ഉപയോഗിച്ചാണ്  പ്രതികൂല സാഹചര്യങ്ങളെ അതിജീവിയ്ക്കാനുള്ള അര്‍ഹത നേടിയത് .&lt;br&gt;&lt;br /&gt;8.പരിണാമം പാരമ്പര്യസിദ്ധമാണ് .അല്ലെങ്കില്‍ വ്യത്യസ്തജീവി വര്‍ഗ്ഗങ്ങള്‍ ഉണ്ടാകാനിടയില്ലല്ലോ .പ്രസ്തുത ശേഷി ഒരു ജീവിയില്‍നിന്ന് അടുത്ത തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നു.  എല്ലാതലമുറകളും പരിണാമം പ്രകടിപ്പിയ്ക്കുന്നില്ല . ചില പ്രത്യേക തലമുറകള്‍ മാത്രം വ്യവസ്ഥാപിതമായ ചട്ടക്കൂടില്‍ നിന്നും വളരേ നേരിയ വ്യതിയാനം പ്രകടമാക്കുന്നു.പ്രത്യക്ഷത്തില്‍ ദൃശ്യമായ ഈ നേരിയ വ്യതിയാനം തുടങ്ങിയത് പ്രസ്തുത തലമുറയിലല്ല ,മറിച്ച് അനേകം തലമുറകള്‍ക്കുമുമ്പായിരിയ്ക്കും.ഏറെ തലമുറകള്‍ ദീര്‍ഘമായ കാലയളവിലൂടെ വളരേ നേരിയ വ്യതിയാനം സൃഷ്ടിച്ചെടുക്കുന്നുവെന്നുമാത്രം(ജീന്‍ തിയറിയനുസരിച്ച് ‘പ്രകടമാക്കാത്ത ജീനുകള്‍ ‘ എന്നുപറയുമ്പോള്‍  അവയുടെ പ്രകടനശേഷി നമുക്ക് കണ്ടുപിടിയ്ക്കാനാവാത്ത സാഹചര്യത്തെയാണ് ഇവിടെ ഉദ്ദേശിയ്ക്കുന്നത് .ഇവിടെ ലോക പ്രശസ്തരായ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ജീന്‍ തിയറിയെ വിമര്‍ശിയ്ക്കുകയല്ല മറിച്ച് അത്തരമൊരു സാദ്ധ്യതയെ തള്ളിക്കളയരുതെന്ന്  അഭ്യര്‍ത്ഥിയ്ക്കാനാണ് ശ്രമിയ്ക്കുന്നത് ) &lt;br&gt;&lt;u&gt;&lt;font color=blue&gt;&lt;br /&gt;&lt;br /&gt;                                     മാര്‍ക്സിസവും ജീന്‍ തിയറിയും തമ്മിലുള്ള ബന്ധമെന്ത് ?&lt;br /&gt;&lt;/font&gt;&lt;/u&gt;&lt;br&gt;&lt;br /&gt;ഒരു ജീവിയുടെ ,വിശേഷിച്ചും മനുഷ്യന്റെ മസ്തിഷ്കശേഷി പരമായ സ്വഭാവവിശേഷങ്ങള്‍ക്കുകാരണം ജീനുകളാണ് . പ്രസ്തുത ജീനുകളെക്കുറിച്ച് ഒട്ടേറെ അറിവുകള്‍  നാം നേടിക്കഴിഞ്ഞീട്ടുമുണ്ട് .(ഉദാഹരണം Human Genome Project ) ചിത്രം വര, സംഗീതം,യുക്തിചിന്ത,നേതൃപാടവം,പ്രഭാഷണം......തുടങ്ങിയ കഴിവുകളൊക്കെ മനുഷ്യര്‍ക്ക് പ്രധാനം ചെയ്യുന്നത് ജീനുകളാണ് .&lt;br&gt;&lt;br /&gt;                                                            മാര്‍ക്സിയന്‍ തത്ത്വശാസ്ത്രത്തില്‍ അടിസ്ഥാനപരമായി രണ്ടുതരം മനുഷ്യവിഭാഗങ്ങളെ  നാം ദര്‍ശിയ്ക്കുന്നു ; ചൂഷകരും ചൂഷിതരുമാണ് അവ .  മൃഗവും മനുഷ്യനും തമ്മിലുള്ള ഒരു സുപ്രധാന വ്യത്യാസം  മസ്തിഷകശേഷിയിലാണല്ലോ . അതുപോലെത്തന്നെ , സമൂഹത്തില്‍ ഒരു മനുഷ്യന്റെ ഔന്നത്യം നിര്‍ണ്ണയിയ്ക്കപ്പെടുന്നത്  മസ്തിഷ്കശേഷിയെ (ബുദ്ധിശക്തിയെ )  അടിസ്ഥാനമാക്കിയാണ് . ഈ ബുദ്ധിശക്തിയാണ്  മാര്‍ക്സിയന്‍ തത്ത്വശാസ്ത്രത്തിനടിസ്ഥാനമായ “ മിച്ചമൂല്യം “  ഉണ്ടാക്കുന്നതും ! ബുദ്ധിശക്തി കൂടുതലുള്ളവര്‍  തക്കതായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട്  ഔന്നത്യത്തിലെത്തിച്ചേരുന്നു.ഇവിടെ പ്രവര്‍ത്തനമെന്നത്     യഥാര്‍ത്ഥത്തില്‍  അധാര്‍മ്മികമാകാം  (കാരണം മിച്ചമൂല്യവും ധാര്‍മ്മികതയും വിപരീതാനുപാതത്തിലാണല്ലോ സ്ഥിതിചെയ്യുന്നത് ) പക്ഷെ ,അത് ധാര്‍മ്മികമെന്ന് തോന്നത്തക്ക വിധത്തില്‍  അവന്‍ കൈകാര്യം ചെയ്തെന്നിരിയ്ക്കും. ജീന്‍ തിയറി വികസിയ്ക്കുന്നതിനനുസരിച്ച്  അധാര്‍മ്മികത ,ചൂഷകസ്വഭാവം......തുടങ്ങിയ   നെഗറ്റീവ് സ്വഭാവങ്ങള്‍ക്കാസ്പദമായ ജീനുകളെ വ്യക്തമായി കണ്ടെത്തുവാനും വേര്‍തിരിച്ചെടുക്കുവാനും കഴിഞ്ഞെന്നിരിയ്ക്കും!! &lt;br&gt;&lt;br /&gt;                                    മാര്‍ക്സിസം പറയുന്നത് സമൂഹത്തില്‍ ചൂഷകര്‍ ന്യൂനപക്ഷവും ചൂഷിതര്‍ ഭൂരിപക്ഷവുമാണെന്നാണ് .   (എണ്ണത്തിനേയും സമ്പത്തിനേയും അടിസ്ഥാനമാക്കിയുള്ള ഗണിതശാസ്ത്ര ഫലങ്ങളും ഇതിനെ പിന്തുണയ്ക്കുന്നു. ) അതിനര്‍ത്ഥം ന്യൂനപക്ഷം വരുന്ന ചൂഷകര്‍ക്ക് മസ്തിഷ്കശേഷി കൂടുതലാണെന്നാണ് . ജീവശാസ്ത്രസിദ്ധാന്തമനുസരിച്ച്  മസ്തിഷ്കശേഷി തലമുറകളായി കൈമാറ്റം ചെയ്യപ്പെടാവുന്നതാണ് . അതുകൊണ്ടുതന്നെ ചൂഷകവര്‍ഗ്ഗം ഒരു പ്രത്യേക ജാതിയേയോ ,വംശത്തേയോ  ആസ്പദയാക്കി വളരുന്നു.  മിയ്ക്കവാറും കേസുകളില്‍ ഇത്തരം ശേഷികള്‍ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നു. പരമ്പര്യമായി  പ്രസ്തുത  ശേഷി ലഭിയ്ക്കാത്തവര്‍ ചൂഷക വര്‍ഗ്ഗത്തില്‍നിന്നും പുറത്താവുകയും ചൂഷിത വര്‍ഗ്ഗത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നു. ഇതിന് ഉദാഹരണമാണ് പല രാജ്യവംശങ്ങളും  തലമുറകള്‍ക്കുശേഷം നശിയ്ക്കുന്നത് .മുകള്‍ രാജ്യവംശത്തിന്റെ ഔറംഗസീബിനുശേഷമുള്ള പതനം ഇവിടെ സ്മരണീയമാണ് . (രണ്ടു ചൂഷക വിഭാഗങ്ങള്‍ തമ്മില്‍ മത്സരിയ്ക്കുമ്പോള്‍ ശക്തികൂടിയ വര്‍ഗ്ഗം നിലനില്‍ക്കുകയും മറ്റേത് നശിയ്ക്കുകയും ചെയ്യുന്നുവെന്നുള്ള സിദ്ധാന്തത്തെ ഇവിടെ വിസ്മരിയ്ക്കുന്നില്ല.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിയ്ക്കാനുള്ള കാരണം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ തകര്‍ച്ചയാണെന്ന അഭിപ്രായം ഇവിടെ സ്മരണീയം!) &lt;br&gt;&lt;br /&gt;                                                              മുകളില്‍ പ്രസ്താവിച്ചതുപോലെയുള്ള പ്രവണതകള്‍ ചൂഷിത വര്‍ഗ്ഗത്തിനും സംഭവിയ്ക്കാം.മിയ്ക്കവാറും കേസുകളില്‍ പാരമ്പര്യമായി ലഭിച്ച  മസ്തിഷ്കശേഷികള്‍ കൈമാറ്റം ചെയ്യപ്പെടുന്നു. എങ്കിലും ചില കേസുകളില്‍ മസ്തിഷ്കശേഷി വര്‍ദ്ധിയ്ക്കുകയും വ്യക്തി ചൂഷകവര്‍ഗ്ഗത്തിലെത്തുകയും ചെയ്യുന്നു. ചിലപ്പോള്‍ സ്വന്തം വര്‍ഗ്ഗത്തെ (ചൂഷിത വര്‍ഗ്ഗത്തെ  ) നേരിട്ട് ചൂഷണം ചെയ്യുന്നവനാകാനും മതി . ഇതിന് ഉദാഹരണമാണ് അടിമവംശത്തിന്റെ  സ്ഥാപകനായ കുത്ത്ബ്‌ദ്ദീന്‍ ഐബക് ! &lt;br&gt;&lt;br /&gt;                                               മുകളില്‍ വിശദീകരിച്ചവയെ ജീന്‍ തിയറിയെ അടിസ്ഥാനമാക്കി വിശകലനം നടത്തുമ്പോള്‍  താഴെ പറയുന്ന വസ്തുതകള്‍ വ്യക്തമാകുന്നു.&lt;br&gt;&lt;br /&gt;1.ചൂഷക-- ചൂഷിത മനുഷ്യവിഭാഗങ്ങള്‍ക്കു കാരണം  മസ്തിഷ്കശേഷിയിലുള്ള വ്യത്യാസമാണ്.&lt;br&gt;&lt;br /&gt;2.മസ്തിഷ്കശേഷിയിലുള്ള വ്യത്യാസത്തിനു കാരണം പരിസ്ഥിതിയും ജീനുകളുമാണ് . &lt;br&gt;&lt;br /&gt;3. സോഷ്യലിസം കൈവരിയ്ക്കണമെങ്കില്‍ മസ്തിഷ്ക ശേഷിയില്‍ ചില പ്രത്യക ശേഷികള്‍ പ്രകടിപ്പിയ്ക്കുന്ന (ചൂഷണ ശേഷി ) മനുഷ്യവര്‍ഗ്ഗം ഇല്ലാതാകണം. &lt;br&gt;&lt;br /&gt;4. പിന്‍‌തുടര്‍ച്ചാവകാശം,പാരമ്പര്യസിദ്ധമായ ‘ഭൌതിക- സാമൂഹിക -- ആത്മീയസമ്പത്ത് ‘ എന്നിവയെക്കുറിച്ച് വ്യക്തമായ വിശദീകരണങ്ങള്‍ ചൂഷണരഹിത സമൂഹത്തിന് ഇനിയും വേണ്ടിയിരിയ്ക്കുന്നു. സമ്പൂര്‍ണ്ണ സോഷ്യലിസത്തില്‍, മുന്‍‌പറഞ്ഞ വഹകള്‍ ,വ്യക്തിയുടെ കാലശേഷം മക്കള്‍ക്കോ മറ്റ് അവകാശികള്‍ക്കോ അല്ല വന്നുചേരേണ്ടത് ; മറിച്ച്  സ്റ്റേറ്റിലേയ്ക്ക് കണ്ടുകെട്ടപ്പെടേണ്ടതാണ് . പക്ഷെ, ആ‍ത്മീയതയിലധിഷ്ഠിതമായ സ്വാര്‍ത്ഥത  തുടച്ചുനീക്കപ്പെടാത്ത മനസ്സുകള്‍  ഇത്തരം സ്വാര്‍ത്ഥരഹിത സോഷ്യലിസത്തെ അംഗീകരിയ്ക്കുമോ ? അംഗീകരിച്ചാല്‍ അഴിമതിയും സ്വജന പക്ഷപാതവും അപ്രത്യക്ഷമാകുകയും തദ്വാരാ പ്രസ്തുത സിസ്റ്റത്തിന്റെ നാശഹേതുക്കളില്‍ പ്രധാനമായ ഒന്ന് ഇല്ലാതാകുകയും ചെയ്യും. &lt;br&gt;&lt;br /&gt;5.ജീന്‍ തിയറിയനുസരിച്ച് നേതൃത്വഗുണത്തിനും (Leadership Quality ) ജീനുകളാണ് കാരണക്കാര്‍ .മറ്റൊരു സമൂഹജീവിയായ തേനീച്ചയെ പ്രസ്തുത വിഷയത്തില്‍ പഠനവിധേയമാക്കേണ്ടതുണ്ട് . റാണിയുടെ ജനനം ,മറ്റൊരു റാണി ജനിയ്ക്കാനുള്ള കാലദൈര്‍ഘ്യം ,മറ്റൊരു റാണി ജനിച്ചുകഴിഞ്ഞാലുള്ള പ്രശ്നങ്ങള്‍ എന്നിവ വിശകലനം ചെയ്യുന്നത് കൌതുകകരമാണ് . &lt;br&gt;&lt;br /&gt;                          നേതൃത്വ പ്രശ്നത്തില്‍ മനുഷ്യസമൂഹവും ചില നിയമങ്ങള്‍ പാലിയ്ക്കുന്നുണ്ടെന്നുകാണാം.ഒരു പ്രത്യക സാഹചര്യത്തില്‍  അനുയോജ്യമായ കഴിവുനേടിയ വ്യക്തി നേതാവാകുന്നു എന്ന സിദ്ധാന്തത്തിന് ചില അനുബന്ധങ്ങള്‍കൂടി നിര്‍മ്മിയ്ക്കേണ്ടതായിട്ടുണ്ട് .യാദൃച്ഛികതയും അനിവാര്യതയും നേതൃത്വപ്രശ്നത്തില്‍ വഹിയ്ക്കുന്ന പങ്ക് ഏറെ സങ്കീര്‍ണ്ണമാണ്.  തേനീച്ചകളിലെ റാണികളുടെ ജനനങ്ങള്‍ക്കിടയ്ക്കുള്ള കാലദൈര്‍ഘ്യത്തിനുള്ള നിയമങ്ങള്‍പോലെ മനുഷ്യസമൂഹത്തിലെ  നേതാക്കളുടെ ജനനത്തിനുള്ള കാലദൈര്‍ഘ്യത്തിനും ഏതെങ്കിലും നിയമങ്ങള്‍ ഉണ്ടോ ? ആത്മീയതയുടെ ദുരൂഹത നിറഞ്ഞ ‘ അവതാര സിദ്ധാന്തവുമായി ‘ ബന്ധപ്പെടുത്താനല്ല ഇവിടെ ശ്രമിയ്ക്കുന്നത് . ജീന്‍ തിയറിയും സമൂഹശാസ്ത്രവുമായി ബന്ധപ്പെടുത്തിയുണ്ടാക്കുന്ന ഒരു സമവാക്യത്തിന് മുന്‍‌പറഞ്ഞ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയുമെന്ന് പ്രത്യാശിയ്ക്കാം.&lt;/b&gt;&lt;br /&gt;&lt;hr color=red size=10&gt; &lt;b&gt; &lt;font color=green &gt; &lt;marquee direction=left&gt;&lt;br /&gt;കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യത്തിന് ഇനിയെങ്കിലും ഉത്തരം പറയാമോ ?&lt;br /&gt;&lt;/marquee&gt;&lt;/font&gt;&lt;/b&gt;&lt;br /&gt;&lt;hr color=blue size=10&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-5013673525098896743?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/5013673525098896743/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=5013673525098896743' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/5013673525098896743'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/5013673525098896743'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2007/04/blog-post_18.html' title='‘ജീന്‍ തിയറിയും സമൂഹവും ‘ പ്രകൃതിജീവനത്തില്‍..'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-8096988187239758928</id><published>2007-04-15T20:33:00.001+05:30</published><updated>2010-10-10T14:22:26.476+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രകൃതിജീവനം'/><title type='text'>‘യുക്തിചിന്ത’ പ്രകൃതിജീവനത്തില്‍.....</title><content type='html'>&lt;marquee direction="right"&gt;&lt;br /&gt;&lt;hr color="blue" size="10" /&gt;&lt;/marquee&gt;&lt;br /&gt;&lt;b&gt;&lt;br /&gt;ചരിത്രം പരിശോധിച്ചുനോക്കുമ്പോള്‍ ചില ആശയങ്ങള്‍ ഒരു പ്രത്യേക കാലഘട്ടത്തില്‍ വിജയം വരിച്ചു എന്നു മനസ്സിലാക്കാന്‍ സാധിയ്ക്കും.ഇവിടെ വിജയം വരിയ്ക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ,പ്രസ്തുത ആശയത്തിന്റെ സമൂഹത്തിലെ വ്യാപനശേഷിയെയാണ്. പല സംഭവങ്ങളും പരിശോധിച്ചുനോക്കുമ്പോള്‍ സമൂഹത്തില്‍ ഏതെങ്കിലുമൊരു ചിന്താധാര വ്യാപിപ്പിയ്ക്കുന്നതില്‍ പ്രസ്തുത കാലഘട്ടത്തിലെ ഭരണാധികാരി മുഖ്യപങ്കുവഹിച്ചിട്ടുണ്ടെന്നുകാണാം. മാര്‍ക്സ് പറഞ്ഞതുപോലെത്തന്നെ ,സമൂഹത്തെ മതം ഉപയോഗിച്ച് നിയന്ത്രിയ്ക്കാനും മതത്തെ ഭരണാധികാരം ഉപയോഗിച്ച് അധീനതയിലാക്കനും രാജാവിന് കഴിഞ്ഞിരുന്നു.ഈ സന്ദര്‍ഭത്തിലെല്ലാംതന്നെ സമൂഹം മുഴുവനും പ്രസ്തുത ചിന്താധാരയെ ആസ്പദമാക്കിയാണ് പ്രവര്‍ത്തിച്ചതെന്ന് കരുതരുത് .ഒറ്റപ്പെട്ട എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ മുഴങ്ങിയിട്ടുണ്ട് .ഇത്തരത്തില്‍ മതത്തിനെതിരാ‍യി മുഴങ്ങപ്പെട്ട യുക്തിചിന്തയുടെ ശബ്ദങ്ങള്‍ ചെറുതും ഒറ്റപ്പെട്ടവയുമായതുകൊണ്ട് അവയെ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ഭരണവര്‍ഗ്ഗത്തിന് ഏറെ ബുദ്ധിമുട്ടേണ്ടിവന്നില്ല .ഇന്നത്തെപ്പോലെ അന്നും ചൂഷിതവര്‍ഗ്ഗങ്ങള്‍ ഒരു ആശയത്താലും ഉത്തേജിയ്ക്കപ്പെട്ടിരുന്നില്ല. (ഉണ്ടെങ്കില്‍ത്തന്നെ അത് അതിന്യൂനപക്ഷമായിരുന്നു.) കാരണം ആശയങ്ങളാല്‍ ഉത്തേജിയ്ക്കപ്പെടുന്നവര്‍ മസ്തിഷ്കശേഷിയുള്ളവരാണ് .ചൂഷിതവര്‍ഗ്ഗത്തെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ,അവരുടെ മസ്തിഷ്കശേഷിയെ അപേക്ഷിച്ച് ശാരീരികശേഷിയ്ക്കാണ് മുന്‍‌ഗണന നല്‍കപ്പെട്ടിരുന്നത് . അനുസരിയ്ക്കുക ,അദ്ധ്വാനിയ്ക്കുക എന്നുള്ളതായിരുന്നു അവരുടെ ധാര്‍മ്മികതയും ദൈവകല്പനയും!&lt;br /&gt;&lt;span style="color: blue;"&gt;&lt;br /&gt;&lt;u&gt;യുക്തിചിന്തയുടെ പ്രവര്‍ത്തനമേഖല എവിടെയെല്ലാം ?&lt;/u&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;യുക്തിവാദം എന്നവിഷയത്തെ സംബന്ധിച്ച് ആധികാരികമായി പലരും സംസാരിയ്ക്കുമ്പോള്‍ മനസ്സില്‍ ഒരു ചോദ്യം പൊന്തിവരാറുണ്ട് . ‘എന്താണ് യുക്തിവാദം ? ‘ എന്നതാണ് ആ ചോദ്യം . ( കാരണം സംസാരിക്കുന്ന വ്യക്തി തന്റെ വാക് സാമര്‍ത്ഥ്യം കൊണ്ട് തന്റെ ആശയമാണ് യുക്തിവാദമെന്ന് വ്യക്തമാക്കുക ഒരു പതിവാണല്ലോ. ) ശരിയായ കാര്യ--കാരണബന്ധം രൂപീകരിയ്ക്കുന്ന (Relationship between Cause and Effect ) ഒരു ചിന്താരീതിയാണ് യുക്തിചിന്ത .(യുക്തിചിന്തയെ വിശ്വസിയ്ക്കകയും അതിനനുസരിച്ച് ജീവിയ്ക്കുകയും പ്രവര്‍ത്തിയ്ക്കുകയും ആശയപ്രചരണം നടത്തുന്നവരുമാണല്ലോ യഥാര്‍ത്ഥ യുക്തിവാദികള്‍ .യുക്തിചിന്തയും യുക്തിവാദവും തമ്മിലുള്ള വ്യത്യാസം അറിയിയ്ക്കാനായി പറഞ്ഞന്നേയുള്ളു) . കാര്യ-കാരണ ബന്ധങ്ങള്‍ തമ്മില്‍ തെറ്റായി ബന്ധിപ്പിച്ച് അതിനെ വിശ്വസിയ്ക്കുന്നതാണ് അന്ധവിശ്വാസം .ശരിയായ കാര്യ-കാരണ ബന്ധം രൂപീകരിയ്ക്കപ്പെടുക എന്ന പ്രക്രിയ പലപ്പോഴും സമൂഹത്തിലെ അന്ധവിശ്വാസം, ചൂഷണം ,തട്ടിപ്പ് എന്നിവയ്ക്കൊക്കെ എതിരായിത്തീരുക പതിവാണ് .യുക്തിചിന്തയ്ക്ക് അതിന്റേതായ ഭാവങ്ങളുണ്ട് . എങ്കിലും സമൂഹത്തില്‍ ശ്രദ്ധിയ്ക്കപ്പെടുന്നതും വാര്‍ത്തകള്‍ സൃഷ്ടിയ്ക്കുന്നതും അതിന്റെ ആക്ഷേപഹാസ്യ- അക്രമഭാവങ്ങളാണ്.&lt;br /&gt;&lt;span style="color: blue;"&gt;&lt;u&gt;&lt;br /&gt;ദൈവത്തെ എതിര്‍ക്കുക മാത്രമാണോ യുക്തിവാദികളുടെ ജോലി ?&lt;/u&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;മനുഷ്യനെ സംബന്ധിച്ചിടത്തോളം ,മനസ്സ് വ്യാപരിയ്ക്കുന്ന ഏത് മേഖലയിലും (മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും ) യുക്തിചിന്തയ്ക്ക് സ്ഥാനമുണ്ട് . എങ്കിലും ഭൂരിഭാഗം യുക്തിചിന്തകരായ മനുഷ്യരും യുക്തിചിന്തയെ ഒരു പ്രത്യേക മേഖലയില്‍ മാത്രമായി ഒതുക്കിനിര്‍ത്തുകയാണ് പതിവ് . മതം,ദൈവം,ജോത്സ്യം.. തുടങ്ങിയ ജനപ്രിയ മേഖലകള്‍ക്ക് എതിരായി മാത്രമാണ് പല യുക്തിവാദികളും ചിന്തിയ്ക്കാനും പ്രവര്‍ത്തിയ്ക്കാനും മുതിരുന്നത് .മുന്‍ പറഞ്ഞ മേഖലകള്‍ ജനപ്രിയമായതുകൊണ്ടുതന്നെ അതിനെതിരായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാവുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മതത്തിന്റേയും മതവുമായി ബന്ധപ്പെട്ട മേഖലകളിലേയും അന്ധവിശ്വാസം ,അഴിമതി,ചൂഷണം എന്നിവയ്ക്കെതിരായി നടത്തുന്ന യുക്തിവാദപ്രവര്‍ത്തനങ്ങള്‍ പലയിടത്തും ആവര്‍ത്തിയ്ക്കപ്പെട്ടു. അതുകൊണ്ട് ,സാധാരണക്കാരില്‍ ,യുക്തിവാദമെന്നു പറഞ്ഞാല്‍ മതത്തിനെതിരായി മാത്രമുള്ള ( Anti-religious only) ചിന്താധാരയാണ് എന്ന വിശ്വാസം പ്രബലമായി . എന്നാല്‍ ,യഥാര്‍ത്ഥത്തില്‍ യുക്തിവാദത്തെ മതത്തിനെതിരായി മാത്രം ഒതുക്കിനിര്‍ത്തണമോ ? പണ്ടുകാലത്ത് മതവും അതുവഴിയുണ്ടായിരുന്ന ഭരണാധികാരവും സമൂഹത്തെയാകെ ഗ്രസിച്ചിരുന്ന സന്ദര്‍ഭത്തില്‍ മുന്‍പറഞ്ഞ ചിന്താഗതിയ്ക്ക് ഏറെ പ്രസക്തിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോളത്തെ സ്ഥിതി അതല്ല . ഒട്ടേറെ പ്രസ്ഥാനങ്ങള്‍ ,സംഘടനകള്‍ ,ടെക്‍നോളജി ... തുടങ്ങിയവ സമൂഹത്തെ സ്വാധീനിയ്ക്കുന്നുണ്ട് . അവയിലൊക്കെത്തന്നെ അന്ധവിശ്വാസം ,അഴിമതി, ചൂഷണം എന്നിവ പറ്റിപ്പിടിച്ച് വളരുന്നുണ്ട് . വിദ്യാഭ്യാസം,കാര്‍ഷികം,ആരോഗ്യം, പരിസ്ഥിതി, രാഷ്ട്രീയപാര്‍ട്ടികള്‍,കച്ചവടം ,നിയമം...എന്നിമേഖലകളുമായി ഒരു വ്യക്തിക്കോ അവന്റെ കുടുബത്തിനോ അകന്നുപോകാനാവില്ല. ഈ രംഗങ്ങളിലെ യുക്തിചിന്തയുടെ ആവശ്യകതയെക്കുറിച്ച് ചുരുക്കം ചില ശബ്ദങ്ങളേ കേള്‍ക്കാറുള്ളൂ. പ്രസ്തുത രംഗങ്ങളിലെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയായി ഇതിനെ കണക്കാക്കാം.&lt;br /&gt;&lt;br /&gt;സമകാലിക ലോകത്തില്‍ ശാസ്ത്രത്തിന്റെയല്ല , മറിച്ച് സാങ്കേതിക വിദ്യയുടെ (Technology) അതിപ്രസരമാണ് നടമാടുന്നത് . അതുകൊണ്ടുതന്നെ വ്യക്തിയ്ക്കും സമൂഹത്തിനും യാഥാസ്ഥിതിക മനോഭാവം(Orthadox Mentality) വെടിയാതെ തരമില്ല. എന്നുവെച്ചാല്‍ മതാധിഷ്ടിത സമൂഹത്തിലെ വ്യക്തികള്‍ ഉപരിപ്ലവമായി മാത്രമേ മതാചാരങ്ങള്‍ പ്രകടിപ്പിയ്ക്കാന്‍ തുനിയുന്നുള്ളൂ. അതുകൊണ്ടുതന്നെ മതത്തിനെതിരായ വിപ്ലവങ്ങള്‍ സമൂഹമനസ്സില്‍ ആഴത്തില്‍ പതിയുന്നില്ല. നിത്യജീവിതത്തിലെ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ക്ക് ഒരു വിധത്തിലും പരിഹാരം കണ്ടെത്താതെ വരുമ്പോള്‍ മതത്തിലേയ്ക്ക് എത്തിച്ചേരുന്നതിനെ ഇവിടെ പരിഗണിയ്ക്കാതെയിരിയ്ക്കുന്നുമില്ല.&lt;br /&gt;&lt;span style="color: blue;"&gt;&lt;u&gt;&lt;br /&gt;വിദ്യാഭ്യാസവും യുക്തിചിന്തയും തമ്മിലുള്ള ബന്ധമെന്ത് ?&lt;/u&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;വിദ്യാഭ്യാസം വഴി ഒരു വ്യക്തി യുക്തിചിന്തയുടെ പാത സ്വീകരിയ്ക്കേണ്ടതാണ്. കാരണം വിദ്യാര്‍ത്ഥി പഠിയ്ക്കുന്ന‘സയന്‍സ് ‘ ശാസ്ത്രീയരീതിയെ (Scientific Method ) അടിസ്ഥാനമാക്കിയിട്ടുള്ളതാണല്ലോ. അതുകൊണ്ടുതന്നെ പുതുതായി നേരിടുന്ന ഏതൊരു പ്രശ്നത്തേയും ജീവിതാനുഭവത്തേയും ശാസ്ത്രീയരീതിയ്ക്കനുസരിച്ചായിരിയ്ക്കണം വിദ്യാര്‍ത്ഥി വിലയിരുത്തേണ്ടത് .പക്ഷെ,വികലവും അപൂര്‍ണ്ണവുമായ വിദ്യാഭ്യാസരീതികള്‍ വിദ്യാര്‍ത്ഥികളെ അത്തരത്തില്‍ എത്തിയ്ക്കുന്നില്ല. നമ്മുടെ കലാലയങ്ങളില്‍നിന്ന് ശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടിയെടുത്ത് പുറത്തുപോകുന്നവരുടെ ശാസ്ത്രീയ രീതിതന്നെ ഏറെ വികലമാണ്.ചുരുക്കിപ്പറഞ്ഞാല്‍ അസ്ട്രോണമിയില്‍ (ജോതിശാസ്ത്രത്തില്‍ ) മാസ്റ്റര്‍ ബിരുദം നേടിയ വ്യക്തിപോലും ജ്യോതിഷത്തെ തൊഴിലായി സ്വീകരിയ്ക്കുന്ന സ്ഥിതിവിശേഷമാണ് നാം കാണുന്നത് .ഇതിന് കാരണമെന്താണ് ? കലാശാലകളിലെ പഠനം ജോലിലഭിയ്ക്കുന്നതിനുള്ള മാര്‍ഗമായി മാത്രമേ സമൂഹം കാണുന്നുള്ളൂ.ഈ ജോലിയാകട്ടെ പണസമ്പാദനത്തിനുള്ള ഒരു മാര്‍ഗ്ഗവും ! അപ്പോള്‍പ്പിന്നെ ധനസമ്പാദനത്തിന്റെ മാര്‍ഗ്ഗത്തില്‍ക്കൂടി വ്യക്തി ചലിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനില്ലല്ലോ . പണ്ടത്തെ , ശാസ്ത്രത്തിലധിഷ്ടിതമായ പഠനമായാലും ഇപ്പോഴത്തെ സാങ്കേതികവിദ്യയെ ആസ്പദമാക്കിയുള്ള തൊഴിലധിഷ്ഠിത പഠനമായാലും “പഠനം പണസമ്പാദനത്തിന് “ എന്ന മുദ്രാവാക്യത്തില്‍നിന്ന് മാറുവാന്‍ സമൂഹത്തിന് കഴിഞ്ഞീട്ടില്ല.&lt;br /&gt;&lt;span style="color: blue;"&gt;&lt;u&gt;&lt;br /&gt;ശാസ്ത്രവും യുക്തിചിന്തയും തമ്മിലുള്ള ബന്ധമെന്ത് ? &lt;/u&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;മുന്‍പ് സൂചിപ്പിച്ചതുപോലെ , മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും യുക്തിചിന്തയ്ക്ക് സ്ഥാനമുണ്ട് . ഈ നിയമം ശാസ്ത്രത്തിനും ബാധകമാണ് . കാര്യകാരണബന്ധം വഴി ലഭിയ്ക്കുന്ന യുക്തിചിന്തയാകുന്ന മുത്തുകള്‍ കൊണ്ടാണ് ശാസ്ത്രമെന്ന മാല്യം രൂപപ്പെടുത്തിയിരിയ്ക്കുന്നത് . അതുകൊണ്ടുതന്നെ ഏതൊരുശാസ്ത്രവും യുക്തിചിന്തയില്‍ അധിഷ്ഠിതമാണ് . പക്ഷെ,മിയ്ക്കപ്പോഴും ഒരു വ്യക്തി ഏതെങ്കിലുമൊരു വിഷയത്തില്‍ സ്പെഷലൈസ് ചെയ്തുകഴിഞ്ഞാ‍ല്‍ അവന്റെ ശാസ്ത്രബോധത്തിന്റെ അതിര്‍ത്തി പ്രസ്തുത വിഷയത്തില്‍മാത്രം ഒതുങ്ങിനില്‍ക്കുന്ന കാഴ്ചയാണ് നാം കാണുന്നത് . കൃഷിശാസ്ത്രത്തില്‍ ഡോക്ടറേറ്റുനേടിയ വ്യക്തി “ കണികാണലില്‍ “ ഉറച്ചു വിശ്വസിയ്ക്കുന്നത് ഇതിനൊരു ഉദാഹരണമാണ്. ഇത് എന്തുകൊണ്ടാണ് സംഭവിയ്ക്കുന്നത് ? സ്ക്കുള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ വ്യക്തിയുടെ മസ്തിഷ്കത്തെ ശാസ്ത്രീയ രീതിയ്ക്കനുസരിച്ച് കണ്ടീഷനിംഗ് ചെയ്യുന്നതില്‍ തകരാറുസംഭവിയ്ക്കുന്നുണ്ടോ ? അതുമല്ലെങ്കില്‍ ചൂഷണാധിഷ്ഠിതമായ ലോകം പുതിയ പുതിയ അന്ധവിശ്വാസങ്ങളും തട്ടിപ്പുകളുമായി അതിന്റെ ‘ഇരകളെ ‘ ചൂണ്ടയിടുന്നതുകൊണ്ടാവുമോ ?&lt;br /&gt;&lt;br /&gt;&lt;span style="color: blue;"&gt;&lt;u&gt;&lt;br /&gt;മാധ്യമങ്ങളും യുക്തിചിന്തയും തമ്മിലുള്ള ബന്ധമെന്ത് ? &lt;/u&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;മതത്തെ മയക്കുമരുന്നായിട്ടാണല്ലോ കാറല്‍ മാര്‍ക്സ് വിശേഷിപ്പിച്ചത് .പക്ഷെ,സമകാലീനലോകത്തില്‍ മതത്തിന് മനുഷ്യനെ ചൂഷണം ചെയ്യാനുള്ള ശേഷി അത്രകണ്ടുണ്ടോ ? മതത്തെക്കാളുപരി മനുഷ്യനെ സ്വാധീനിയ്ക്കുന്നതും ചൂഷണം ചെയ്യുന്നതും മാദ്ധ്യമങ്ങളല്ലേ.ഈ മാദ്ധ്യമങ്ങളുടെ രക്ഷകനായി പ്രവര്‍ത്തിയ്ക്കുന്നത് ടെക്‍നോളജിയാണ്. പ്രസ്തുത ടെക്‍നോളജിയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയാകട്ടെ അനിയന്ത്രിത മുതലാളിത്തത്തിന്റെ സങ്കലനഫലവുമാണ്. അതായത് ടെക്‍നോളജിയുടെ ഫലമുണ്ടായ ഉല്പന്നങ്ങള്‍ വാങ്ങുന്നതിന് സമൂഹത്തെ മാദ്ധ്യമങ്ങള്‍ വഴി പ്രേരിപ്പിച്ചുകൊണ്ടിരിയ്ക്കുന്ന അവസ്ഥയാണ് നാമിന്നുകാണുന്നത് . ചിലപ്പോള്‍ ഈ ഉല്പന്നങ്ങള്‍ അവന് ആവശ്യമില്ലാത്തതോ ,അല്ലെങ്കില്‍ ദോഷം ചെയ്യുന്നതോ ആയിരിയ്ക്കും .പക്ഷെ,അത്തരമൊരു ചിന്താഗതിയ്ക്ക് ഇവിടെ സ്ഥാനമില്ല.’ഉപഭോഗതല്പരത’ മനുഷ്യന്റെ ആത്യന്തിക ലക്ഷ്യവും സുഖവുമായി നിര്‍വ്വചിയ്ക്കപ്പെട്ടുകഴിഞ്ഞു.ഉപഭോഗാസക്തിയുള്ള വ്യക്തിയ്ക്ക് പണം ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. പണമുണ്ടെങ്കില്‍ മാത്രമേ തന്റെ ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്താനൊക്കൂ. പക്ഷെ,വര്‍ദ്ധിച്ച തോതില്‍ പണം ലഭിയ്ക്കാന്‍ വ്യക്തി അധാര്‍മ്മികപരമായ പല നിലപാടുകളും സ്വീകരിയ്ക്കുന്നു.മറ്റൊരു വിധത്തില്‍പ്പറഞ്ഞാല്‍ ,ജീവിതവുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊരു മേഖലയില്‍ വ്യക്തി ചൂഷകനായി മാറുന്നു.അങ്ങനെ സമൂഹത്തില്‍ ചൂഷകരുടെ ഒരു ശൃംഖലയെ നാം കാണുന്നു. ഇവിടെ നമുക്ക് ‘ഡാര്‍വിനെ‘ ഉപയോഗിയ്ക്കാം. “അര്‍ഹതയുള്ളവന്‍ അതിജീവിയ്ക്കുന്നു.” എന്ന തത്ത്വപ്രകാരം ,ഒരു വിഭാഗം ആളുകള്‍ ചൂഷകവൃത്തിയില്‍പെട്ടും-പെടാതെയും അതിജീവിയ്ക്കുന്നു. അതിജീവിയ്ക്കാന്‍ കഴിയാത്തവരില്‍ ഒരു കൂട്ടര്‍ ആത്മഹത്യ ചെയ്യുന്നു. കടക്കെണിമൂലമുള്ള ആത്മഹത്യയെ ഇത്തരത്തില്‍ വിശകലനം ചെയ്യാവുന്നതാണ്.&lt;br /&gt;&lt;br /&gt;അനിയന്ത്രിത മുതലാളിത്തത്തിന്റെ മറ്റൊരവസ്ഥ ഏറെ അത്ഭുതാവഹമാണ്. ഇതു പ്രകാരം ഒരു ചൂഷിതന് സദാസമയവും ചൂഷിതനായി നിലകൊള്ളാനൊക്കില്ല എന്നതാണ് .ഈ നിയമം ചൂഷകനും ബാധകമാണ്. അതായത്, ജീവിതത്തിലെ ഒരു മേഖലയിലെ ചൂഷകന്‍ മറ്റൊരു മേഖലയിലെ ചൂഷിതനായി മാറുന്നു.അതായത് ഒരു വ്യക്തിയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അയാള്‍ ജീവിതത്തിലെ ചില മേഖലകളില്‍ ചൂഷകനും വേറെ ചില മേഖലകളില്‍ ചൂഷിതനുമായിരിയ്ക്കും .എങ്കിലും ചൂഷകനെന്ന നിലയില്‍ ലഭിയ്ക്കുന്ന പണത്തിനേക്കാ‍ള്‍ കൂടുതലായി ചൂഷിതനെന്ന നിലയില്‍ നഷ്ടപ്പെടുന്നുവെങ്കില്‍ അയാള്‍ തുലഞ്ഞതുതന്നെ !&lt;br /&gt;&lt;br /&gt;ഇത്തരമൊരു ചുറ്റുപാടിലാണ് നാം സമകാലീന മാനേജ്‌മെന്റ് പഠനത്തെ കാണേണ്ടത് . പച്ചയായി പറയാമെങ്കില്‍ ചൂഷണത്തിന്റെ സൈദ്ധാന്തിക പ്രായോഗിക പഠനമാണ് ഇവിടെ മാനേജ്‌മെന്റ് പഠനമെന്ന നിലയില്‍ അഭ്യസിയ്ക്കുന്നത് . പത്രം,റേഡിയോ,ടി.വി. തുടങ്ങിയ മാദ്ധ്യമങ്ങളാവട്ടെ പരസ്യക്കാരുടെ പിടിയിലമര്‍ന്നുകഴിഞ്ഞിരിയ്ക്കുന്നു. ടി.വി പരസ്യങ്ങളിലെ ഹരംതുള്ളുന്ന മ്യൂസിക്കും മേക്കപ്പിലധിഷ്ടിതമായ സുന്ദരികളും സുന്ദരന്മാരും മുഖേന മനുഷ്യമനസ്സ് ‘ ആശയ ആക്രമണത്തിന് ‘ എളുപ്പം വിധേയമാകുന്നു.ഇത്തരം പരസ്യങ്ങള്‍ മനുഷ്യന്റെ ശരീരത്തേയും മനസ്സിനേയും പരിസ്ഥിതിയേയും ചൂഷണംചെയ്യാന്‍ ഉദ്ദേശിച്ചിട്ടുള്ളവയാണെന്ന് മനുഷ്യനില്‍ ഒരു അതിന്യൂനപക്ഷത്തിനു മാത്രമേ മനസ്സിലാകുന്നുള്ളൂ.&lt;br /&gt;&lt;br /&gt;യാഥാസ്ഥിതിക (വന്ദ്യവയോധിക ) യുക്തിവാദികളില്‍പ്പലരും മാദ്ധ്യമങ്ങളുടെ ‘മുന്‍പറഞ്ഞ ചൂഷണത്തിനെതിരെ ‘ അറിഞ്ഞോ അറിയാതെയോ കണ്ണടയ്ക്കുന്നു.(ചിലപ്പോള്‍ മസ്തിഷ്കത്തിന്റെ കോശനാശം മുഖേന പ്രസ്തുത ചൂഷണത്തെ ഗ്രഹിയ്ക്കാന്‍ കഴിയാതെയുമായിരിയ്ക്കാം !) മുള്ളിനെ മുള്ളുകൊണ്ടുമാത്രമല്ല സൂചി ഉപയോഗിച്ചും എടുക്കാമെന്നതുപോലെ ,ടെക്‍നോളജിയുടെ ഈ ചൂഷണത്തെ യുക്തിവാദത്തിന് ‘ ശാസ്ത്രം ‘ഉപയോഗിച്ച് തടുക്കാവുന്നതാണ്.&lt;br /&gt;&lt;br /&gt;പലപ്പോഴും പ്രകൃതിജീവനതല്പരരായ പലരും ശാസ്ത്രത്തെ അപലപിയ്ക്കാറുണ്ട് .ഇന്നുകാണുന്ന പല രോഗങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും കാരണം മനുഷ്യന്‍ പ്രകൃതിയില്‍നിന്നും അകന്നതാണ് എന്നതാണ് അവരുടെ വാദം. പ്രകൃതിയില്‍നിന്നും മനുഷ്യനെ അകറ്റിയതിനു കാരണക്കാരനായി അവര്‍ ശാസ്ത്രത്തെ കുറ്റപ്പെടുത്തുന്നു.എന്നാല്‍ ഇത് തെറ്റായ തിരിച്ചറിവാണെന്ന് അറിയുക .ശാസ്ത്രത്തേയും സാങ്കേതിക വിദ്യയേയും (ടെക്‍നോളജി ) വേര്‍തിരിച്ചറിയാതെ സംഭവിച്ചതുകൊണ്ടാണ് മുന്‍പറഞ്ഞ രീതിയിലുള്ള കുറ്റപ്പെടുത്തല്‍ ഉണ്ടായത് .ശാസ്തത്തിന്റെ പ്രയോഗമാണ് (Application) ടെക്‍നോളജി അഥവാ സാങ്കേതികവിദ്യ. ടെക്‍നോളജി നാശഹേതുവായിത്തീരുന്നത് തെറ്റായ കൈകളില്‍ എത്തുമ്പോള്‍ മാത്രമാണ് .&lt;br /&gt;&lt;br /&gt;ഇതില്‍നിന്നൊക്കെ വ്യക്തമാവുന്നത് സമൂഹത്തെ നിയന്ത്രിയ്ക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് മുഖ്യപങ്കുണ്ടെന്നാണ്. മാധ്യമങ്ങളാവട്ടെ ഒരു പരിധിവരെ മനുഷ്യന്റെ ചൂഷണോപാധിയായി മാറുകയും ചെയ്തിരിയ്ക്കുന്നു. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ മാദ്ധ്യമത്തിനുകഴിയും ! മുള്ളിനെ മുള്ളുകൊണ്ട് എടുക്കാമെന്നാണല്ലോ ചൊല്ല് .അതുപോലെത്തന്നെ യുക്തിവാദത്തിനും മാദ്ധ്യമങ്ങളെ ഉപയോഗപ്പെടുത്താവുന്നതേയുള്ളൂ.&lt;br /&gt;&lt;br /&gt;&lt;span style="color: blue;"&gt;&lt;u&gt;&lt;br /&gt;പ്രാര്‍ത്ഥനയും യുക്തിചിന്തയും തമ്മിലുള്ള ബന്ധമെന്ത് ? &lt;/u&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;മുന്‍പുപ്രസ്താവിച്ചതുപോലെ ,സമകാലീക മനുഷ്യനെ ഒരു ഉപഭോക്താവായി വീക്ഷിയ്ക്കുവാന്‍ മാത്രമേ മുതലാളിത്തത്തിനുകഴിയുകയുള്ളൂ. ഉപഭോക്‌തൃദര്‍ശനത്തില്‍ ‘പണം കൊടുക്കുക ,വാങ്ങുക ‘ എന്ന ക്രിയകള്‍ മുഖ്യപങ്കുവഹിയ്ക്കുന്നു. “എന്തും വാങ്ങുമാറാകട്ടെ “ എന്നതാണ് ഒരു ഉപഭോക്താവിന്റെ ആത്യന്തികലക്ഷ്യം !&lt;br /&gt;&lt;br /&gt;ഇതിന്റെ വെളിച്ചത്തില്‍ നമുക്ക് ഈശ്വരാരാധയെ നമുക്ക് വിശകലനം ചെയ്യാം. ആരാധനാലയത്തില്‍ പോകുന്ന ഒരു ഉപഭോക്തൃമനുഷ്യന് ഒരു ലക്ഷ്യമുണ്ട് . മിയ്ക്കപ്പോഴും പ്രശ്നങ്ങളാ‍ണ് (പ്രത്യേകിച്ചും മാനസികപ്രശ്നങ്ങള്‍ ) മനുഷ്യനെ ഭക്തിയിലേയ്ക്കും അതുവഴി ദൈവത്തിലേയ്ക്കും നയിക്കുന്നത് . അതുകൊണ്ട് പ്രശ്നബാധിതനായ ഉപഭോക്തൃമനുഷ്യന്‍ സ്വാന്തനത്തിന് അല്ലെങ്കില്‍ ആശ്വാസത്തിനുവേണ്ടി ആരാധനാലയത്തില്‍ പോകുന്നു. വഴിപാടിനുവേണ്ടി പണം മുടക്കുന്നു. ഇതുമൂലം അവന് ആത്മവിശ്വാസം ലഭിയ്ക്കുന്നു; മനഃസൌഖ്യമുണ്ടാകുന്നു. ഇവിടെ ‘ആത്മീയതയെന്ന് ‘ വീക്ഷിയ്ക്കാമെങ്കിലും യഥാര്‍ത്ഥത്തില്‍ പ്രകടമാകുന്നത് മനുഷ്യന്റെ ഉപഭോഗത്വരതന്നെയാണ്.&lt;br /&gt;&lt;br /&gt;മതം ,മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന പ്രഖ്യാപനം ഇവിടെ അര്‍ത്ഥവത്താണ് .ശസ്ത്രക്രിയാവേളകള്‍ പോലെയുള്ള സന്ദര്‍ഭങ്ങളില്‍ വേദനാസംഹാരികള്‍ (Analgesics ) ഉപയോഗിയ്ക്കാറുണ്ടല്ലോ . അതുപോലെത്തന്നെ , മനുഷ്യന്‍ മാനസിക പ്രശ്നങ്ങളാല്‍ വലയുമ്പോള്‍ ഒരു വേദനാസംഹാരിപോലെ പ്രാര്‍ത്ഥനയെ ഉപയോഗപ്പെടുത്തുന്നു. ചിലര്‍ക്ക് ഒരു ശീലമുണ്ട് . ‘ വൈകുന്നേരം അത്താഴത്തിനുശേഷം ഒരു പെഗ് മദ്യം കഴിയ്ക്കുക ‘ എന്നതാണ് അത് . അതുപോലെ , വേറെ ചിലര്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അന്ന് മദ്യം കഴിയ്ക്കുന്നു. നിത്യേനെ അമ്പലത്തില്‍ പോകുന്നതും, പ്രശ്നമുണ്ടാകുമ്പോള്‍ അമ്പലത്തില്‍ പോകുന്നതും ,കാലത്തും വൈകീട്ടുമുള്ള പ്രാര്‍ത്ഥനയുമൊക്കെ ഇതില്‍നിന്നും തീരെ വ്യത്യസ്ഥമല്ല. അതായത് ‘ഭക്തര്‍‘ ഉപഭോക്താവാണ് . ആരാധനാലയത്തിലെ തിരക്ക് ഭക്തന്റെ കാര്യസാദ്ധ്യത്തേയും അവന്റെ വിശ്വാസം മുഖേനെയുള്ള മാനസിക സൌഖ്യത്തേയും ആശ്രയിച്ചിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;ഇത്തരത്തില്‍ ചിന്തിച്ചാല്‍ “ ആത്മീയത “ഒരു ഔഷധരൂപേണ പ്രവര്‍ത്തിയ്ക്കുന്നു എന്നുമനസ്സിലാക്കാം.ഏതൊരു ഔഷധത്തിന്റേയും ഉപയോഗത്തിന് ചില നിബന്ധനകള്‍ ഉണ്ടല്ലോ. അത്തരം നിബന്ധനകള്‍ തെറ്റിച്ചാല്‍ അത് ഉപയോഗിയ്ക്കുന്ന വ്യക്തി അപകടത്തിലാവും. മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍ ‘ഔഷധം’ എന്നത് ഒരു ടെക്‍നോളജിയാണ് . പക്ഷെ ,സാമാന്യ ജനങ്ങള്‍ ടെക്‍നോളജി ഉപയോഗിയ്ക്കുമ്പോള്‍ നിബന്ധനകള്‍ അവഗണിയ്ക്കുന്നു. ശാസ്ത്രത്തില്‍ ഗ്രാഹ്യമുള്ളവര്‍ക്കു മാത്രമേ ടെക്‍നോളജി ശരിയായി ഉപയോഗിയ്ക്കാനറിയൂ. അതിന് ശാസ്ത്രീയരീതിയിലുള്ള (Scientific Method ) വിദ്യാഭ്യാസം ആവശ്യമാണ്. സമാന്യ ജനത്തിന് ശാസ്ത്രീയ വിദ്യാഭ്യാസം നല്കാന്‍ യുക്തിവാദത്തിന് കഴിയുമോ എന്നത് ഒരു ചോദ്യം തന്നെയാണ് .&lt;br /&gt;&lt;br /&gt;&lt;span style="color: blue;"&gt;&lt;u&gt;&lt;br /&gt;വ്യക്തി പ്രശ്നങ്ങള്‍ നേരിടാനെന്തുചെയ്യണം ? &lt;/u&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;സമകാലികലോകത്തില്‍ ഒരു സാധാരണവ്യക്തിയ്ക്ക് ദിവസം ചെല്ലുംതോറും നേരിടേണ്ടിവരുന്ന പ്രശ്നങ്ങളുടേ സങ്കീര്‍ണ്ണത വര്‍ദ്ധിച്ചുകൊണ്ടിരിയ്ക്കുകയാണ് . കോടതി,പോലീസ് സ്റ്റേഷന്‍ ,ആശുപത്രി, ബാങ്ക്, ആത്മഹത്യ, അപകടമരണം, തകര്‍ന്ന കുടുംബബന്ധങ്ങള്‍ ,രാഷ്ട്രീയം,സംഘടന, സ്ഥാപനങ്ങള്‍, സുഹൃത്തുക്കള്‍.............തുടങ്ങിയവയൊക്കെ വിവിധ രൂപവും ഭാവവുമാര്‍ന്ന് വ്യക്തിജീവിതത്തില്‍ സംഘര്‍ഷത്തിന്റെ കരിനിഴല്‍ വീഴ്ത്തുന്നു. ഈ അവസരത്തില്‍ ചില ചോദ്യങ്ങള്‍ നമ്മുടെ മുന്നില്‍ ഉയര്‍ന്നുവരുന്നു.&lt;br /&gt;&lt;br /&gt;-----ഒരു വ്യക്തി ,താന്‍ അഭിമുഖീകരിയ്ക്കുന്ന പ്രശ്നങ്ങളെ എങ്ങനെയാണ് വിലയിരുത്തേണ്ടത് ?&lt;br /&gt;&lt;br /&gt;-------പ്രശ്നങ്ങളെ ഏതുവിധത്തില്‍ നേരിടണം?&lt;br /&gt;&lt;br /&gt;------ അതോ ,പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണോ വേണ്ടത് ?&lt;br /&gt;&lt;br /&gt;----- അതുമല്ലെങ്കില്‍ പ്രശ്നങ്ങള്‍ക്ക് അടിമപ്പെടണോ ?&lt;br /&gt;&lt;br /&gt;-----പ്രശ്നത്തിലകപ്പെട്ട വ്യക്തിയെ ആരാണ് രക്ഷിയ്ക്കുക ?&lt;br /&gt;&lt;br /&gt;----ആരോടാണ് സഹായം അഭ്യര്‍ത്ഥിയ്ക്കേണ്ടത് ?&lt;br /&gt;&lt;br /&gt;----ആരെങ്കിലും രക്ഷകനായി (വ്യക്തിയോ ,പ്രതിഭാസമോ ) പ്രത്യക്ഷപ്പെടുമോ ?&lt;br /&gt;&lt;br /&gt;-----വ്യക്തിയെ രക്ഷിയ്ക്കുന്നതിനായി സംഘടനയ്ക്കുകഴിയുമോ ?&lt;br /&gt;&lt;br /&gt;-----സംഘടനയിലൂടെ ശക്തിയാര്‍ജ്ജിയ്ക്കുക എന്ന തത്ത്വമനുസരിച്ച് ,ലഭ്യമായ ശക്തിയും ഫലവും സംഘടനയിലെ അംഗങ്ങള്‍ക്കിടയില്‍ തുല്യമായി വിതരണം ചെയ്യപ്പെടുന്നുണ്ടോ ? (സോഷ്യലിസം വിഭാവനം വിഭാവനം ചെയ്യുന്ന സംഘടനകളെങ്കിലും ഇത്തരം രീതി പ്രായോഗികമായി നടപ്പിലാവുന്നില്ലെങ്കില്‍പ്പോലും സൈദ്ധാന്തികമായി നടപ്പിലാക്കാനാവശ്യമായ പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടോ ? )&lt;br /&gt;&lt;br /&gt;----അല്ലെങ്കില്‍ സംഘടനയ്ക്കുവേണ്ടി വ്യക്തി നല്‍കുന്ന അദ്ധ്വാനത്തിന് ആനുപാതികമായിട്ടാണോ സംഘടന ലഭ്യമായ ശക്തി തിരിച്ചുനല്‍കുന്നത് ? (ഇത്തരമൊരു രീതി സംഘടനയെ ഷെയര്‍ ബിസിനസ്സ് അഥവാ കൂട്ടുകച്ചവടം എന്ന രീതിയിലേയ്ക്ക് നയിക്കില്ലേ എന്ന ചോദ്യത്തിന്റെ പ്രസക്തിയെ ഇവിടെ തള്ളിക്കളയുന്നില്ല.)&lt;br /&gt;&lt;br /&gt;-----അതുമല്ലെങ്കില്‍ സംഘടനയ്ക്കകത്ത് ഒരു സംവരണം ആവശ്യമാണോ ?&lt;br /&gt;&lt;br /&gt;----ഇതൊന്നുമല്ലെങ്കില്‍ ഒട്ടേറെ വ്യക്തികളുടെ അദ്ധ്വാനം ഉപയോഗിച്ച് നേടിയ നേട്ടമൊക്കെ സംഘടനയുടെ നേതൃത്വം മാത്രം അനുഭവിയ്ക്കണമോ ? അതുമല്ലെങ്കില്‍ അനുയായി വൃന്ദത്തിന് നിലനില്പിനാവശ്യമായ ശക്തിയെങ്കിലും തിരിച്ചുനല്‍കേണ്ടെ ? ഇവിടേയും നമുക്ക് കാറല്‍ മാര്‍ക്സിന്റെ “മിച്ചമൂല്യസിദ്ധാന്തം “ ഉപയോഗിച്ച് വിശകലനം ചെയ്തുകൂടെ !&lt;br /&gt;&lt;br /&gt;----സംഘടനയില്‍ മാത്രമല്ല കുടുബത്തിലും ഉള്ള ബന്ധങ്ങള്‍ ചൂഷണത്തിലധിഷ്ടിതാമാണോ ?&lt;br /&gt;&lt;br /&gt;--വിശകലനഫലമായി ലഭിയ്ക്കുന്ന ഉത്തരങ്ങള്‍ വ്യക്തമാക്കുന്നത് ,മാനുഷികബന്ധങ്ങള്‍ ( സുഹൃത്ത്, ഔദ്യോഗികം, രക്തബന്ധം ) എന്നിവ നിലനില്‍ക്കുന്നത് ചൂഷണത്തിലധിഷ്ഠിതമാണെന്നല്ലേ ! ) &lt;/b&gt;&lt;br /&gt;&lt;b&gt;&lt;br /&gt;പ്രശ്നബാധിതമായ വ്യക്തിയില്‍ നിന്നാണല്ലോ നാം തുടങ്ങിയത് .&lt;br /&gt;----പ്രസ്തുത വ്യക്തിയെ രക്ഷിയ്ക്കാന്‍ ദൈവവിശ്വാസത്തിനോ അല്ലെങ്കില്‍ ജീവിച്ചിരിയ്ക്കുന്ന ഏതെങ്കിലുമൊരു ദൈവത്തിനോ സാധ്യമാണോ ?&lt;br /&gt;&lt;br /&gt;---യുക്തിചിന്ത ,വ്യക്തിയെ പ്രശ്നഭരിതമായ അന്തരീക്ഷം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സഹായിയ്ക്കുമോ ?&lt;br /&gt;&lt;br /&gt;----യുക്തിചിന്തയുടെ ഫലമായി രൂപപ്പെട്ട ശാസ്ത്രത്തിന് ഇക്കാര്യത്തില്‍ എന്തുചെയ്യാന്‍ പറ്റും ?&lt;br /&gt;&lt;br /&gt;---ശാസ്ത്രത്തിന്റെ ഉല്പന്നമായ ടെക്‍നോളജിക്ക് പ്രശ്നം പരിഹരിയ്ക്കാന്‍ കഴിയുമോ ?&lt;br /&gt;&lt;br /&gt;----പ്രശ്നപരിഹാരശേഷിയ്ക്ക് വ്യക്തിയുടെ മസ്തിഷ്കവുമായി ബന്ദമുണ്ടോ ?&lt;br /&gt;&lt;br /&gt;-----പണത്തിന് പ്രശ്നം പരിഹരിയ്ക്കാന്‍ കഴിയുമോ ?&lt;br /&gt;&lt;br /&gt;---മേല്‍ വിവരിച്ച ഏതെങ്കിലും മാര്‍ഗ്ഗങ്ങള്‍ വഴിയോ അല്ലാതെയോ പ്രശ്നം പരിഹരിച്ചാല്‍ പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നുണ്ടോ എന്ന കാര്യവും ചിന്തനീയമാണ് .&lt;br /&gt;&lt;br /&gt;&lt;span style="color: blue;"&gt;&lt;u&gt;&lt;br /&gt;പ്രശ്നങ്ങള്‍ക്ക് കാരണമെന്ത് ? &lt;/u&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;പ്രശ്നത്തെ അഭിമുഖീകരിയ്ക്കണമോ ,അതിനിന്ന് ഒളിച്ചോടിപ്പോകണമോ എന്നൊക്കെയുള്ള തിരുമാനം പ്രസ്തുത സാഹചര്യത്തേയും വ്യക്തിയേയുമാണ് ആശ്രയിച്ചിരിയ്ക്കുന്നത് . അന്തിമവിഅശകലനത്തില്‍ ലഭിയ്ക്കുന്ന ഉത്തരം എന്തെന്നാല്‍ ഒരു വ്യക്തി നേരിടുന്ന പ്രശ്നത്തെ ശരിയായ രീതിയില്‍ പരിഹരിയ്ക്കുവാന്‍ പ്രസ്തുത വ്യക്തിയ്ക്കു മാത്രമേ കഴിയൂ എന്നതാണ് . ഇക്കാര്യത്തിനുവേണ്ടി ,വ്യക്തി തന്റെ ബുദ്ധിശക്തിയെ ഉപയോഗപ്പെടുത്തേണ്ടതുണ്ട് . തക്കതായ ‘കാരണം’ ഇല്ലാതെ ഒരു പ്രശ്നവും ഉടലെടുക്കുകയില്ലല്ലോ . അതുകൊണ്ടുതന്നെ ‘പ്രശ്നം’ പഠനവിധേയമാക്കേണ്ടതുണ്ട് . ഇത്തരത്തില്‍ വിശകലനം ചെയ്യുമ്പോള്‍ പലതരത്തിലുള്ള കാര്യ- കാരണ ബന്ധങ്ങള്‍ (Cause and Effect Relationship ) ദൃശ്യമാകുന്നു. ഇവിടെയാണ് വ്യക്തി തന്റെ യുക്തിബോധം പ്രകടിപ്പിയ്ക്കേണ്ടത് . ശരിയായ യുക്തിചിന്തയുടെ പ്രവര്‍ത്തനഫലമായി യഥാര്‍ത്ഥ കാര്യ --കാരണ ബന്ധത്തെ വ്യക്തിയ്ക്ക് കണ്ടെത്താന്‍ കഴിയുന്നു. പ്രശ്നത്തിന്റെ കാരണം കണ്ടെത്തിയാല്‍ അതിനെ ഇല്ലായ്മ ചെയ്യാന്‍ വേണ്ട പദ്ധതിയാണ് തുടര്‍ന്ന് ആസൂത്രണം ചെയ്യേണ്ടത് .&lt;br /&gt;&lt;br /&gt;മുകളീല്‍ വിവരിച്ച പ്രകാരം ,പ്രശ്നത്തിന്റെ കാരണം കണ്ടെത്തുക അത്ര എളുപ്പമല്ല. ഇക്കാര്യത്തിനുവേണ്ടി പ്രശ്നാധിഷ്ഠിത വിഷയത്തില്‍ അറിവ് ആവശ്യമാണ് .അല്ലെങ്കില്‍ തെറ്റായ കാര്യ --കാരണ ബന്ധം കണ്ടെത്തുകയും അതുവഴി പ്രശ്നം കൂടുതല്‍ വഷളായിത്തീരുകയും ചെയ്യും. ഇക്കാര്യം ലളിതമാ‍യ ഉദാഹരണം മുഖേനെ വ്യക്തമാക്കാം. പാമ്പിനേയും പാമ്പാട്ടിയേയും പലപ്പോഴും നാം നാല്‍ക്കവലകളില്‍ കാണാറുണ്ടല്ലോ.പാമ്പാട്ടി മകുടിയൂതുന്നതും പാമ്പ് പത്തിവിടര്‍ത്തിയാടുന്നതും കാണാനായി ധാരാളം പേര്‍ ചുറ്റും കൂടാറുണ്ട് . പാമ്പാട്ടിയുടെ മകുടിയില്‍നിന്നുള്ള സംഗീതത്തിനനുഅസരിച്ചാണ് പാമ്പ് തലയാട്ടുന്നതെന്ന് പ്രസ്തുത ദൃശ്യം കാണുന്ന വ്യക്തി തീരുമാനിയ്ക്കുന്നു. അതായത് ഇവിടെ രൂപീകരിയ്ക്കപ്പെട്ട കാര്യ - കാരണബന്ധം മകുടിയില്‍ നിന്നുള്ള സംഗീതവും പാമ്പിന്റെ തലയാട്ടലുമാണ് . ഇനി ,ഈ ദൃശ്യം കണ്ട മറ്റൊരു വ്യക്തിയുടെ കാര്യം നമുക്കെടുക്കാം . അയാള്‍ക്ക് പാമ്പിന്റെ ശരീരഘടനയെക്കുറിച്ച് നല്ലവണ്ണമറിയാം. പാമ്പിന് വായുവിക്കൂടിയുള്ള ശബ്ദതരംഗത്തെ കേള്‍ക്കാന്‍ കഴിയില്ല എന്ന വസ്തുത അയാള്‍ മനസ്സിലാക്കിയിട്ടുണ്ട് . അതുകൊണ്ട് അയാള്‍ മുന്‍‌പറഞ്ഞ രീതിയിലുള്ള കാര്യ-കാരണബന്ധം രൂപീകരിയ്ക്കുകയില്ല. മറിച്ച് മറ്റൊരു കാര്യ-കാരണ ബന്ധം കണ്ടെത്താന്‍ അയാള്‍ ശ്രമിയ്ക്കും .മകുടിയുടെ ചലനത്തേയും പാമ്പിന്റെ തലയാട്ടലിനേയും തമ്മില്‍ ബന്ധിപ്പിച്ചുള്ള കാര്യ-കാരണ ബന്ധമാണ് അയാള്‍ രൂപീകരിയ്ക്കുക . ഇതിലൂടെ നാം മനസ്സിലാക്കുന്നത് ബന്ധപ്പെട്ട മേഖലയിലെ വിജ്ഞാനത്തിലൂടെ മാത്രമേ യുക്തിചിന്ത രൂപം കൊള്ളൂകയുള്ളൂ എന്നതാണ് .&lt;br /&gt;&lt;span style="color: blue;"&gt;&lt;u&gt;&lt;br /&gt;കാര്യ-കാരണ ബന്ധം രൂപീകരിയ്ക്കുന്നതില്‍ ശ്രദ്ധിയ്ക്കേണ്ട പ്രധാന സംഗതി ഏത് ?&lt;br /&gt;&lt;/u&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;യുക്തിചിന്തയില്‍ കാര്യ-കാരണ ബന്ധം മുഖ്യപങ്കുവഹിയ്ക്കുന്നുണ്ടല്ലോ . കാര്യത്തിന് ആസ്പദമായ കാരണത്തെ കണ്ടെത്തുവാന്‍ യുക്തിചിന്ത സഹായിയ്ക്കുന്നു. പക്ഷെ, കാരണത്തിന്റെ സൂക്ഷ്മസ്വഭാവം നിര്‍ണ്ണയിക്കുമ്പോള്‍ ,ക്വാണ്ടം മെക്കാനിക്സില്‍ സംഭവിയ്ക്കുന്നതുപോലെത്തന്നെ , അനിശ്ചിതത്വം അനുഭവപ്പെടുന്നു. മാത്രമല്ല, കാരണത്തിന് സൂക്ഷ്മതലത്തില്‍ ഒറ്റയ്ക്കുള്ള നിലനില്പ് അസാദ്ധ്യവുമാണ് . സൂക്ഷ്മതലത്തിലെ കാരണം മറ്റുപല കാരണങ്ങളുമായി പരസ്പരബന്ധിതമാണ് . ഇപ്രകാരമുള്ള പരസ്പര ബന്ധത്തില്‍നിന്ന് “കാരണത്തെ “ അടര്‍ത്തിയെടുത്താല്‍ത്തന്നെ അത് നിഷ്‌ക്രിയമായിപ്പോകാനിടയുണ്ട് .&lt;br /&gt;&lt;br /&gt;പദാരത്ഥം വിഭജിച്ചുണ്ടാകുന്ന ,പദാര്‍ത്ഥസ്വഭാവമുള്ള ഏറ്റവും ചെറിയ കണിക തന്മാത്രയാണല്ലോ . ഈ തന്മാത്ര പദാര്‍ത്ഥത്തിന്റെ എല്ലാ‍ സ്വഭാവസവിശേഷതകളും ഉള്‍ക്കൊള്ളുന്നു. തുടര്‍ന്നുള്ള വിഭജനവേളയില്‍ ലഭിയ്ക്കുന്ന ആറ്റമോ അല്ലെങ്കില്‍ മറ്റു മൌലിക കണങ്ങളോ പദാര്‍ത്ഥത്തിന്റെ സ്വാഭാവിക സവിശേഷതകളുമായി ബന്ധമില്ലാത്തവയാണ് . കാരണത്തിന്റെ സൂക്ഷ്മവിഭജനവേളയിലും ഈ പ്രതിഭാസത്തെ കണക്കിലെടുക്കേണ്ടതുണ്ട് . എങ്കില്‍മാത്രമേ കാര്യ-കാരണ ബന്ധത്തിന് പൂര്‍ണ്ണ അനുയോജ്യത ലഭിയ്ക്കുകയുള്ളൂ. അങ്ങനെ അതുവഴി യുക്തിചിന്ത സുദൃഡമാകുകയും ചെയുന്നു.                        &lt;br /&gt;&lt;br /&gt;&lt;u&gt;&lt;span style="color: blue; font-size: medium;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/u&gt;&lt;span style="color: brown;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;marquee direction="right"&gt;&lt;br /&gt;&lt;hr color="blue" size="10" /&gt;&lt;/marquee&gt;&lt;marquee&gt;&lt;span style="color: green; font-size: 130%;"&gt;&lt;br /&gt;“ ആരാധന അജ്ഞതയുടേ പര്യായമാണ് “ ---ഫ്രാങ്ക്‍ളിന്‍ &lt;/span&gt;&lt;/marquee&gt;&lt;br /&gt;&lt;marquee direction="right"&gt;&lt;br /&gt;&lt;hr color="red" size="10" /&gt;&lt;/marquee&gt;&lt;br /&gt;&lt;/b&gt;&lt;br /&gt;&lt;span style="font-size: 0px;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: 0px;"&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-8096988187239758928?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/8096988187239758928/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=8096988187239758928' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/8096988187239758928'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/8096988187239758928'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2007/04/blog-post_15.html' title='‘യുക്തിചിന്ത’ പ്രകൃതിജീവനത്തില്‍.....'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-7764651909119345681</id><published>2007-04-07T18:31:00.000+05:30</published><updated>2007-04-07T18:36:27.066+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രകൃതിജീവനം'/><title type='text'>സസ്യങ്ങള്‍ക്ക്  വളപ്രയോഗം ആവശ്യമാണോ ?</title><content type='html'>&lt;b&gt;&lt;br /&gt;&lt;hr   style="font-size:10;color:red;"&gt;&lt;br /&gt;&lt;hr   style="font-size:10;color:blue;"&gt;&lt;br /&gt; സസ്യങ്ങളുടെ&lt;br /&gt;വളപ്രയോഗസിദ്ധാന്തത്തെക്കുറിച്ച് വിവിധ&lt;br /&gt;സിദ്ധാന്തങ്ങള്‍ ഇന്ന് നിലവിലുണ്ട് .പക്ഷെ,&lt;br /&gt;ശരിയേതെന്ന് നിര്‍ണ്ണയിയ്ക്കാനായി സ്വന്തം&lt;br /&gt;അനുഭവത്തെമാത്രം ആശ്രയിക്കേണ്ട അവസ്ഥയാണ്&lt;br /&gt;കര്‍ഷകനുള്ളത് . കാര്‍ഷികരംഗത്ത് വിജയം വരിയ്ക്കുക&lt;br /&gt;എന്നുവെച്ചാല്‍ വര്‍ദ്ധിച്ചതോതിലുള്ള&lt;br /&gt;കാര്‍ഷികോല്പാദനം വഴി ധാരാളം പണം സമ്പാദിയ്ക്കുക&lt;br /&gt;എന്നാണല്ലോ സമകാലിക സമൂഹം&lt;br /&gt;അര്‍ത്ഥമാക്കുന്നത് .ഈ വന്‍‌തോതിലുള്ള&lt;br /&gt;ഉല്പാദനത്തിനുപിന്നിലെ മുഖ്യഘടകം&lt;br /&gt;വളപ്രയോഗമാണ് . ഈ ബന്ധം കര്‍ഷകര്‍ക്ക്&lt;br /&gt;മനസ്സിലാക്കിക്കൊടുക്കാന്‍ വളനിര്‍മ്മാണക്കമ്പനികള്‍&lt;br /&gt;മത്സരിച്ച് രംഗത്തുവന്നിട്ടുമുണ്ട്. വളവും&lt;br /&gt;കീടനാശിനിയും ഉപയോഗിച്ചില്ലെങ്കില്‍ സസ്യത്തിന്റെ&lt;br /&gt;നിലനില്പുതന്നെ അപകടത്തിലാവും എന്ന ഒരു&lt;br /&gt;‘തത്ത്വശാസ്ത്രം‘ മാസ് മീഡിയ പരസ്യങ്ങളിലൂടെ&lt;br /&gt;ജനങ്ങള്‍ മനഃപ്പാഠമാക്കിക്കഴിഞ്ഞിരിയ്ക്കുന്നു. ഈ&lt;br /&gt;തത്ത്വശാസ്ത്രം അന്ധമായി വിശ്വസിച്ച്&lt;br /&gt;കാര്‍ഷികരംഗത്ത് പരാജയപ്പെട്ടവര്‍ ഒട്ടേറെയാണ് .&lt;br /&gt;അമിത വളപ്രയോഗംവഴി വര്‍ദ്ധിച്ച ഉല്പാദനം&lt;br /&gt;നേടാമെന്ന മോഹമാണ് അവരെ&lt;br /&gt;പരാജയത്തിലെത്തിച്ചത് .&lt;br /&gt;&lt;span style="font-size:100%;color:blue;"&gt;&lt;u&gt;&lt;br /&gt;വളപ്രയോഗം എന്തിന് ?&lt;br /&gt;&lt;/u&gt;&lt;/span&gt;&lt;br /&gt; ഒരു സ്ഥലത്തെ മണ്ണില്‍&lt;br /&gt;വളരുന്ന സസ്യത്തിന് ആവശ്യമായ മൂലകങ്ങള്‍ ആ&lt;br /&gt;മണ്ണില്‍ ത്തന്നെയുണ്ട് .ഈ അവസരത്തില്‍ ഒരു&lt;br /&gt;ചോദ്യം പ്രസക്തമാണ് .എന്തിനുവേണ്ടിയാണ്&lt;br /&gt;സസ്യങ്ങള്‍ക്ക് വളപ്രയോഗം നടത്തുന്നത് ?&lt;br /&gt;ഇതിലേക്കുള്ള ഉത്തരം കണ്ടുപിടിയ്ക്കുന്നതിനായി&lt;br /&gt;സസ്യത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും&lt;br /&gt;പ്രത്യുല്പാദനത്തിനും ആവശ്യമായ ഘടകങ്ങളെക്കുറിച്ച്&lt;br /&gt;ചിന്തിക്കേണ്ടതുണ്ട്&lt;br /&gt; മണ്ണ് ,ജലം,വായു&lt;br /&gt;,സൂര്യപ്രകാശം എന്നിവയാണ് ഒരു സസ്യത്തിന്റെ&lt;br /&gt;നിലനില്പിനാവശ്യമായ ഘടകങ്ങള്‍. പ്രത്യുല്പാദനം&lt;br /&gt;വളര്‍ച്ചയുടെ ഒരു ഭാഗമായതിനാല്‍ ഈ രണ്ടു&lt;br /&gt;പ്രക്രിയകളിലും പങ്കുവഹിയ്ക്കുന്ന ഘടകങ്ങള്‍&lt;br /&gt;ഒന്നുതന്നെയാണെന്നുകാണാം. സസ്യത്തിന്റെ വളര്‍ച്ച&lt;br /&gt;,പ്രത്യുല്പാദനം എന്നീഘട്ടങ്ങളിലാണ് മനുഷ്യരുടെ&lt;br /&gt;ചൂഷണരംഗം കേന്ദ്രീകരിച്ചിരിയ്ക്കുന്നത് .അമിതമായ&lt;br /&gt;വളര്‍ച്ചവഴി അമിതമായ പ്രത്യുല്പാദനം നടക്കുമെന്ന്&lt;br /&gt;മനുഷ്യന്‍ വ്യാമോഹിയ്ക്കുന്നു. അങ്ങനെ അമിതമായ&lt;br /&gt;വളര്‍ച്ചയ്ക്കും പ്രത്യുല്പാദനത്തിനും (വിളവിനും) വേണ്ടി&lt;br /&gt;മനുഷ്യന്‍ വളങ്ങള്‍ ചേര്‍ക്കുന്നു.&lt;br /&gt;&lt;span style="font-size:100%;color:blue;"&gt;&lt;u&gt;&lt;br /&gt;സസ്യവും ക്ലിപ്തതയും&lt;br /&gt;&lt;/u&gt;&lt;/span&gt;&lt;br /&gt;സസ്യങ്ങളില്‍&lt;br /&gt;നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ക്ലിപ്തതയുണ്ട് .&lt;br /&gt;(ഇനി ,അഥവാ പ്രസ്തുത ക്ലിപ്തതയ്ക്ക് വ്യതിയാനം&lt;br /&gt;സംഭവിച്ചാല്‍തന്നെ പ്രസ്തുത വ്യതിയാനത്തിനും ഒരു&lt;br /&gt;പരിധി അഥവാ ക്ലിപ്തത ഉണ്ടായിരിയ്ക്കും.) ഒരു&lt;br /&gt;സസ്യത്തിന് ഒരു ദിവസം വേണ്ട&lt;br /&gt;മൂലകങ്ങള്‍,ജലം,സൂര്യപ്രകാശം എന്നിവയും&lt;br /&gt;നിശ്ചിതമാണ്.ഈ ക്ലിപ്തത സസ്യത്തിന്റെ&lt;br /&gt;വംശം,പ്രായം,എന്നിവയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.&lt;br /&gt;അന്തരീക്ഷോഷ്മാവും മണ്ണിലെ ഈര്‍പ്പവും&lt;br /&gt;സസ്യത്തിന്റെ ജലാവശ്യകതയുമായി ബന്ധപ്പെട്ട&lt;br /&gt;ഘടകങ്ങളാണ്.ഈ നിശ്ചിതങ്ങളെ കര്‍ഷകന്‍&lt;br /&gt;മനസ്സിലാക്കുകയും അതിനനുസരിച്ച്&lt;br /&gt;പ്രവര്‍ത്തിയ്ക്കുകയും ചെയ്തേ മതിയാകൂ.&lt;br /&gt; സസ്യത്തിനുവേണ്ട&lt;br /&gt;മൂലകങ്ങളും വളവും വേരുകള്‍ വഴി സസ്യം സ്വയം&lt;br /&gt;സ്വീകരിയ്ക്കുന്നു. ഇത് കേശികത്വം, ഓസ്‌മോസിസ്&lt;br /&gt;എന്നീപ്രതിഭാസങ്ങള്‍ മൂലമാണ്&lt;br /&gt;സാദ്ധ്യമാകുന്നത്.സൂര്യപ്രകാശത്തിന്റെ&lt;br /&gt;സാനിദ്ധ്യത്തില്‍ കാര്‍ബണ്‍ ഡയോക് സൈഡ് ,ജലം&lt;br /&gt;എന്നിവയില്‍നിന്ന് സസ്യങ്ങള്‍ ധാന്യകം&lt;br /&gt;നിര്‍മ്മിയ്ക്കുന്നു.&lt;br /&gt; ഇനി,ഈ&lt;br /&gt;പ്രവര്‍ത്തനങ്ങളെ ക്ലിപ്തതാസിദ്ധാന്തവുമായി&lt;br /&gt;ബന്ധപ്പെടുത്തേണ്ടതുണ്ട് . ഇതിലേയ്ക്കായി വീണ്ടും ഒരു&lt;br /&gt;ചോദ്യം ഉന്നയിക്കുന്നു. ധാരാളം വെള്ളവും വായുവും&lt;br /&gt;വളവും സൂര്യപ്രകാശവും ലഭിച്ചാല്‍ അവയൊക്കെ&lt;br /&gt;സസ്യങ്ങള്‍ ഉപയോഗപ്പെടുത്തുമോ ?&lt;br /&gt;ഇല്ല,എന്നുതന്നെയാണ് ഉത്തരം. ഇവയുടെയൊക്കെ&lt;br /&gt;സ്വീകരണത്തിന് ഒരു പരിധി ഉണ്ട് .പരിധിവിട്ട് ഒരു&lt;br /&gt;സസ്യത്തിനും മുന്‍പറഞ്ഞ ഘടകങ്ങളെ ആഗിരണം&lt;br /&gt;ചെയ്യാന്‍ സാദ്ധ്യമല്ല. ഇക്കാര്യം ഒന്നുകൂടി&lt;br /&gt;മനസ്സിലാക്കാനായി നമുക്ക് ഒരു&lt;br /&gt;ഉദാഹരണമെടുക്കാം.ഒരു ജീവിയ്ക്ക് ധാരാളം ഭക്ഷണം&lt;br /&gt;കൊടുത്തുവെന്നിരിയ്ക്കട്ടെ .അതുമുഴുവന്‍ ആ ജീവി&lt;br /&gt;ഭക്ഷിയ്ക്കുമോ? ഇല്ല,തീര്‍ച്ചയായും ഇല്ല.ഭക്ഷണത്തിന്റെ&lt;br /&gt;ലഭ്യത അധികമുള്ളതിനാല്‍ ആ ജീവി സാധാരണയില്‍&lt;br /&gt;കഴിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ കഴിച്ചെന്നിരിയ്ക്കും .&lt;br /&gt;അതില്‍ക്കൂടുതല്‍ ആ ജീവി ഭക്ഷിയ്ക്കുകയില്ല.കാരണം&lt;br /&gt;ആ ജീവിയുടെ ആമാശയത്തിന്റെ ഉള്‍വ്യാപ്തിയും&lt;br /&gt;നിശ്ചിതമാണല്ലോ.ഈ യുക്തി സസ്യത്തിന്റെ&lt;br /&gt;കാര്യത്തിലും ഉപയോഗിയ്ക്കാവുന്നതേയുള്ളൂ.&lt;br /&gt;&lt;span style="font-size:100%;color:blue;"&gt;&lt;u&gt;&lt;br /&gt;വളം അധികമായാല്‍&lt;br /&gt;ഉണ്ടാകുന്ന പ്രശ്നങ്ങള്‍&lt;/u&gt; &lt;/span&gt;&lt;br /&gt; "അധികമായാല്‍ അമൃതും&lt;br /&gt;വിഷമാണ് “--ഈ പഴംചൊല്ലിലെ ദര്‍ശനത്തിലൂടെ&lt;br /&gt;കാര്‍ഷികരംഗം നാം വീക്ഷിയ്ക്കാത്തതെന്തുകൊണ്ടാണ്&lt;br /&gt;? സസ്യങ്ങള്‍ക്ക് അധികം സൂര്യപ്രകാശം ലഭിച്ചാല്‍&lt;br /&gt;എന്തുസംഭവിയ്ക്കും ? സൌരോര്‍ജ്ജത്തിന്റെ&lt;br /&gt;പ്രധാനഘടകങ്ങള്‍ താപവും പ്രകാശവും ആണല്ലോ.&lt;br /&gt;അധികം താപം സസ്യത്തിനുലഭിച്ചാല്‍ അത്&lt;br /&gt;വാടിപ്പോകും.പക്ഷെ,ഇത് എല്ലാ ചെടികള്‍ക്കും&lt;br /&gt;സംഭവിയ്ക്കണമെന്നില്ല. കാണ്ഡത്തിനും ഇലകള്‍ക്കും&lt;br /&gt;കാഠിന്യക്കുറവുള്ള സസ്യങ്ങള്‍ക്കുമാത്രമേ ഇത്&lt;br /&gt;സംഭവിയ്ക്കൂ.&lt;br /&gt;. . ഒരു സസ്യവും അമിതമായി&lt;br /&gt;ജലം അതിനുള്ളിലേയ്ക്ക് കയറ്റുകയില്ല എന്നുപറയുവാന്‍&lt;br /&gt;കാരണമുണ്ട്. ഭൂമിയുടെ&lt;br /&gt;ആഘര്‍ഷണബലത്തിനെതിരായി&lt;br /&gt;സൂക്ഷ്മസുഷിരങ്ങളിലൂടെ ജലം മുകളിലേയ്ക്ക് കയറുന്ന&lt;br /&gt;രീതിയാണല്ലോ കേശികത്ത്വം. ഇതിന്‍പ്രകാരം ജലം&lt;br /&gt;മുകളിലേയ്ക്കുയരണമെങ്കില്‍ മുകളിലെ അറ്റത്തിലെ&lt;br /&gt;ജലത്തിന് സ്ഥാനമാറ്റം സംഭവിയ്ക്കാതെ സാദ്ധ്യമല്ല&lt;br /&gt;. . സൂര്യപ്രകാശം ,വായു&lt;br /&gt;എന്നിവ ഒരു സസ്യത്തെ സംബന്ധിച്ച്&lt;br /&gt;സ്വാഭാവികമായി ധാരാളം&lt;br /&gt;ലഭിയ്ക്കുന്നതാണല്ലോ.പക്ഷെ,വളം അങ്ങനെയല്ല.&lt;br /&gt;അമിതമായി വളപ്രയോഗം നടത്തുമ്പോള്‍ സസ്യം&lt;br /&gt;സ്ഥിതിചെയ്യുന്ന മണ്ണിലെ സന്തുലനാവസ്ഥയ്ക്ക് ഭംഗം&lt;br /&gt;സംഭവിയ്ക്കുന്നു. മുഖ്യമായും രാസവളപ്രയോഗം മൂലമാണ്&lt;br /&gt;മണ്ണിലെ സന്തുലനാവസ്ഥയ്ക്ക് ഭംഗം&lt;br /&gt;സംഭവിയ്ക്കുക.അതിനാല്‍&lt;br /&gt;സസ്യത്തിന്,സ്വാഭാവികമായി&lt;br /&gt;ആവശ്യമില്ലെങ്കില്‍പ്പോലും ,രാസവളത്തിലുള്ള&lt;br /&gt;മൂലകങ്ങള്‍ കവിഞ്ഞ അളവില്‍ സസ്യത്തിലേയ്ക്ക്&lt;br /&gt;എത്തപ്പെടുന്നു.(ക്ലിപ്തതാസിദ്ധാന്തത്തിലെ വ്യതിയാനം&lt;br /&gt;ഓര്‍ക്കുക.) അങ്ങനെ സസ്യത്തിന്റെ സന്തുലിത&lt;br /&gt;പ്രവര്‍ത്തനം തകരാറിലാവുന്നു.ഇത് സസ്യത്തെ&lt;br /&gt;പലതരതിലുള്ള കേടുകള്‍ (കീടബാധ)&lt;br /&gt;ഉണ്ടാക്കുന്നതിലേയ്ക്ക് നയിച്ചെന്നിരിയ്ക്കാം.ഈ കീടബാധ&lt;br /&gt;തീര്‍ക്കാന്‍ നാം കീടനാശിനി ഉപയോഗിയ്ക്കുന്നു. ഈ&lt;br /&gt;അവസ്ഥയില്‍ സസ്യോല്പന്നങ്ങള്‍ അവയുടെ&lt;br /&gt;സ്വാഭാവിക ഗുണങ്ങള്‍ ഇല്ലാത്ത ’വികൃതജഡങ്ങള്‍’&lt;br /&gt;ആയിരിയ്ക്കുമെന്ന് പറയേണ്ടതില്ലല്ലോ.ഇതില്‍നിന്നും&lt;br /&gt;അമിത രാസവളപ്രയോഗവും (വളപ്രയോഗത്തിലെ&lt;br /&gt;ഏറ്റവും ദോഷകരമായ വിഭാഗം ) കീടനാശിനി&lt;br /&gt;പ്രയോഗവും തമ്മിലുള്ള ബന്ധം&lt;br /&gt;വ്യക്തമാക്കുന്നു.&lt;br /&gt;&lt;span style="font-size:100%;color:blue;"&gt;&lt;br /&gt;&lt;u&gt;ആടും കാടയും&lt;br /&gt;മാറിയതറഞ്ഞില്ലേ! &lt;/u&gt;&lt;/span&gt;&lt;br /&gt; ഇതിലേയ്ക്കായി ചില&lt;br /&gt;ഉദാഹരണങ്ങള്‍കൂടി പറയാം.പേരുകേട്ട ഒരു&lt;br /&gt;ആയുര്‍വ്വേദ ഔഷധനിര്‍മ്മാണശാലയ്ക്ക് ഒരു പ്രത്യേക&lt;br /&gt;സന്ദര്‍ഭത്തില്‍ ആവശ്യമായ ഔഷധ സസ്യങ്ങള്‍&lt;br /&gt;ലഭിയ്ക്കാതെ വന്നു.ആദിവാസികളെക്കൊണ്ട്&lt;br /&gt;കാട്ടില്‍നിന്നാണ് അവര്‍ ഈ ഔഷധ സസ്യങ്ങള്‍&lt;br /&gt;കരസ്ഥമാക്കിയിരുന്നത് .പക്ഷെ,പ്രസ്തുത&lt;br /&gt;സന്ദര്‍ഭത്തില്‍ ഈ ആദിവാസികള്‍ക്ക്&lt;br /&gt;ഔഷധസസ്യങ്ങള്‍ വേണ്ടത്ര അളവില്‍ നല്‍കാന്‍&lt;br /&gt;കഴിഞ്ഞില്ല.കമ്പനി ഇതിനും ഒരു വഴി&lt;br /&gt;കണ്ടുപിടിച്ചു.കമ്പനിയുടെ ചെലവില്‍ ഒരു&lt;br /&gt;പ്രത്യേകതരം ഔഷധത്തോട്ടം&lt;br /&gt;നിര്‍മ്മിച്ചു.രാസവളപ്രയോഗം നടത്തി.ഉല്പാദനം&lt;br /&gt;ധാരാളമായി.ഏറെ നാള്‍ കഴിഞ്ഞപ്പോള്‍ രോഗികള്‍&lt;br /&gt;ഡോക്ടര്‍മാരോട് പരാതിപറഞ്ഞു.ഡോക്ടര്‍മാര്‍ ആദ്യം&lt;br /&gt;അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട്&lt;br /&gt;നിലനില്പിനുതന്നെ ഭീഷണിയാകുമെന്നുവന്നപ്പോള്‍&lt;br /&gt;കമ്പനിയുടെ ഗവേഷകരെ കാര്യം അറിയിച്ചു.&lt;br /&gt;അങ്ങനെ ഗവേഷകര്‍ സത്യം അന്വേഷിച്ചു .&lt;br /&gt;അവസാനം അവര്‍ സത്യം കണ്ടെത്തി&lt;br /&gt;.കാട്ടില്‍നിന്നുകൊണ്ടുവന്ന ഔഷധസസ്യവും&lt;br /&gt;കമ്പനിയുടെ തോട്ടത്തിലെ ഔഷധസസ്യവും തമ്മില്‍&lt;br /&gt;‘ഗുണപരമായ’ വ്യത്യാസമുണ്ടെന്ന കാര്യം !&lt;br /&gt;. . ഇതുതന്നെയാണ` ‘ആടി‘ന്റേയും&lt;br /&gt;‘കാട‘യുടേയുമൊക്കെ സ്ഥിതി ! കൃത്രിമസാ‍ഹചര്യം&lt;br /&gt;നിലനിര്‍ത്തിക്കൊണ്ട് വീട്ടില്‍ വളര്‍ത്തുന്ന ഈ&lt;br /&gt;ജീവികളുടെ മാംസത്തിന്റെ ഔഷധഗുണം&lt;br /&gt;മെച്ചപ്പെട്ടതായിരിയ്ക്കുകയില്ല. യഥാര്‍ത്ഥ ഔഷധഗുണം&lt;br /&gt;ലഭിയ്ക്കണമെങ്കില്‍ ‘കാട്ടിലെ കാട’ തന്നെ വേണം&lt;br /&gt;.അതുപോലെത്തന്നെയാണ് ആടിന്റെ കാര്യവും&lt;br /&gt;.വിവിധയിനം ഇലകള്‍ ഭക്ഷിയ്ക്കുന്ന ആടുകളുടെ&lt;br /&gt;പാലിന്റേയും മാംസത്തിന്റേയും ഗുണം&lt;br /&gt;ഒന്നുവേറെത്തന്നെയാണ്.&lt;br /&gt;&lt;span style="font-size:100%;color:blue;"&gt;&lt;u&gt;&lt;br /&gt;വളവും കീടനാശിനിയും തമ്മില്‍&lt;br /&gt;ബന്ധമുണ്ടോ ? &lt;/u&gt;&lt;/span&gt;&lt;br /&gt;. .കാട്ടില്‍ വളരുന്ന&lt;br /&gt;വൃക്ഷലതാദികളെ രോഗങ്ങള്‍ ബാധിയ്ക്കുന്നില്ല. അവയ്ക്ക്&lt;br /&gt;വളപ്രയോഗം നടത്തുന്നില്ല . എന്നാല്‍ നാട്ടിലെ&lt;br /&gt;സ്ഥിതിയോ ? തുലോംവ്യത്യസ്ഥം തന്നെ ! നാട്ടില്‍&lt;br /&gt;വളം പ്രയോഗിയ്ക്കുന്നു.ഈ വളപ്രയോഗം തന്നെ&lt;br /&gt;രണ്ടുതരത്തിലുണ്ട് .(1) രാസവളപ്രയോഗം&lt;br /&gt;(2).ജൈവവളപ്രയോഗം . ഇതില്‍ രാസവളപ്രയോഗം&lt;br /&gt;ലഭ്യമാകുന്ന സസ്യങ്ങള്‍ക്കാണ് രോഗങ്ങള്‍&lt;br /&gt;കൂടുതലായി കണ്ടുവരുന്നത് .ജൈവ&lt;br /&gt;വളപ്രയോഗത്തിലെ സസ്യങ്ങള്‍ക്ക് കേടുകള്‍ തുലോം&lt;br /&gt;തുച്ഛമാണ് . അതിനാല്‍ സസ്യങ്ങള്‍ക്കുണ്ടാവുന്ന&lt;br /&gt;കീടബാധകള്‍ക്ക് ആധാരം രാസവളത്തില്‍&lt;br /&gt;അടങ്ങിയിട്ടുള്ള മൂലകത്തിന്റെ ആധിക്യമാണ് എന്നത്&lt;br /&gt;ഇതില്‍നിന്നും വ്യക്തമായല്ലോ.രാസവളപ്രയോഗം;&lt;br /&gt;സസ്യങ്ങളില്‍ അഞ്ചോ ആറോ തവണ അമിത&lt;br /&gt;ഉല്പാദനവര്‍ദ്ധനവ് നല്‍കുമെങ്കിലും ,പിന്നിടുള്ള കാലം&lt;br /&gt;ആ മണ്ണിലെ സസ്യങ്ങള്‍ക്ക് രോഗങ്ങള്‍ വന്ന് വിളവ്&lt;br /&gt;അശേഷമില്ലാത്ത അവസ്ഥയിലേയ്ക്ക്&lt;br /&gt;എത്തിച്ചേരുന്നു.ഇത് പല കര്‍ഷകരുടേയും&lt;br /&gt;അനുഭവമാണ് .&lt;br /&gt;. . സസ്യങ്ങളില്‍ രോഗങ്ങള്‍&lt;br /&gt;വരുമ്പോള്‍ പലരും കേടുണ്ടാക്കാനിടയാക്കിയ&lt;br /&gt;സാഹചര്യത്തെക്കുറിച്ച്&lt;br /&gt;ചിന്തിക്കുന്നില്ല.ഏതുതരത്തിലുള്ള പുഴുക്കേടാണ്&lt;br /&gt;സസ്യത്തിനുള്ളത് എന്നുകണ്ടെത്തുകയും അത്തരം&lt;br /&gt;പുഴുക്കളെ നശിപ്പിയ്ക്കുന്നതിനുതകുന്ന വിഷപ്രയോഗം&lt;br /&gt;നടത്തുകയും ചെയ്യുന്നു. പക്ഷെ,ഇവിടെ പുഴുവംശം&lt;br /&gt;നശിയ്ക്കുമെങ്കിലും രോഗമുണ്ടാവാനിടയാക്കിയ&lt;br /&gt;സാഹചര്യം നിലനില്‍ക്കുന്നു.&lt;br /&gt;. . വളപ്രയോഗം കീടനാശിനികളെ&lt;br /&gt;ക്ഷണിച്ചുവരുത്തുന്നു എന്ന് സ്ഥാപിയ്ക്കാനാണ് ഇവിടെ&lt;br /&gt;ശ്രമിച്ചതെങ്കിലും അതിലെ ശാസ്ത്രീയത ഒന്നുകൂടി&lt;br /&gt;വ്യക്തമാക്കാം. ഇതിനുവേണ്ടി മനുഷ്യരുടെ കാര്യം&lt;br /&gt;തന്നെയെടുക്കാം.വായു,ജലം,ഭക്ഷണം എന്നിവ&lt;br /&gt;മനുഷ്യജീവന്‍ നിലനില്‍ക്കാനാവശ്യമായ മൂന്ന്‍&lt;br /&gt;ഘടകങ്ങളാണല്ലോ .ഭക്ഷണത്തില്‍&lt;br /&gt;മനുഷ്യശരീരത്തിനാവശ്യമായ മൂലകങ്ങളും&lt;br /&gt;ജീവകങ്ങളും അടങ്ങിയിരിയ്ക്കുന്നു. എന്നുവെച്ചാല്‍&lt;br /&gt;ഇവയൊക്കെ യഥാര്‍ത്ഥ അനുപാതത്തില്‍&lt;br /&gt;അടങ്ങിയിട്ടുള്ളതാണ് യഥാര്‍ത്ഥ ഭക്ഷണം&lt;br /&gt;എന്നര്‍ഥം.ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊണ്ട്&lt;br /&gt;ജീവകങ്ങളും മൂലകങ്ങളും അടങ്ങിയ ഗുളികകളും&lt;br /&gt;ടോണിക്കുകളും മനുഷ്യര്‍ക്ക് അമിതമായി നല്‍കിയാല്‍&lt;br /&gt;എന്തായിരിയ്ക്കും അനന്തരഫലം ? ആ വ്യക്തിയുടെ&lt;br /&gt;ശരീരത്തിന് ആഗിരണം ചെയ്യാവുന്ന മാത്രയില്‍&lt;br /&gt;ആഗിരണം ചെയ്യുകയും ബാക്കി വിസര്‍ജ്ജിക്കുകയും&lt;br /&gt;ചെയ്യുന്നു. അങ്ങനെ ആഗിരണത്തിലെ അമിതമായ&lt;br /&gt;തോത് കുഴപ്പങ്ങള്‍&lt;br /&gt;വരുത്തിവെയ്ക്കുന്നു.ഉദാഹരണത്തിന് അധികരിച്ച&lt;br /&gt;അളവില്‍ ‘ജീവകം -എ‘ യോ ,അലൂമിനിയമോ&lt;br /&gt;ആഗിരണം ചെയ്തുവെന്നിരിയ്ക്കട്ടെ. തല്‍ഫലമായി&lt;br /&gt;പ്രസ്തുതഘടകങ്ങള്‍ ആഗിരണം&lt;br /&gt;ചെയ്തതുവഴിയുണ്ടാകുന്ന വൈഷമ്യങ്ങള്‍ (രോഗങ്ങള്‍)&lt;br /&gt;ഉണ്ടാവുന്നു. തുടര്‍ന്ന് ഈ വൈഷമ്യങ്ങള്‍ തരണം&lt;br /&gt;ചെയ്യുന്നതിനാവശ്യമായ രീതി&lt;br /&gt;(ഭക്ഷണരീതി,ഔഷധപ്രയോഗം,ഉപവാസം&lt;br /&gt;തുടങ്ങിയവ ) വ്യക്തിനടപ്പിലാക്കേണ്ടിവരുന്നു.&lt;br /&gt;. . പക്ഷെ,ജീവിയുടെ&lt;br /&gt;കാര്യത്തില്‍ ജീവകം -എ യുടെ കാര്യത്തില്‍&lt;br /&gt;കുറവുണ്ടായാലും അസുഖം വരില്ലേ.തീര്‍ച്ചയായും&lt;br /&gt;ഉണ്ട്.അപ്പോള്‍ എന്തുചെയ്യും ? ഒന്നാമതായി&lt;br /&gt;ഭക്ഷണമായി ജീവകം-എ അധികരിച്ച ഭക്ഷണം&lt;br /&gt;കഴിയ്ക്കുക എന്നതാണ്.രണ്ടാമത്തെ രീതി ജീവകം-എ&lt;br /&gt;അടങ്ങിയ ഔഷധം നിശ്ചിതസമയങ്ങളില്‍ നിശ്ചിത&lt;br /&gt;മാത്രയില്‍ കഴിയ്ക്കുക എന്നതാണ്. പക്ഷെ ഇതില്‍&lt;br /&gt;ലളിതവും വൈഷമ്യങ്ങള്‍ ഇല്ലാത്തതുമായ രീതി&lt;br /&gt;ഏതെന്ന് അവനവന് തന്നെ&lt;br /&gt;കണ്ടുപിടിയ്ക്കാവുന്നതാണ്.&lt;br /&gt;&lt;span style="font-size:100%;color:blue;"&gt;&lt;u&gt;&lt;br /&gt;മണ്ണുപരിശോധന&lt;br /&gt;നടത്തേണ്ടതുണ്ടോ ?&lt;/u&gt; &lt;/span&gt;&lt;br /&gt;. . വളപ്രയോഗം നടത്തേണ്ടത്&lt;br /&gt;മണ്ണുപരിശോധനാഫലത്തെ ആസ്പദമാക്കിവേണം&lt;br /&gt;എന്നൊരു സിദ്ധാന്തം നിലവിലുണ്ട്&lt;br /&gt;.സസ്യത്തിനുവേണ്ട ഏതൊക്കെ മൂലകങ്ങളാണ്&lt;br /&gt;മണ്ണില്‍ കുറവും കൂടുതലും എന്നുമനസ്സിലാക്കി&lt;br /&gt;അതനുസരിച്ച് വളപ്രയോഗം നടത്തുക എന്നതത്രെ&lt;br /&gt;ഇതിലെ യുക്തി . ഇതിന്‍ പ്രകാരം ,കുറവുള്ള&lt;br /&gt;മൂലകങ്ങളെ മണ്ണിലേയ്ക്കുചേര്‍ക്കുകയും കൂടുതലുള്ള&lt;br /&gt;മൂലകങ്ങളെ നിഷ്‌കാസനം ചെയ്യുന്നതിനാവശ്യമായ&lt;br /&gt;നടപടികള്‍ ആരംഭിയ്ക്കുകയും ചെയ്യുന്നു. ചില&lt;br /&gt;അവസരത്തില്‍ കൂടുതലുള്ള മൂലകങ്ങളെ ന്യൂട്രലൈസ്&lt;br /&gt;ചെയ്യുന്നതിനുള്ള സംയുക്തങ്ങള്‍ മണ്ണിലേയ്ക്കു&lt;br /&gt;ചേര്‍ക്കുന്നു.&lt;br /&gt;. . പക്ഷെ, ഈ യുക്തിയുടെ&lt;br /&gt;പ്രായോഗികത സംശയാസ്പദമാണ് .ഇതിനുള്ള&lt;br /&gt;കാരണങ്ങള്‍ പലതാണ് .ഒന്നാമതായി&lt;br /&gt;,മണ്ണുപരിശോധനയ്ക്ക് സാമ്പിളുകളായി എടുക്കുന്ന മണ്ണ്&lt;br /&gt;നിര്‍ദ്ദിഷ്ട കൃഷി ഭൂമിയിലെ ശരിയായ അനുപാതം&lt;br /&gt;കാത്തുസൂക്ഷിയ്ക്കുന്നവയായിരിയ്ക്കണമെന്നില്ല.&lt;br /&gt;അതായത് പ്രസ്തുത കൃഷിഭൂമിയിലെ മൂലകങ്ങളുടെ&lt;br /&gt;അനുപാതം ഒരേ ക്രമത്തില്‍&lt;br /&gt;ആയിരിയ്ക്കണമെന്നില്ലെന്നര്‍ത്ഥം . ഇനി അഥവാ&lt;br /&gt;അങ്ങനെ ആണെങ്കില്‍ത്തന്നെ ,കുറവുള്ള മൂലകങ്ങള്‍&lt;br /&gt;കണ്ടെത്തി അവ പരിഹരിയ്ക്കുന്നതിനുതകുന്ന&lt;br /&gt;രാസവളങ്ങള്‍ നാം ഉദ്ദേശിയ്ക്കുന്ന&lt;br /&gt;അനുപാതത്തില്‍ത്തന്നെ വിതരണം നടത്താമെന്ന്&lt;br /&gt;എന്താണ് ഉറപ്പ് ? മേല്‍ മണ്ണിലും അടിമണ്ണിലും&lt;br /&gt;ശരിയായ വിതരണക്രമം സാദ്ധ്യമാണോ ? ഇനി&lt;br /&gt;അഥവാ ക്രമമായി വിതരണം നടത്തുന്നതില്‍&lt;br /&gt;വിജയിച്ചാല്‍ത്തന്നെ ഈ അനുപാതം&lt;br /&gt;നിശ്ചിത സമയം നിലനില്‍ക്കുമെന്ന് എന്താണ് ഉറപ്പ്&lt;br /&gt;? മഴ ,ജലസേചനം ..തുടങ്ങിയവ ഈ&lt;br /&gt;അനുപാതത്തെ മാറ്റിമറിയ്ക്കില്ലേ . അതിനാല്‍ മണ്ണ്&lt;br /&gt;പരിശോധിച്ച് അതിനനുസരിച്ച് വളം ചെയ്യുക എന്ന&lt;br /&gt;പ്രസ്താവന സൈദ്ധാന്തികതലത്തില്‍&lt;br /&gt;വിജയിയ്ക്കുമെങ്കിലും പ്രായോഗികതലത്തിലെ&lt;br /&gt;വിജയസാദ്ധ്യത വിരളമാണ് .അതുകൊണ്ട്&lt;br /&gt;സാധാരണക്കരനായ കര്‍ഷകന് ഇതൊക്കെ&lt;br /&gt;നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുതന്നെയാണ് .&lt;br /&gt;&lt;span style="font-size:100%;color:blue;"&gt;&lt;u&gt;&lt;br /&gt;അമിതവളപ്രയോഗത്തിനുശേഷമുണ്ടാകുന്ന&lt;br /&gt;പ്രശ്നങ്ങള്‍&lt;/u&gt;‍&lt;/span&gt;&lt;br /&gt;. . അമിതമായ&lt;br /&gt;രാസവളപ്രയോഗത്തിനിറങ്ങുന്ന കര്‍ഷകന്&lt;br /&gt;നാലഞ്ചുവര്‍ഷമെങ്കിലും നല്ല വിളവ് ലഭിയ്ക്കുമെന്ന്&lt;br /&gt;മുന്‍പ് പറഞ്ഞുകഴിഞ്ഞതാണല്ലോ .അമിത&lt;br /&gt;രാസവളപ്രയോഗം തുടര്‍ന്നുകൊണ്ടിരുന്നാല്‍ പ്രസ്തുത&lt;br /&gt;കൃഷിഭൂമിയിലെ സസ്യങ്ങള്‍ കീടബാധയ്ക്ക്&lt;br /&gt;അടിമപ്പെടുന്നു.കീടനാശിനിപ്രയോഗം മൂലം&lt;br /&gt;കുറച്ചുവര്‍ഷം പിടിച്ചുനില്‍ക്കാന്‍ പറ്റുമെങ്കിലും പിന്നിട്&lt;br /&gt;കീടബാധയെ നിയന്ത്രിയ്ക്കാന്‍ കീടനാശിനിയ്ക്ക്&lt;br /&gt;കഴിയാതെ വരുന്നു. ഈ അവസരത്തില്‍ കര്‍ഷകന്‍&lt;br /&gt;തന്റെ വിധിയേയും കൃഷിഭൂമിയേയും പഴിച്ച്&lt;br /&gt;കാര്‍ഷികരംഗത്തുനിന്നും അപ്രത്യക്ഷമാകുന്നു.&lt;br /&gt;എന്നാല്‍ അങ്ങനെ മതിയോ ? ഇത്തരത്തിലുള്ള&lt;br /&gt;കൃഷിഭൂമിയെ വീണ്ടും നമുക്ക് കൃഷിയ്ക്ക്&lt;br /&gt;യോജിച്ചതാക്കിക്കൂടേ ? ഈ ആവശ്യത്തിലേയ്ക്കായി&lt;br /&gt;കൃഷിഭൂമിയെ നിശ്ചിതകാലം തരിശിടുകയും&lt;br /&gt;അനുയോജ്യമായ ജലസേചനം നടത്തുകയും&lt;br /&gt;ചെയ്യേണ്ടതാണ് . പ്രസ്തുത കൃഷിഭൂമിയെ ഇടയ്ക്കിടെ&lt;br /&gt;ഉഴുകയോ കിളച്ചുമറിയ്ക്കുകയോ ചെയ്യുന്നതും നല്ലതാണ്&lt;br /&gt;.മഴയും ജലസേചനവും മൂലം പ്രസ്തുത കൃഷിഭൂമിയിലെ&lt;br /&gt;അധികരിച്ച മൂലകങ്ങള്‍ ജലത്തില്‍ ലയിച്ച്&lt;br /&gt;തോടുകളിലൂടെ പുറത്തേയ്ക്കൊഴുകിപ്പോകുന്നു.&lt;br /&gt;. . അടുത്തതായി&lt;br /&gt;ചിന്തിയ്ക്കേണ്ടത് ഈ പ്രക്രിയ എത്രനാള്‍&lt;br /&gt;തുടരണമെന്നതിനെക്കുറിച്ചാണ് .മണ്ണിന്&lt;br /&gt;സന്തുലനാവസ്ഥ ലഭിച്ചോ എന്നറിയാന്‍ മണ്ണൂ&lt;br /&gt;പരിശോധന നടത്തണമോ? ആവശ്യമില്ല എന്നാണ്&lt;br /&gt;ഉത്തരം .മണ്ണിലെ മൂലകങ്ങളുടെ സന്തുലനാവസ്ഥ&lt;br /&gt;ശരിയായിട്ടുണ്ടെങ്കില്‍ പുതുമഴയ്ക്കുശേഷം വിവിധ&lt;br /&gt;ഇനത്തിലുള്ള സസ്യങ്ങള്‍ പ്രസ്തുത&lt;br /&gt;കൃഷിഭൂമിയില്‍നിന്ന് മുളച്ചുയരും .ഈ&lt;br /&gt;സസ്യവൈവിധ്യം സന്തുലനാവസ്ഥയുടെ&lt;br /&gt;പ്രതീകമാണ് .&lt;br /&gt;&lt;span style="font-size:100%;color:blue;"&gt;&lt;u&gt;സസ്യത്തിനും&lt;br /&gt;സ്വാഭാവികതയില്ലേ ? &lt;/u&gt;&lt;/span&gt;&lt;br /&gt;. . സസ്യത്തിന്റെ&lt;br /&gt;സ്വാഭാവിക വളര്‍ച്ചയ്ക്ക് വായു ,സൂര്യപ്രകാശം , മണ്ണ്&lt;br /&gt;എന്നിവ അത്യാവശ്യമാണ്. ഇതില്‍ സസ്യത്തെ&lt;br /&gt;സംബന്ധിച്ചിടത്തോളം ജലമൊഴികെയുള്ള&lt;br /&gt;ഘടകങ്ങള്‍ യഥേഷ്ടം ലഭ്യമാണുതാനും .ജലത്തിന്റെ&lt;br /&gt;ലഭ്യത വേനല്‍ക്കാലത്ത് കുറയുന്നു. അപ്പോള്‍; ചില&lt;br /&gt;കര്‍ഷകരാകട്ടെ അമിത ജലസേചനത്തിലേര്‍പ്പെട്ട്&lt;br /&gt;പണവും സമയവും നഷ്ടപ്പെടുത്തുന്നു. എല്ലാത്തരം&lt;br /&gt;സസ്യങ്ങള്‍ക്കും വേനല്‍ക്കാലത്ത് ജലസേചനം&lt;br /&gt;ആവശ്യമില്ല. .വലിയ ഇനത്തില്‍പ്പെട്ട സസ്യങ്ങള്‍&lt;br /&gt;ആഴത്തിലും വിസ്തൃതിയിലുംവേരുകള്‍ പായിച്ച് ജലം&lt;br /&gt;വലിച്ചെടുക്കുന്നു. ഏതുഭാഗത്താണ്&lt;br /&gt;ഈര്‍പ്പമുള്ളതെങ്കില്‍ ആ ഭാഗത്തേയ്ക്ക് അത്തരം&lt;br /&gt;സസ്യങ്ങളുടെ വേരുകള്‍&lt;br /&gt;വളര്‍ന്നുപോകുന്നു.വന്‍‌വൃക്ഷങ്ങളുടെ വേരുകളുടെ&lt;br /&gt;വളര്‍ച്ചയുംകാണ്ഡത്തിന്റെ വളര്‍ച്ചയും തമ്മില്‍ ഒരു&lt;br /&gt;പ്രത്യക അനുപാതമുണ്ടായിരിയ്ക്കും. അതായത്&lt;br /&gt;മണ്ണിനുമുകളീലെ സസ്യത്തിന്റെ ഭാഗത്തെ&lt;br /&gt;ഉറപ്പിച്ചുനിറുത്തുവാന്‍ പറ്റിയ പാകത്തിലായിരിയ്ക്കും&lt;br /&gt;സസ്യത്തിന്റെ വേരുകള്‍ ക്രമീകരിയ്ക്കപ്പെട്ടിട്ടുള്ളത് .ഇത്&lt;br /&gt;പ്രകൃതിയുടെ വാസ്തുവിദ്യാ വൈഭവത്തെ&lt;br /&gt;സൂചിപ്പിയ്ക്കുന്നവയാണെന്ന് തോന്നിപ്പോകാം!&lt;br /&gt;വേനല്‍ക്കാലത്ത് ജലസേചനം ആവശ്യമുള്ള&lt;br /&gt;സസ്യങ്ങളുണ്ട് . ഇത്തരം സസ്യങ്ങള്‍ ചെറിയ&lt;br /&gt;ഇനത്തില്‍പ്പെട്ടവയായിരിയ്ക്കും .ഇവയുടെ വേരുകള്‍&lt;br /&gt;മണ്ണില്‍ അത്രകണ്ട് ആഴത്തില്‍പ്പോകുകയില്ല.&lt;br /&gt;അതിനാല്‍ ഇത്തരം സസ്യങ്ങള്‍ക്ക് ജലസേചനം&lt;br /&gt;നടത്തുമ്പോള്‍ സസ്യത്തിന്റെ വേരുകളുടെ&lt;br /&gt;അടിയിലേയ്ക്കുള്ള വ്യാപ്തി മനസ്സിലാക്കേണ്ടതാണ്&lt;br /&gt;.മാത്രമല്ല ഇത്തരം സസ്യങ്ങള്‍ അധികവും&lt;br /&gt;മേല്‍മണ്ണിലായിരിയ്ക്കും സ്ഥിതിചെയ്യുക .&lt;br /&gt;വേനല്‍ക്കാലത്ത് നനച്ചുകഴിഞ്ഞ് ഏതാനും മണിക്കൂര്‍&lt;br /&gt;കഴിയുമ്പോള്‍ സൂര്യതാപം നിമിത്തം ചിലയിനം&lt;br /&gt;മേല്‍മണ്ണുകള്‍ ഉണങ്ങിപ്പോകാറുണ്ട് . ഇത്&lt;br /&gt;തടയുന്നതിനായി മണ്ണിന്റെ ഉപരിതലത്തില്‍&lt;br /&gt;ഉണങ്ങിയ ഇലകള്‍ ഇടുന്നത് നന്നായിരിയ്ക്കും.&lt;br /&gt;വേനലും വര്‍ഷവും&lt;br /&gt;അനുസരിച്ച് ,സസ്യം വളര്‍ച്ചയില്‍ സ്വന്തമായ ഒരു&lt;br /&gt;ക്രമീകരണം നടത്താറുണ്ട് .ഉദാഹരണത്തിന്&lt;br /&gt;,വേനല്‍ക്കാലത്ത് നനയില്ലാത്ത&lt;br /&gt;തെങ്ങുകളാണെങ്കില്‍ അവയുടെ പട്ടകളുടെ എണ്ണം&lt;br /&gt;കുറവായിരിയ്ക്കും .അമിത വളപ്രയോഗം ലഭിച്ചിട്ടുള്ള&lt;br /&gt;തെങ്ങുകള്‍ക്ക് പട്ടകളുടെ എണ്ണം കൂടുതലായിരിയ്ക്കും.&lt;br /&gt;അതുപോലെത്തന്നെയാണ് കുലകളുടെ എണ്ണവും,&lt;br /&gt;അതിന്മേലുള്ള നാളികേരത്തിന്റെ എണ്ണവും&lt;br /&gt;.കറന്റുകട്ടുമൂലമോ മറ്റേതെങ്കിലും കാരണം നിമിത്തമോ&lt;br /&gt;ഈ തെങ്ങുകള്‍ക്ക് ഒന്നോ,രണ്ടോ ദിവസ്&lt;br /&gt;ജലസേചനം ലഭിച്ചില്ലെങ്കില്‍ പട്ട ഒടിയലും കുല&lt;br /&gt;ഒടിയലും മച്ചി ഒടിയലുമൊക്കെ പെട്ടെന്ന് സംഭവിയ്ക്കും.&lt;br /&gt;ഇത്,അമിത വളപ്രയോഗം ലഭ്യമായിട്ടുള്ള&lt;br /&gt;സസ്യങ്ങള്‍ക്ക് ജലം ഏറെ വേണമെന്നാണ്&lt;br /&gt;സൂചിപ്പിയ്ക്കുന്നത് .&lt;br /&gt;ഈ സന്ദര്‍ഭത്തില്‍ നമുക്ക്&lt;br /&gt;അമിതവളപ്രയോഗം നിമിത്തമുള്ള&lt;br /&gt;സാമ്പത്തികലാഭത്തെക്കുറിച്ച്&lt;br /&gt;ചിന്തിയ്ക്കാം.തുടക്കത്തില്‍ അമിത വളപ്രയോഗം&lt;br /&gt;നിമിത്തം അമിതോല്പാദനം ഉണ്ടാകുകയും തന്മൂലം&lt;br /&gt;അമിതമായ സാമ്പത്തിക ലാഭത്തിന് ഇടയാകുകയും&lt;br /&gt;ചെയ്തേക്കാം. എന്നാല്‍ ഇത് ശ്വാശ്വതമല്ലെന്ന് നാം&lt;br /&gt;മനസ്സിലാ‍ക്കിക്കഴിഞ്ഞല്ലോ .അമിത&lt;br /&gt;വളപ്രയോഗത്തിന് അമിത കീടനാശിനിപ്രയോഗവും&lt;br /&gt;അമിത ജലസേചനവും അത്യാവശ്യം തന്നെ .ഈ മൂന്ന്&lt;br /&gt;അമിതങ്ങലക്ക് വേണ്ടി പണവും അദ്ധ്വാനവും&lt;br /&gt;ചെലവഴിയ്ക്കുമ്പോഴുള്ള സാമ്പത്തിക നഷ്ടം നാം&lt;br /&gt;കണക്കിലെടുക്കേണ്ടെ! സ്വാഭാവിക കൃഷിരീതികള്‍&lt;br /&gt;അവലംബിയ്ക്കുകയാണെങ്കില്‍ പണവും അദ്ധ്വാനവും&lt;br /&gt;മിച്ചം ലഭിയ്ക്കുകയും ഗുണമേന്മ ലഭിച്ച&lt;br /&gt;സസ്യോല്പന്നങ്ങള്‍ ലഭ്യമാകുകയും ചെയ്യുന്നു.&lt;br /&gt;മാത്രമല്ല,സ്വാഭാവിക കൃഷിരീതി ഏറെക്കാലം&lt;br /&gt;നീണ്ടുനില്‍ക്കുന്നതുമാണ്. പക്ഷെ,സ്വാഭാവിക രീതി&lt;br /&gt;അവലംബിയ്ക്കുമ്പോള്‍ ചില പ്രശ്നങ്ങള്‍ വിഘാതം&lt;br /&gt;സൃഷ്ടിച്ചേക്കാം. ചില പ്രദേശത്തെ മണ്ണ്&lt;br /&gt;സ്വാഭാവികമായിത്തന്നെ&lt;br /&gt;വളക്കൂറില്ലാത്തതാകാം.വെള്ളത്തിന്റെ കഠിനമായ&lt;br /&gt;പോരായ്മ ചില സ്ഥലത്ത് അനുഭവപ്പെടാം&lt;br /&gt;.ഇവയൊക്കെ യുക്തമായ രീതികള്‍ ഉപയോഗിച്ച്&lt;br /&gt;പരിഹരിയ്ക്കാവുന്നതേയുള്ളൂ. മണ്ണിനനുസരിച്ച്&lt;br /&gt;അനുയോജ്യമായ കാര്‍ഷിക ഇനങ്ങള്‍ മാറി മാറി&lt;br /&gt;കൃഷിചെയ്താല്‍ ആദ്യത്തെ പ്രശ്നം&lt;br /&gt;പരിഹരിയ്ക്കാം.അതുപോലെത്തന്നെ ജലദൌര്‍ലഭ്യം&lt;br /&gt;കഠിനമായി അനുഭവപ്പെടുന്ന സമയം&lt;br /&gt;ഒഴിവാക്കിക്കൊണ്ടുള്ള കൃഷിരീതികള്‍&lt;br /&gt;അവലംബിച്ചാല്‍ രണ്ടാമത്തെ പ്രശ്നവും&lt;br /&gt;പരിഹരിയ്ക്കാം.സ്വാഭാവികമായ കൃഷിരീതിയിലൂടെ&lt;br /&gt;ലഭ്യമാകുന്ന സസ്യോല്പങ്ങള്‍ മനുഷ്യന് പൂര്‍ണ്ണാരോഗ്യം&lt;br /&gt;പ്രദാനം ചെയ്യുകതന്നെ ചെയ്യും . ഇവിടെ ഓര്‍ക്കേണ്ട&lt;br /&gt;ഒരു വസ്തുതയുണ്ട് .“കൃഷിയും മൃഗങ്ങളെ വളര്‍ത്തലും&lt;br /&gt;പ്രകൃതിയുടെ ചാക്രിക പ്രക്രിയയില്‍&lt;br /&gt;വിഭജിയ്ക്കാനാവാത്ത ഘടകങ്ങളാണ്“ .അതിനാല്‍ ഈ&lt;br /&gt;രണ്ടുഘടകങ്ങളില്‍ ഒന്നിനെ മാത്രം വേര്‍തിരിച്ചുള്ള&lt;br /&gt;പ്രവര്‍ത്ത്നം നിലനില്പില്ലാത്തതാണെന്ന്&lt;br /&gt;മനസ്സിലാക്കുക. അതായത് കൃഷിയും&lt;br /&gt;മൃഗപരിപാലനവും ഒന്നിച്ചുപോകണമെന്നര്‍ത്ഥം.&lt;br /&gt;&lt;hr   style="font-size:10;color:red;"&gt;&lt;br /&gt;&lt;marquee&gt;&lt;br /&gt;&lt;span style="font-size:130%;color:green;"&gt;&lt;br /&gt;ഓര്‍ക്കുക; കീടനാശിനി ,വളം എന്നിവ&lt;br /&gt;പ്രയോഗിയ്ക്കാത്ത ഒരു കാലം ഭൂ‍മിയില്‍ ഉണ്ടായിരുന്നു!!!&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/marquee&gt;&lt;br /&gt;&lt;hr color="blue" size="10"&gt;&lt;br /&gt;&lt;/b&gt;&lt;b&gt;&lt;/b&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-7764651909119345681?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/7764651909119345681/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=7764651909119345681' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/7764651909119345681'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/7764651909119345681'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2007/04/blog-post.html' title='സസ്യങ്ങള്‍ക്ക്  വളപ്രയോഗം ആവശ്യമാണോ ?'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-1380994149576646715</id><published>2007-03-29T21:27:00.000+05:30</published><updated>2007-03-29T21:29:30.074+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രകൃതിജീവനം'/><title type='text'>‘വ്യതിയാനവും ക്ലിപ്തതയും ‘--പ്രകൃതിജീവനത്തില്‍</title><content type='html'>&lt;b&gt;നമ്മുടെ പ്രപഞ്ചത്തില്‍ നടക്കുന്ന പലപ്രതിഭാസങ്ങളും ക്ലിപ്തതയോടെ നടക്കുന്നു. ഭൂമിയുടെ ഭ്രമണത്തിനും പരിക്രമണത്തിനും നിശ്ചിത സമയമുണ്ട് .ഭ്രമണത്തെ ആസ്പദമാക്കിഒയുള്ള സൂര്യോദയവും സൂര്യാസ്തമനവുമൊക്കെ ഒരു നിശ്ചിത അനുപാതത്തില്‍ നടക്കുന്നു. ഇത്തരത്തില്‍ ചിന്തിയ്ക്കുമ്പോള്‍ പ്രപഞ്ചത്തിലെ ഒട്ടുമിയ്ക്ക കാര്യങ്ങളും നിശ്ചിതമായ അളവിലോ ഘട്ടങ്ങളിലോ ആണ് നടക്കുന്നത് .&lt;br /&gt;&lt;br /&gt;&lt;span style="color:blue;"&gt;&lt;u&gt;സുഖിയ്ക്കുന്നതിനും ഒരു പരിധി ഉണ്ടെന്നോ? &lt;/u&gt;&lt;/span&gt;&lt;br /&gt;ഇന്ദ്രിയസുഖത്തിനും ക്ലിപ്തമായ അളവുണ്ട് . ഒരു നിശ്ചിത സമയംകൊണ്ട് ഒരു നിശ്ചിത അളവുമാത്രമേ നമ്മുടെ മനസ്സിന് ആസ്വദിയ്ക്കാന്‍ കഴിയൂ.ഓരോ ഇന്ദ്രിയ സുഖത്തിന്റെ ആസ്വാദനവ്യാപ്തിയും ക്ലിപ്തമാണ് .ഒരേ സമയം ഒന്നിലേറേ ഇന്ദ്രിയസുഖങ്ങള്‍ ആസ്വദിയ്ക്കാന്‍ പറ്റുകയില്ല എന്നല്ല ഇവിടെ പറഞ്ഞുവരുന്നത് .പക്ഷെ,അവയുടെ ആസ്വാദന ആകത്തുക മുന്‍പുപറഞ്ഞ നിശ്ചിത അളവിനെ കവച്ചുവെയ്ക്കില്ല എന്നാണ് .ഉദാഹരണമായി ,ഭക്ഷണം കഴിയ്ക്കുന്ന ഒരാള്‍ക്ക് നിശ്ചിത സമയത്തില്‍ ഭക്ഷണസുഖത്തിന്റെ അളവിന് ഒരു പരിമിതിയുണ്ട് .എന്നാല്‍ ഭക്ഷണത്തോടൊപ്പം സംഗീതവും ശ്രവിയ്ക്കുകയാണെന്നിരിയ്ക്കട്ടെ.അപ്പോള്‍ അയാള്‍ക്ക് പ്രത്യക്ഷത്തില്‍ ഈ രണ്ടു സുഖങ്ങളും അനുഭവയോഗ്യമാണെന്നിരിയ്ക്കലും; ഭക്ഷണവും സംഗീതവും ഉളവാക്കുന്ന സുഖത്തിന്റെ ആകത്തുക ഭക്ഷണം മാത്രം കഴിയ്ക്കുമ്പോഴുണ്ടാകുന്ന സുഖത്തിനേക്കാള്‍ കൂടൂകയില്ല എന്നതാണ് വാസ്തവം.ഇവിടെ ആസ്വാദ്യതയെ നമുക്ക് ഏകമാനമെന്ന് വ്യാഖ്യാനിയ്ക്കാം.&lt;br /&gt;&lt;span style="color:blue;"&gt;&lt;u&gt;ദാഹത്തിന്റെ അളവ് ഗ്ലാസും വിശപ്പിന്റെ അളവ് പ്ലേറ്റും ആ‍ണെന്നോ? &lt;/span&gt;&lt;/u&gt;&lt;br /&gt;ഒരു നിശ്ചിത സാഹചര്യത്തില്‍ മനുഷ്യശരീരത്തിനുവേണ്ട ജലത്തിന്റേയും ഭക്ഷണത്തിന്റേയും അളവ് ക്ലിപ്തമാണ് .പക്ഷെ ഇന്നത്തെ സാമൂഹിക പാശ്ചാത്തലം മൂലം ഇതിന്റെ അളവ് നാം തെറ്റിയ്ക്കുന്നു. പലരുടേയും കാര്യത്തില്‍ ശരീരത്തിനുവേണ്ട ഭക്ഷണപാനീയങ്ങളുടെ അളവ് വിളമ്പുന്ന പാത്രങ്ങളെയാണ് ആശ്രയിച്ചിരിയ്ക്കുന്നത് . ജലത്തിന്റെ കാര്യത്തില്‍ ഈ പ്രസ്താവന ഏറ്റവും ശരിയാണ് .ദാഹിയ്ക്കുമ്പോള്‍ കുടിയ്ക്കുന്ന ജലത്തിന്റെ അളവ് പാത്രത്തിന്റെ വ്യാപ്തിയുമായി ഒരു ‘കണ്ടീഷനിംഗ് ‘ (Conditioning) ചെയ്തിരിയ്ക്കുന്നു.(ദാഹവും കുടിയ്ക്കാനുപയോഗിയ്ക്കുന്ന പാത്രത്തിന്റെ വ്യാപ്തിയും തമ്മിലുള്ള ബന്ധത്തിന്റെ അര്‍ത്ഥശൂന്യത ഒന്നാലോചിച്ചുനോക്കൂ ! ) വിരുന്നുകളും മറ്റുസന്ദര്‍ഭങ്ങളും വഴി ലഭിയ്ക്കുന്ന ഭക്ഷണ-പാനീയങ്ങള്‍ നാം ഒരിയ്ക്കലും ഒഴിവാക്കുന്നില്ല. തല്‍ഫലമായി,ചിലപ്പോള്‍,ശരീരത്തില്‍ ‘അധികഭക്ഷണപാനീയങ്ങളുടെ ‘ സമ്മര്‍ദ്ദം അനുഭവപ്പെടുന്നു. അതിനാല്‍ ആരോഗ്യസംബന്ധമായ കാര്യങ്ങളില്‍ ശ്രദ്ധാലുവായ മനുഷ്യന്‍ ശരീരത്തിന്റെ ഈ ‘ക്ലിപ്തത‘ അംഗീകരിച്ചേ മതിയാകൂ.&lt;br /&gt;&lt;span style="color:blue;"&gt;&lt;u&gt;സുഖവും ദുഃഖവും ഒന്നാണെന്നോ? &lt;/span&gt;&lt;/u&gt;&lt;br /&gt;സുഖവും ദുഃഖവും,ഉയര്‍ച്ചയും താഴ്ച്ചയും പോലെ ആപേക്ഷികങ്ങള്‍ ആണെന്നാണല്ലോ ശ്രീ രജനീഷ് പറയുന്നത് . ഈ സിദ്ധാന്തത്തിന് തെളിവായി അദ്ദേഹം പ്രകാശം,താപം എന്നീ ഊര്‍ജ്ജരൂപങ്ങളുടെ കാര്യം സവിസ്തരം പ്രതിപാദിയ്ക്കുന്നു. പ്രകാശത്തിന്റെ കുറവിനെയാണ് ഇരുട്ട് എന്നുപറയുന്നത് . അതുപോലെത്തന്നെ താപത്തിന്റെ കുറവിനെയാണ് തണുപ്പ് എന്നുപറയുന്നത് .എന്നീട്ടദ്ദേഹം ചോദിയ്ക്കുന്നു,”ഇവിടെ രണ്ടുകാര്യങ്ങളുണ്ടോ ? ഒന്നല്ലേ ഉള്ളൂ. “ അങ്ങനെ അദ്ദേഹം ശ്രീ ശങ്കരാചാര്യരുടെ അദ്ധ്വൈതസിദ്ധാന്തത്തിന് പുതിയമാനങ്ങള്‍ നല്‍കുന്നു. അതായത് വിരുദ്ധമായ കാര്യങ്ങള്‍ നാം രണ്ടാണെന്ന് നാം സങ്കല്പിക്കുന്നുണ്ടെങ്കിലും അവയുടെ വൈരുദ്ധ്യത്തെ വ്യതിയാനമായി (Variable ) എടുത്താല്‍ ; അത് ഒന്നാണെന്ന ഗണിതശാസ്ത്രസിദ്ധാന്തം ഇവിടെ സ്ഥാപിച്ചിരിയ്ക്കുന്നു.&lt;br /&gt;&lt;span style="color:blue;"&gt;&lt;u&gt;ദൈവത്തിന് പിശാചിനെ നിയന്ത്രിയ്ക്കാനാകുമോ? &lt;/u&gt;&lt;/span&gt;&lt;br /&gt;ഈ സിദ്ധാന്തം ഏതുവൈരുദ്ധ്യത്തിലും ഉപയോഗിയ്ക്കാം.ശ്രീ ജിദ്ദു കൃഷ്ണമൂര്‍ത്തി ‘നന്മ--തിന്മകളെ ഇത് ഉപയോഗിച്ചാണ് വ്യാഖ്യാനിച്ചിരിക്കുന്നത്.പക്ഷെ,ആ വ്യാഖ്യാനം നമ്മുടെ സംസ്കാരത്തിന്റേയും ആദര്‍ശത്തിന്റേയും പരിധി വിട്ടുപോയി എന്നുമാത്രം.നന്മയുടെ തലവനായി ദൈവത്തേയും തിന്മയുടെ തലവനായി പിശാചിനേയും സ്ഥാപിച്ചതിന്റെ യുക്തിയെ അദ്ദേഹം പരിഹസിയ്ക്കുന്നു.സമൂഹത്തിന്റെ ധാര്‍മ്മികത നിലനിര്‍ത്താനായി ഇത്തരം വിഭജനം(വിഭാഗീയത )ശരിയാണോ എന്ന് അദ്ദേഹം ചോദിയ്ക്കുന്നു. ദൈവത്തിനും പിശാചിനും ഇടയ്ക്കുള്ള അന്തരം അവരിടെ പ്രവൃത്തികളാണ് .നാം സങ്കല്പിയ്ക്കുന്ന അനന്തമായ ശക്തികള്‍ (Power) ദൈവത്തിനുണ്ടെങ്കില്‍ ,പിശാചിന്റെ ചിന്തകള്‍ക്ക് മാറ്റം വരുത്തി അവനില്‍ നന്മയുടെ പരിമളം സ്ഥാപിച്ചുകൂടെ ! അങ്ങനെ വന്നാല്‍,എല്ലാം ദൈവമായാല്‍, ദൈവത്തിന്റെ അവസ്ഥയെന്ത് ? അപ്പോള്‍ ദൈവത്തിന് സ്ഥാനമുണ്ടാ? അങ്ങനെ അദ്ദേഹം പിശാചില്ലാതെ ദൈവത്തിന് സ്ഥാനമില്ല എന്ന് സ്ഥാപിയ്ക്കുന്നു.&lt;br /&gt;&lt;span style="color:blue;"&gt;&lt;u&gt;സ്നേഹവും വെറുപ്പും ഒന്നാണെന്നോ?&lt;/span&gt;&lt;/u&gt;&lt;br /&gt;ഇക്കാര്യം തന്നെയാണ് വെറുപ്പ്,സ്നേഹം എന്നീ വിരുദ്ധവികാരങ്ങളില്‍ രജനീഷ് ദര്‍ശിച്ചീട്ടുള്ളത് .സ്നേഹവും വെറുപ്പും ഒന്നാണെന്നും; അതില്‍ ഒരു പ്രത്യേക വസ്തുവിന്റെ ഏറ്റക്കുറച്ചിലാണ് അതിനെ വ്യത്യസ്തമാക്കിയിരിക്കുന്നതെന്നും രജനീഷ് സമര്‍ത്ഥിയ്ക്കുന്നു. ഇവിടെ ജിദ്ദുവിന്റെ ‘യുക്തിശൈലി ‘പ്രയോഗിച്ചാല്‍ --എല്ലാം സ്നേഹമയമായാല്‍ --സ്നേഹത്തിന് പ്രസക്തിയുണ്ടോ? അങ്ങനെ വരുമ്പോള്‍ സമൂഹമനസ്സുകളില്‍ വെറുപ്പില്ലാതാക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര പ്രസക്തിയുണ്ട് ? ചിന്തിച്ചാല്‍ ,അഴിമതിയ്ക്കെതിരെ പ്രസംഗിയ്ക്കുന്ന അഴിമതിക്കാരനായ രാഷ്ട്രീയക്കാരനെപ്പോലെയല്ലേ തോന്നുക !&lt;br /&gt;ഇത്രയൊക്കെപ്പറഞ്ഞത് ‘ക്ലിപ്തത ‘ പല തലങ്ങളിലും നിര്‍ണ്ണയിയ്ക്കാനാകുമെന്ന് സ്ഥാപിയ്ക്കാനാണ് .കാരണം നമ്മുടെ സാങ്കേതികവിദ്യയ്ക്ക് അളക്കാന്‍ പറ്റാത്ത ഒന്നും ‘ക്ലിപ്തമല്ല’ എന്ന വാദഗതി ശരിയല്ലെന്ന് തെളിയിക്കാനാണ് .&lt;br /&gt;&lt;br /&gt;മുന്‍പുപറഞ്ഞ ഉദാഹരണങ്ങളില്‍ വ്യതിയാനമാണ് വിരുദ്ധത സൃഷ്ടിച്ചതെന്നുകാണാം.പക്ഷെ,വ്യതിയാനങ്ങളെ സസൂക്ഷ്മം വിശകലനം ചെയ്താല്‍ അവയ്ക്കും ഒരു ക്ലിപ്തതയുണ്ട് എന്നുകാണാം. കുറഞ്ഞ പരിധിയും(Minimum) കൂടിയ പരിധിയും (Maximum) അവയ്ക്കുണ്ട് . അതിനാല്‍ ഈ വ്യതിയാനവും നിശ്ചിത പരിധിയ്ക്കുള്ളിലാണ് അഥവാ നിശ്ചിതമാണ` .&lt;br /&gt;&lt;br /&gt;ക്ലിപ്തതയുടെ വൈരുദ്ധ്യമാണ് വ്യതിയാനമെന്ന് പറയാമെങ്കിലും,വ്യതിയാനവും ക്ലിപ്തപ്പെട്ടിരിയ്ക്കുന്നു.പക്ഷെ,ഇവിടെ വ്യതിയാനത്തിന്റെ ക്ലിപ്തതയും നിശ്ചയിക്കപ്പെടേണ്ടതുണ്ട് . വ്യതിയാനത്തിന്റെ വ്യാപ്തി ,നിരക്ക് എന്നിവ സാഹചര്യങ്ങളെ അടിസ്ഥാനമാകി ക്ലിപ്തപ്പെടുത്തിയിരിക്കുന്നു എന്നേ ഇതില്‍ നിന്ന് അര്‍ത്ഥമാക്കേണ്ടതുള്ളൂ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/b&gt;&lt;b&gt;&lt;span style="color:blue;"&gt;&lt;/span&gt;&lt;/b&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-1380994149576646715?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/1380994149576646715/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=1380994149576646715' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/1380994149576646715'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/1380994149576646715'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2007/03/blog-post_29.html' title='‘വ്യതിയാനവും ക്ലിപ്തതയും ‘--പ്രകൃതിജീവനത്തില്‍'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-4538665329059456670</id><published>2007-03-25T15:17:00.000+05:30</published><updated>2007-03-25T15:19:38.228+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രകൃതിജീവനം'/><title type='text'>‘സമഗ്രത ‘ പ്രകൃതിജീവനത്തിന്റെ  കാഴ്ചപ്പാടില്‍ ..</title><content type='html'>&lt;b&gt;സൌഖ്യമാര്‍ന്ന ജീവിതമാണ് ഏതൊരു ജീവിയുടേയും ലക്ഷ്യം. പക്ഷെ,പലപ്പോഴും പരിസ്ഥിതിയില്‍നിന്നും ലഭിച്ച അറിവിന്റെ അടിസ്ഥാനത്തില്‍ ഈ സൌഖ്യത്തിന്റെ വ്യാപ്തി തെറ്റായ മേഖലകളില്‍ എത്തിച്ചേരാറുണ്ട് . സമകാലിക ഉപഭോഗസംസ്കാരം ഈ തെറ്റായ പ്രവണതകള്‍ക്ക് വേഗതകൂട്ടുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;യഥാര്‍ത്ഥ സൌഖ്യം തന്നെയാണ് മനുഷ്യജീവന്റെ ലക്ഷ്യം .ഈ സൌഖ്യ- സാക്ഷാത്ക്കരണത്തിന് എന്തൊക്കെ ആവശ്യമാണ്‌ ? ഏതെല്ലാം ഘടകങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിയ്ക്കുന്നത് ?&lt;br /&gt;&lt;br /&gt;ഉദാഹരണമായി, ഒരു വ്യക്തിയുടെ കാര്യമെടുത്താല്‍, സൌഖ്യം പ്രദാനം ചെയ്യുന്ന വിഷയത്തില്‍ ആരോഗ്യത്തിന് വലിയൊരു സ്ഥാനമുണ്ട് . ആരോഗ്യം എന്നുവെച്ചാല്‍ ശാരീരികവും മാനസികവുമായ ആരോഗ്യം എന്ന് അര്‍ത്ഥമാക്കേണ്ടതാണ് . അടുത്ത ഘടകം ആ വ്യക്തിയെ ഉള്‍ക്കൊള്ളുന്ന പരിസ്ഥിതിയാണ് . വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പരിസ്ഥിതിയ്ക്ക് വലിയൊരു പങ്കുണ്ട് . ( മലിനീകരണ പ്രശ്നമുണ്ടാക്കുന്ന വ്യവസായശാലയ്ക്കരികെ ആരോഗ്യകരമായ മനുഷ്യജീവിതം അസാദ്ധ്യമെന്നോര്‍ക്കുക! )&lt;br /&gt;&lt;br /&gt;സൌഖ്യമാര്‍ന്ന ജീവിതം പ്രധാനം ചെയ്യുന്നതില്‍ മൂന്നാമതായി വരുന്ന ഘടകം ‘ആത്മീയത’യാണ് . ‘ ആത്മീയത ‘ മതവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ( മതവുമായി ബന്ധപ്പെടാതെ ആത്മീയത വളര്‍ത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായാണ് അറിവ് . ) മതം മനുഷ്യസംസ്കാരത്തില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുള്ളതായി ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും.&lt;br /&gt;&lt;br /&gt;നാലാമത്തെ ഘടകം വ്യക്തി വസിയ്ക്കുന്ന സ്ഥലത്തെ ഭരണയന്ത്രമാണ് .ഇതും വേണ്ടരീതിയില്‍ വര്‍ത്തിക്കേണ്ടത് സൌഖ്യജീവിതത്തിന് ആവശ്യംതന്നെ .&lt;br /&gt;&lt;br /&gt;ചുരുക്കിപ്പറഞ്ഞാല്‍ ;ആരോഗ്യം ,പരിസ്ഥിതി,ആത്മീയത, രാഷ്ട്രഭരണം എന്നിവ മനുഷ്യജീവിതത്തിന്റെ സൌഖ്യത്തെ ബാധിയ്ക്കുന്ന നാലുഘടകങ്ങളാണ് .&lt;br /&gt;&lt;br /&gt;അതിനാല്‍ വ്യക്തിയുടെ സൌഖ്യമാര്‍ന്ന ജീവിതത്തിനുവേണ്ട എല്ലാ മേഖലകളിലും ഒരു പ്രകൃതിപരമായ സമീപനം ആവശ്യമാണ് .ഈ സമീപനം സമഗ്രവും തികച്ചും സ്വാഭാവികവും ആകേണ്ടതാണ് .ഇത്തരത്തിലുള്ള സമീപനം ‘ആപേക്ഷിക -ആനുപാതിഅക-സന്തുലിത ചിന്താഗതിയില്‍ക്കൂടിമാത്രമേ സാദ്ധ്യമാകുകയുള്ളൂ.&lt;br /&gt;&lt;br /&gt;മനുഷ്യസമൂഹത്തിന്റെ സമഗ്രഘടനയില്‍നിന്ന് ആത്മീയതയെ ഒഴിച്ചുനിറുത്തുവാനാവില്ല എന്ന് ചരിത്രം പറയുന്നു. ഇതിനുവേണ്ടി ഒറ്റപ്പെട്ട സംഭവങ്ങളല്ല ഉദാഹരണമായി എടുക്കേണ്ടത് .മറിച്ച് ,മനുഷ്യ സഞ്ചയത്തിന്റെ കാര്യത്തില്‍ എന്തുപറയുന്നുവോ അതാണ് എടുക്കേണ്ടത് .നിരീശ്വരവാദം ശൈശവം മുതല്‍ക്കേ അടിച്ചേല്‍പ്പിയ്ക്കപ്പെട്ട ജനവിഭാഗം വളര്‍ന്നുവലുതായപ്പോള്‍ വിപരീതദിശയില്‍ നീങ്ങുന്നതായാണ് കാണുവാന്‍ കഴിഞ്ഞത് .&lt;br /&gt;&lt;br /&gt;അതിനാല്‍ മനുഷ്യസംസ്കാരത്തിലെ മതത്തിന്റെ സ്ഥാനം ചിന്താവിഷയമാക്കേണ്ടതുണ്ട്. ആത്മീയ പ്രഭാവത്തിലൂടെ സമൂഹത്തിന് സമാധാനം നല്‍കുവാന്‍ മതത്തിനല്ലാതെ മറ്റൊന്നിനും ഇതേവരെ കഴിഞ്ഞീട്ടില്ല. ‘ആത്മീയത’ സത്യമോ മിഥ്യയോ ആയിക്കൊള്ളട്ടേ ; അതിന് സമൂഹത്തില്‍ ധനാല്‍മകവികാരങ്ങള്‍ പ്രധാനം ചെയ്യാന്‍ കഴിയുന്നു എന്ന സത്യം നാം ഉള്‍ക്കൊള്ളേണ്ടതാണ് .അതിനാല്‍ ഏതുമതമായാലും അവയൊക്കെ അംഗീകരിയ്ക്കുന്ന ശക്തിയെ പരിഗണിയ്ക്കുക എന്നത് ബുദ്ധിപരമായ സമീപനമാണ് .വ്യത്യസ്ത ഭാവങ്ങളും വീക്ഷണങ്ങളും ഇതിന് തടസ്സമായി വന്നേക്കാം. പക്ഷെ ,ഈ ശക്തിയെ പ്രപഞ്ചശക്തിയായും അതിനെ പ്രകൃതിയായും കണക്കാക്കുന്ന ഒരു മാറ്റം അവതരിപ്പിച്ചാല്‍ ഈ വ്യത്യാസങ്ങള്‍ പാടെ ഇല്ലാതാകും . എന്നുവെച്ച് ‘ഹെഗലിന്റെ യാന്തിക ഭൌതികവാദത്തെ പൂണ്ണമായി അംഗീകരിയ്ക്കുകയാണെന്ന് തെറ്റിദ്ധരിയ്ക്കരുത് .(മാര്‍ക്സിന്റേയും ഹെഗലിന്റേയും ചിന്താഗതികള്‍ തമ്മിലുള്ള വ്യത്യാസം ഇവിടെ സ്മരണീയം!!!)&lt;br /&gt;&lt;br /&gt;നമുക്ക് ധാരാളം ദര്‍ശനങ്ങളും സിദ്ധാന്തങ്ങളുമെക്കെയുണ്ട് .ഇവയ്ക്ക് രാഷ്ട്രഭരണത്തിലുള്ള പങ്ക് നിസ്സീമമാണ് .ഭരണം നന്നായാല്‍ ആ രാജ്യത്തിലെ ജനതയുടെ സൌഖ്യനിലവാരം ഉയരുമെന്നതില്‍ സംശയമില്ല. പലതരത്തിലുള്ള ‘ഇസങ്ങള്‍’ ഇന്ന് നിലവിലുണ്ട് .ജനാധിപത്യം,സോഷ്യലിസം,കമ്മ്യൂണിസം,ക്യപ്പിറ്റലിസം,കിങ്‌ഷിപ്,ബ്യൂറോക്രസി,പട്ടാളമേധാവിത്തം, മതമേധാവിത്തം.......എന്നിങ്ങനെ പോകുന്നു അവ.ഇവയിലോരോന്നിനും അനേകം വകതിരിവുകളുണ്ട്. പക്ഷെ,ജനാധിപത്യരീതി അംഗീകരിയ്ക്കുന്ന ഇടങ്ങളിലാണ് വ്യത്യസ്തത ഏറ്റവും കൂടുതല്‍ എന്ന കാര്യം ശ്രദ്ധേയമാണ് .&lt;br /&gt;&lt;br /&gt;‘ പ്രായോഗികത ‘ സൈദ്ധാന്തികതലത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിവെയ്ക്കുന്നു. രാഷ്ട്രതന്ത്രത്തിന്റെ കാര്യത്തിലും ഇത് സത്യം തന്നെ .ഒരു സിദ്ധാന്തവും നൂറുശതമാനവും അതേരൂപത്തില്‍ നടപ്പിലാക്കുവാന്‍ സാധിയ്ക്കുകയില്ല. ഏതു സിദ്ധാന്തത്തിലും ചൂഷണത്തിനും അനീതിയ്ക്കുമുള്ള അവസരമാണ് ഇതിനുകാരണം . അങ്ങനെ ഈ അവസരങ്ങള്‍ വ്യതിയാനഹേതുക്കളായി ഭവിയ്ക്കുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;ഉദാഹരണമായിപ്പറഞ്ഞാല്‍ ,സോവിയറ്റ് യൂണിയനില്‍ ലെനിന്‍ ബോള്‍ഷെവിസം (പിന്നീട് കമ്മ്യൂണിസം ) നടപ്പിലാക്കി കുറേ നാള്‍ കഴിഞ്ഞപ്പോള്‍ തന്റെ ഭരണത്തെ ത്വാത്വികമായി ഒന്നു വിലയിരുത്തി. അപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയത്രെ! കാരണം ,പ്രായോഗികതലത്തില്‍ ഭരണരംഗത്ത് ഉദ്യോഗസ്ഥഭരണത്തിന് (ബ്യൂറോക്രസിയ്ക്ക് ) മുന്‍‌തൂക്കമുണ്ടായിരുന്നുവെത്ര! &lt;/.BR&gt;&lt;br /&gt;---അപ്പോള്‍ നാം രാഷ്ട്രഭരണത്തിലെ പ്രായോഗികതലത്തിലുള്ള വ്യത്യാസങ്ങളെ പരിഗണിയ്ക്കണമോ ?&lt;br /&gt;&lt;br /&gt;--യുദ്ധം ചെയ്യണമോ ?&lt;br /&gt;&lt;br /&gt;&lt;br /&gt;---- പ്രപഞ്ചത്തെ മുഴുവന്‍ നശിപ്പിയ്ക്കുന്ന ‘ന്യൂക്ലിയര്‍ ആയുധങ്ങള്‍ ‘നിര്‍മ്മിക്കണമോ?&lt;br /&gt;&lt;br /&gt;----- ‘ഓസോണ്‍ സുഷിരങ്ങള്‍‘ നിര്‍മ്മിയ്ക്കുന്ന വ്യവസായ വ്യൂഹങ്ങള്‍ കെട്ടിപ്പൊക്കണമോ ?&lt;br /&gt;&lt;br /&gt;ഈ ചോദ്യങ്ങള്‍ ഇവിടെ ഉന്നയിച്ചിരിയ്ക്കുന്നത് ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആപത്തിനെ ഒന്നു സൂചിപ്പിയ്ക്കാന്‍ മാത്രമാണ് .പ്രകൃതിസ്നേഹികള്‍ തങ്ങളുടെ ജീവല്‍‌സമ്പന്നമായ ഭക്ഷണകാര്യത്തിലും വീട്ടുവളപ്പിലെ കൃഷിയിലും വസിയ്ക്കുന്ന ഭൂപ്രദേശത്തെ പരിസ്ഥിതിയിലും മാത്രം ചിന്ത വ്യാപിപ്പിച്ചാല്‍ മതിയോ ? ഇത്തരത്തിലുള്ള സങ്കുചിത ചിന്ത ഉപേക്ഷിച്ച് വിശാലതയിലേയ്ക്ക് വനുകൂടെ . രാഷ്ട്രങ്ങളുടെ തെറ്റായ നയങ്ങള്‍ മൂലം ഉണ്ടാകുന്ന ന്യൂക്ലിയര്‍ യുദ്ധങ്ങളും ജൈവ-ആയുധങ്ങളുടെ ഉപയോഗവും (ഉദാ: വൈറല്‍ ബോംബ് ) മുന്‍‌കൂട്ടിക്കണ്ടുകൂടേ . പഴയ ആയുധങ്ങളുടെ വില്പനക്കമ്പോളത്തില്‍ ന്യൂക്ലിയര്‍ ആയുധങ്ങളും ഉള്‍പ്പെടുന്നു എന്ന പത്രറിപ്പോര്‍ട്ടുകള്‍ നമ്മെ ഇരുത്തിച്ചിന്തിപ്പിയ്ക്കുന്നവയാണ് .അതിനാല്‍ പ്രകൃതിസ്നേഹികള്‍ രാഷ്ട്രഭരണരംഗത്ത് ഒരു ഏകീകൃതവീക്ഷണം പുലര്‍ത്തേണ്ടത് അത്യാവശ്യമാണ് .ഈ വീക്ഷണത്തിലെ സത്യസന്ധതയും ആത്മാര്‍ത്ഥതയും ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം ( ഒരു വോട്ടുബാങ്ക് ഫോര്‍മുല തന്നെ ആയാലും കുഴപ്പമില്ല ) നമുക്കുമാത്രമല്ല; ഇനി വരാന്‍പോകുന്ന ഒട്ടേറെ തലമുറകള്‍ക്കുകൂടി സൌഖ്യമായി ജീവിയ്ക്കാനുള്ളതാണ് ഈ ഭൂമിയെന്നും ,അതിനെ നശിപ്പിയ്ക്കാത്തതരത്തിലുള്ള തത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണയന്ത്രമാണ് നമുക്ക് ആവശ്യമെന്നും പറഞ്ഞുകൊടുക്കണം .അത്തരത്തുലുള്ള ശബ്ദങ്ങള്‍ ഒട്ടേറെ കണ്ഠങ്ങളില്‍ നിന്നും ഉയരുമ്പോള്‍ , ‘നമ്മുടെ ജനാധിപത്യഭരണയന്ത്രം ‘ അതിനെ അവഗണിയ്ക്കുവാന്‍ ധൈര്യപ്പെടുമോ ?&lt;br /&gt;&lt;br /&gt;സമകാലിക ഉപഭോഗസംസ്കാരം മനുഷ്യസമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതശൈലിയ്ക്ക് ഭംഗം ഉണ്ടാക്കുന്നുവെന്ന് മുന്‍പ് പ്രസ്താവിച്ചുവല്ലോ? ഈ ഉപഭോഗ സംസ്കാരത്തിന് സമ്പത്തികമേഖലയുമായി വ്യക്തമായ ബന്ധമുണ്ട് . ‘സമ്പത്ത് , ‘ഉപഭോഗം ‘ എന്നിവ പ്രകൃതിപരമല്ല എന്നകാര്യം നാം ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ് .ഇവ സമൂഹത്തില്‍ അനീതിയ്കും അക്രമത്തിനും ഇട നല്‍കുന്നു.നമ്മുടെ നാട്ടില്‍ നടക്കുന്ന ഒട്ടേറെ ആത്മഹത്യകള്‍ക്കുപിന്നില്‍ സാമ്പത്തിക പരാധീനതകളാണെന്ന് പത്രറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ സാമ്പത്തിക പരാധീനതകള്‍ ഉണ്ടാവാന്‍ കാരണം ഉപഭോഗ ചിന്തയിലധിഷ്ടിതമായ പ്രവൃത്തികളാണ് . അതിനാല്‍ പ്രകൃതിസ്നേഹികള്‍ക്ക് പണം കൈകാര്യം ചെയ്യുന്നതിലും ( സമ്പത്തികരംഗത്ത് ) വ്യക്തമായ നയം ആവശ്യമാണ് .ഈ നയം സമൂഹത്തിന്റെ ആചാരമാക്കിത്തീര്‍ക്കാന്‍ ‘ ആത്മീയതക്ക് ‘ തീര്‍ച്ചയായും സാധിയ്ക്കും .ഇതിലേയ്ക്ക് എത്തിച്ചേരാനുള്ള വഴികളാണ് നമുക്കുചുറ്റുമുള്ള മതങ്ങള്‍ . ( പക്ഷെ , പ്രസ്തുത മതങ്ങളെ ചൂഷണവിമുക്തവും അന്ധവിശ്വാസവിമുക്തവും ആക്കണമെന്നുമാത്രം ) ഒരിയ്ക്കല്‍ ,ഒരു യോഗത്തില്‍ ,ബ്ലേയ്‌ഡ് ബിസിനസ്സും ഷെയര്‍ ബിസിനസ്സുമൊക്കെ ‘പ്രകൃതിജീവനക്കാര്‍ക്ക് ‘ യോജിച്ചതാണോ ? എന്നൊരു ചോദ്യം ഉയര്‍ന്നിരുന്നു. ഇതിനുനേരെ ഗാന്ധിയന്മാരും കമ്മുണിസ്റ്റുകാരും മതമേധാവികളും പാര്‍ട്ടിമേധാവികളും എങ്ങനെ പ്രതികരിയ്ക്കും ?&lt;br /&gt;&lt;br /&gt;മനുഷ്യന്റെ നിരീക്ഷണശേഷിയുടെ ഒരു ഘടകമാണ് ‘വിഘടനാത്മകവിശകലനം ‘ . വിഘടനപരമായ അറിവുകള്‍ക്കാണ് ഇന്നത്തെ സമൂഹം മുന്‍‌തൂക്കം കൊടുക്കുന്നത് . കാരണം ,ഇത്തരത്തിലുള്ള വിഘടനാത്മകവിശകലനത്തിന് പല വസ്തുതകളുടേയും തെറ്റും ശരിയും തെളിയിയ്ക്കാന്‍ കഴിയുന്നു.! അങ്ങനെ വിഘടനാത്മകവിശകലനം സര്‍വവ്യാപിയായിക്കഴിഞ്ഞിരിയ്ക്കുന്നു. അതായത് സമഗ്രതാത്മകവിശകലനത്തിന്റെ ആപേക്ഷികപ്രസക്തിപോലും ഇന്ന് നഷ്ടപ്പെട്ടുകഴിഞ്ഞിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;പല പ്രകൃതിജീവനപ്രിയരും ‘പ്രകൃതി ‘ എന്ന പദത്തിന്റെ അര്‍ത്ഥവ്യാപ്തി ജനാധിപത്യരീതിയില്‍ നിര്‍വ്വചിയ്ക്കപ്പെടാത്തതുനിമിത്തം ആദര്‍ശവഞ്ചകരായിക്കഴിയുന്നു. പ്രകൃതിജീവനക്കാര്‍ ഇന്നതുചെയ്യാമോ , ഇന്നത് ഉപയോഗിയ്ക്കാമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കുമുമ്പില്‍ പലര്‍ക്കും വ്യക്തമായ മറുപടി പറയാന്‍ പറ്റുന്നില്ല.തന്നിമിത്തം അപഹാസ്യരാകേണ്ടിവന്നാലോ എന്നുവിചാരിച്ച് പലരും ഇത്തരം സംഘങ്ങളിലേയ്ക്ക് ( കൂട്ടായ്മയിലേയ്ക്ക് ) വരാന്‍ മടികാണിയ്ക്കുന്നു.പട്ടിണികിടക്കലും കുമ്പളങ്ങനീരും ആയുധമാക്കിയുള്ള പ്രാകൃതചികിത്സയാണ് പ്രകൃതിചികിത്സ എന്ന് പലരാലും ആരോപിയ്ക്കപ്പെടുന്നു.പരിസ്ഥിതിവാദികളെ നാടന്‍ യാഥാസ്ഥിതികരായി മുദ്രകുത്തി (വികസന വിരോധികളായും ) പരിഹസിയ്ക്കുന്നു. പ്രകൃതിജീവനശൈലി പിശുക്കിന്റെ പര്യായമായി വേറെ ചിലര്‍ മുദ്രകുത്തുന്നു.&lt;br /&gt;&lt;br /&gt;'നന്മ‘യെന്ന വിശാലതയുടെ അംശമുള്ള മതമേതാവികളെ കൂറുകാണിയ്ക്കാത്തവരെന്നുപറഞ്ഞ് സ്ഥാനമൊഴിപ്പിയ്ക്കുന്നു. ആദര്‍ശവാന്മാരാ‍യ രാഷ്ട്രീയക്കാരെ സമീപിച്ചാല്‍ കാര്യം നടക്കില്ലെന്നുപറഞ്ഞ് ജനം കയ്യൊഴിയുന്നു. ഇത്തരത്തിലുള്ള വ്യക്തികളെ എന്തുകൊണ്ട് പ്രകൃതിസ്നേഹികള്‍ക്ക് ഉപയോഗപ്പെടുത്തിക്കൂടാ .പ്രകൃതിയിലെ സ്വാഭാവികശക്തികളെ തങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ ഉപയോഗിയ്ക്കുന്നതില്‍ തെറ്റില്ലെന്ന് ‘ഫുക്കുവോക്ക ‘ പറഞ്ഞിട്ടില്ലേ.(ഇക്കാര്യം പ്രകൃതികൃഷിയില്‍ മാത്രമായി ഒതുക്കിനിര്‍ത്തുന്നതെന്തിന് ?) സാമൂഹ്യരംഗത്തെ ഇത്തരം വ്യക്തികള്‍ പ്രകൃതിയുടെ വരദാനങ്ങള്‍ തന്നെയാണ് .അതിനാല്‍ അവര്‍ ഈ വിഷയത്തില്‍ ഉപയോഗിയ്ക്കപ്പെടുകതന്നെവേണം.&lt;br /&gt;&lt;br /&gt;‘ പരിധി ‘ അല്ലെങ്കില്‍ ‘അതിര്‍ത്തി‘ ,ഇതിന് സമഗ്രതയില്‍ പ്രമുഖ സ്ഥാനമുണ്ട് .പുകയില,കഞ്ചാവ്,കാപ്പി എന്നിവയൊക്കെ പഴം,പച്ചക്കറി ,അണ്ടിപ്പരിപ്പ് എന്നിവയെപ്പോലെ പ്രകൃതിപരമല്ലേ എന്ന ചോദ്യം പലരും ഉന്നയിച്ചിട്ടുള്ളതാണ് .ഇവിടെ നമുക്ക് വിഭജനം സാദ്ധ്യമാകണമെങ്കില്‍ സമഗ്രത ,ആനുപാതികം,സന്തുലിതം എന്നീ മൂന്നുഘടകങ്ങള്‍ പരിഗണിക്കേണ്ടിവരും.&lt;br /&gt;&lt;br /&gt;ഈ പ്രപഞ്ചത്തിലെ എല്ലാം പ്രകൃതിപരമാണ് .പക്ഷെ, അവയെ ഉപയോഗിയ്ക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു പരിധി നിശ്ചയിച്ചിരിയ്ക്കുന്നു.ഈ പരിധിയെയാണ് നാം‘ പ്രകൃതി‘ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് .പ്രപഞ്ചവസ്തുക്കളെ ആവശ്യത്തിനനുസരുച്ച് ഉപയോഗിയ്ക്കുക എന്ന പരിധിയാണ് നാം ‘പ്രകൃതി ‘എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് . ഉപയോഗപ്പെടുത്തുക എന്നുവെച്ചാല്‍ ‘ചൂഷണവിധേയമാക്കുക എന്നല്ല‘എന്ന വസ്തുത ഈ സന്ദര്‍ഭത്തില്‍ ഗ്രഹിയ്ക്കേണ്ടതാണ് .&lt;br /&gt;&lt;br /&gt;ജിജ്ഞാസ മനുഷ്യന്റെ കൂടപ്പിറപ്പാണ് .ഈ ജിജ്ഞാസയാണ് ശാസ്ത്രത്തെ മുന്നേറാന്‍ സഹായിച്ചത് .പക്ഷെ,ഇപ്പോള്‍ ജിജ്ഞാസമൂലം ശാസ്ത്രം വിഘടനാത്മകവാദവുമായി മുന്നേറുകയാണ് .ഈ വിഘടനാത്മകവാദം അതിന്റെ അതിസൂക്ഷ്മതയുടെ (micro level ) പാരമ്യത്തില്‍ എത്തിനില്‍ക്കുന്നു എന്ന കാര്യം പരിഹാസജനകമാണ്.ഇത്തരത്തിലുള്ള വിഘടനാത്മകവിശകലനത്തിന് നാം ഒരു പരിധി കല്പിക്കേണ്ടതുണ്ട് .കാരണം ,അതിനപ്പുറമുള്ള വിഘടനക്ഷമത പ്രകൃതിപരമല്ല ; തികച്ചും നാശപരമാണ് . ,&lt;/br&gt;&lt;br /&gt;ശരിയായ വിദ്യാഭ്യാസം മൂലം ശരിയായ ചിന്ത ഉണ്ടാകുന്നു. ശരിയായ ജീവിതശൈലിയുണ്ടാകുന്നു.ഇതിന്റെ ഫലമായുണ്ടാകുന്ന സംസ്കാരം ശരിയായ രീതിയില്‍ തലമുറകളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതാണ് .&lt;br /&gt;&lt;br /&gt;മനുഷ്യനെ മൃഗങ്ങളില്‍നിന്ന് വ്യത്യസതനാക്കുന്നത് ബുദ്ധിശക്തിയാണ് .ഈ ബുദ്ധിശക്തി തന്നെയാണ് വ്യക്തിയെ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തനാക്കുന്നതും. ഈ വ്യത്യസ്തതയെ നാം‘ ഉയര്‍ച്ച ‘എന്ന ആപേക്ഷികതയാല്‍ വീക്ഷിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;സൌഖ്യം ബുദ്ധിമാനായ മനുഷ്യനുള്ളതാണ് .പക്ഷെ ,ബുദ്ധി ഒരു പ്രത്യേകമേഖലയില്‍ മാത്രമാക്കരുത് .അത് ആനുപാതികവും സന്തുലിതവുമായരീതിയില്‍ മുന്നേറേണ്ടതുണ്ട് . ഇത്തരത്തില്‍ ബുദ്ധിയുള്ള മനുഷ്യന്‍ തന്റെ നിലനില്പിന് ഹാനികരമാകുന്ന രീതിയില്‍ ഒരിയ്ക്കലും കഠിനാദ്ധ്വാനത്തില്‍ ഏര്‍പ്പെടുകയില്ല.ആ വ്യക്തി സാഹചര്യങ്ങളേയും യാദൃശ്ചികസംഭവങ്ങളേയും തനിക്ക് അനുകൂലമായിമാറ്റുകയും തന്റെ വളര്‍ച്ചയ്ക്ക് ( ഉയര്‍ച്ചക്ക് ) അവയെ ഉപയോഗിയ്ക്കുകയും ചെയ്യുന്നു. പ്രപഞ്ചത്തിലെ ചെറിയ മാറ്റങ്ങളേയും വലിയ മാറ്റങ്ങളേയുംകുറിച്ച് ആ വ്യക്തി പഠിയ്ക്കുന്നു. ആ പഠനത്തില്‍നിന്ന് അവയുടെ ഗതിയും ദിശയും മനസ്സിലാക്കി സംഭവങ്ങളെ പ്രവച്ഛിയ്ക്കുന്നതിളേയ്ക്ക് എത്തിച്ചേരുന്നു. അങ്ങനെയുള്ള പ്രവചനങ്ങളെ (ഭൂമിയിലെ മാറ്റങ്ങളെ ) ഉള്‍ക്കൊണ്ട് അതിന് അനുയോജ്യമായ ശൈലികളും പദ്ധതിഅകളും തന്റെ ജീവിതദൈര്‍ഘ്യത്തിനനുസരിച്ച് രൂപീകരിയ്ക്കുന്നു. ചരിത്രത്തില്‍ നല്ലൊരു ‘പ്രഭ‘ യ്ക്കുടമയായി സ്ഥാനം പിടിയ്ക്കണമെന്നുള്ളവര്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നവരാണ് .ഇങ്ങനെയുള്ളവരെ തലമുറകള്‍ മാതൃകയാക്കുകയും പിന്തുടരുകയുംചെയ്യുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;/strong&gt;&lt;br /&gt;&lt;/b&gt;&lt;b&gt;&lt;/b&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-4538665329059456670?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/4538665329059456670/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=4538665329059456670' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/4538665329059456670'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/4538665329059456670'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2007/03/blog-post_5835.html' title='‘സമഗ്രത ‘ പ്രകൃതിജീവനത്തിന്റെ  കാഴ്ചപ്പാടില്‍ ..'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-4549939984058002222</id><published>2007-03-24T23:42:00.000+05:30</published><updated>2007-03-24T23:49:54.328+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രകൃതിജീവനം'/><title type='text'>എന്താണ് പ്രകൃതിജീവനം ?</title><content type='html'>പ്രകൃതിജീവനമെന്നത് വെറും ആഹാരകാര്യങ്ങല്ലിലോ ജീവിതരീതിയിലോ ഒതുക്കിനിര്‍ത്താവുന്ന ഒന്നല്ല. അതിന്റെ വ്യാപ്തി അനന്തമാണ് . ജീവിതവുമായി ബന്ധപ്പെടുന്ന സര്‍വ്വമേഖലയിലും അതിന് അസ്തിത്വമുണ്ട്. സൈദ്ധാന്തികപരമായും പ്രത്യയശാസ്ത്രപരമായും അതിന് അതിന്റേതായ വീക്ഷണമുണ്ട് .&lt;br /&gt;പ്രകൃതിജീവനം ജീവിയുടെ സ്വാഭാവികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിയുടെ സ്വാഭാവികതയാകട്ടെ അതിന്റെ സൌഖ്യമാര്‍ന്ന നിലനില്‍പ്പിന് ആവശ്യമാണുതാനും. ആദിമംനുഷ്യനെ സംബന്ധിച്ചിടത്തോളം അദ്ധ്വാനമെന്ന പദത്തിന് അല്പവ്യാപ്തിയേയുള്ളൂ. അവ്നെ സംബന്ധിച്ചിടത്തോളം ഇര തേടുന്നതിന് അദ്ധ്വാനിയ്ക്കേണ്ടിയിരുന്നു. അഥവാ ഭക്ഷണത്തിനുവേണ്ടി അദ്ധ്വാനിയ്ക്കേണ്ടിയിരുന്നു. ശത്രുക്കളില്‍നിന്ന് രക്ഷനേടുന്നതിനും അവയെ എതിര്‍ക്കാനും അവന് മെയ്യനക്കേണ്ടിയിരുന്നു. ഇത്തരത്തിലുള്ള ഒരു ജീവിതത്തില്‍ അവന്റെ സ്വാഭാവിക ഭക്ഷണരീതിയുടെ തത്ത്വശാസ്ത്രം ‘ ജീവിയ്ക്കുവാന്‍ വേണ്ടി ഭക്ഷിയ്ക്കുക ‘ എന്നുള്ളതായിത്തീരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ . പക്ഷെ,ഈ തത്ത്വശാസ്ത്രം വര്‍ത്തമാനകാലത്തില്‍ പ്രയോഗിയ്ക്കുമ്പോള്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിയിരിയ്ക്കുന്നു.&lt;br /&gt;ജീവിയ്ക്കുവാന്‍ വേണ്ടി അദ്ധ്വാനിയ്ക്കുക&lt;br /&gt;ജീവിയ്ക്കുവാന്‍ വേണ്ടീ ഭക്ഷിയ്ക്കുക&lt;br /&gt;ജീവിയ്ക്കുവാന്‍ വേണ്ടീ കൃഷിചെയ്യുക&lt;br /&gt;ജീവിയ്ക്കുവാന്‍ വേണ്ടി പണം സമ്പാദിയ്ക്കുക......&lt;br /&gt;എന്നിങ്ങനെയായിത്തീരുന്നു അവ.&lt;br /&gt;ഈ ജീവിതരീതി സാദ്ധ്യമാകണമെങ്കില്‍ നമ്മുടെ രാജ്യത്തില്‍ മാത്രമല്ല ലോകത്തിലെതന്നെ ഭരണഘടനയില്‍ സമൂലമായ മാറ്റം വരുത്തേണ്ടിയിരിയ്ക്കുന്നു. ഇത്തരത്തിലുള്ള ജീവിതരീതിയില്‍ കഠിനാദ്ധ്വാനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നോര്‍ക്കുക; അതിനാല്‍ത്തന്നെ ഈ ഘടനയില്‍ വിനോദങ്ങള്‍ക്ക് നിലനില്പില്ലതന്നെ .ഈ വസ്തുതകള്‍ ഉള്‍ക്കൊണ്ടുതന്നെയാണ് ‘അഡോള്‍ഫ് ജസ്റ്റ് ‘ പ്രകൃതിയിലേയ്ക്കു മടങ്ങുക (Return to Nature ) എന്ന ഗ്രന്ഥം എഴുതിയിട്ടുള്ളത് .&lt;br /&gt;പക്ഷെ, അത് സാദ്ധ്യമാണോ ?&lt;br /&gt;പിന്നിട്ട വഴികളിലൂടെ വീണ്ടൂം സഞ്ചരിയ്ക്കാന്‍ പറ്റുമോ?&lt;br /&gt;മനുസ്യന്റെ നിലനില്‍പ്പിനുമാത്രമല്ല ,ജീവവ്യവസ്ഥയുടെ നിലനില്പിനുപോലും ‘ പ്രകൃതിയിലേയ്ക്കുമടങ്ങുക ‘ അത്യാവശ്യമാണെന്ന് ഭാവിയില്‍ നമ്മളെല്ലാവരും മനസ്സിലാക്കുന്ന ഒരു ദിനം വരുമെന്നുറപ്പാണ്. നാം സഞ്ചരിച്ചുകൊണ്ടിരിയ്ക്കുന്ന ‘വികസനത്തിന്റെ പാത ‘ നശീകരനത്തിന്റെ പാതയായി നമുക്ക് അനുഭവപ്പെടും . കാള്‍ സാഗന്റെ ‘ചില പ്രവചനങ്ങള്‍ ‘ നാം പലവട്ടം അപഗ്രഥിയ്ക്കേണ്ട സമയം ആഗതമാകും .&lt;u&gt;&lt;br /&gt;ഫുക്കുവോക്കയുടെ ദര്‍ശനം&lt;/u&gt;&lt;br /&gt;വൈദ്യശാസ്ത്രത്തില്‍ ആയുര്‍വ്വേദം ,അലോപ്പതി,നാച്ച്വറോപ്പതി (പ്രകൃതിചികിത്സ ) എന്നിങ്ങനെയുള്ള ചികിത്സാപദ്ധതികള്‍ ഉണ്ടല്ലോ .കൃഷിശാസ്ത്രത്തിലെ ചികിത്സാപദ്ധതികളേയും മേല്പറഞ്ഞവയോട് ഉപമിയ്ക്കവുന്നതാണ് .പ്രകൃതികൃഷിയെ പ്രകൃതിജീവനത്തോടും ആയുര്‍വ്വേദത്തെ ജൈവകൃഷിയോടും അലൊപ്പതിയെ രാസവളങ്ങള്‍ ,കീടനാശിനികള്‍ എന്നിവ ഉപയോഗിച്ചുള്ള കൃഷിരീതിയോടും നമുക്ക് താരതമ്യം ചെയ്യാം.കാരണം സസ്യങ്ങളുടേയും ജീവികള്‍ഊടേയും ചികിത്സാപദ്ധതിയിലെ ‘ഐക്യദര്‍ശനം ‘ നാം വിലയിരുത്തേണ്ടതാണ് എന്നതുതന്നെ . പ്രകൃതിജീവനതല്പരനായ ഒരാള്‍ ‘ രാസവള കൃഷി ‘ നിമിത്തമിണ്ടാകുന്ന സസ്യോല്പന്നം ഭക്ഷണമാക്കുന്നതിന്റെ പൊരുത്തക്കേട് മനസ്സിലാക്കേണ്ടതുതന്നെയല്ലേ. അതുപോലെത്തന്നെ,ആയുര്‍വ്വേദ ഡോക്ടര്‍ ആയുര്‍വ്വേദമരുന്നിന്റെ കൂടെ അലോപ്പതി മരുന്നുകള്‍ രോഗിയ്ക്ക് നല്‍കുന്നതിലെ പോള്ളത്തരത്തിലേയ്ക്കും വെളിച്ചം വീശേണ്ടതല്ലേ . ജൈവകൃഷിയേയും ‘രാസവള - കീടനാശിനികൃഷിയേയും ‘ സമന്വയിപ്പിച്ചുകൊണ്ടൂപോകുന്നവര്‍ക്ക് മുന്‍പറഞ്ഞ ആയുര്‍വ്വേദ -അലോപ്പതി സമന്വയത്തെ കുറ്റം പറയാനൊക്കുമോ ?&lt;br /&gt;സമകാലികലോകത്തിലെ പ്രകൃതികൃഷിയുടെ ആചാര്യനായി വാഴ്ത്തപ്പെടുന്ന ആളാണ് ‘മസനോബു ഫുക്കുവോക്ക ‘ . അദ്ദേഹത്തിന്റെ " Do Nothing Farming " എന്ന വചനം ഏറെ പ്രസിദ്ധമാണ് ; ഏറെ വിമര്‍ശനവും ഏറ്റുവാങ്ങിയിട്ടുണ്ട് .ഈ വാക്കുകള്‍ക്ക് പണീയൊന്നുംവേണ്ടാത്ത കൃഷിപ്പണീ എന്നതിലുപരി തത്ത്വശാസ്ത്രപരമായും പ്രത്യയശാസ്ത്രപരമായും ഏറെ പ്രസക്തിയുണ്ട് . ഇതിന്റെ സാരം മനസ്സിലാക്കുന്ന ഒരാള്‍ സ്വയം ചോദിച്ചുപോകും-- “ സസ്യങ്ങള്‍ക്ക് വളപ്രയോഗം ആവശ്യമാണോ ? കാട്ടിലെ സസ്യങ്ങള്‍ക്ക് ആരാണ് വളപ്രയോഗം നടത്തുന്നത് ? “&lt;br /&gt;ആദിമമനുഷ്യന്‍ കാട്ടിലല്ലേ താമസിച്ചിരുന്നത് .അന്ന് അവന്‍ കായ് കനികള്‍ ഭക്ഷിച്ചല്ലേ ജീവിച്ചിരുന്നത് .അതായത് അവന്റെ സ്വാഭാവിക ഭക്ഷണം കായ് കനികള്‍ ആയിരുന്നു.പിന്നീട് കൂട്ടം കൂട്ടങ്ങളായി- ഓരോ സ്ഥലങ്ങളില്‍ പാര്‍പ്പുതുടങ്ങി. പ്രകൃതിക്ഷോഭം ,പകര്‍ച്ചവ്യാധികള്‍ ,ഗോത്രത്തിനുള്ളിലെ കലാപം ,ഭക്ഷണത്തിന്റെ അപര്യാപ്തത എന്നിവയൊക്കെമൂലം ഗോത്രം മുഴുവനായോ അല്ലെങ്കില്‍ വിഭജിച്ചോ മറ്റുസ്ഥലങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തുതുടങ്ങി .ഗോത്രങ്ങളുടെ സുസ്ഥിരതയില്‍ ഭരണാധിപന്‍ ആവശ്യഘടകമായിത്തീര്‍ന്നു. ഭരണാധിപന് തന്റെ സ്ഥാനം നിലനിര്‍ത്തുന്നതിനായി കായികശക്തിയും മനുഷ്യാദ്ധ്വാനവും സംഭരിയ്ക്കേണ്ടതായി വന്നു. അങ്ങനെയുള്ള അവസ്ഥയില്‍ ‘പണം ‘ എന്ന വസ്തു ഉല്‍ഭവിച്ചു. അധികാരവും പണവും തമ്മിലുള്ള ബന്ധം അതോടെ പ്രസക്തമായി . മനുഷ്യന്റെ ശാരീരികവും മാനസികവുമായ അദ്ധ്വാനം സംഭരിച്ചുവെയ്ക്കാനും വിനിമയം ചെയ്യാനും പണത്തെ ഉപയോഗപ്പെടുത്തി.പണം ലഭ്യമാകുന്നതിനുവേണ്ടി മനുഷ്യന്‍ പല മേഖലകളും ഉപയോഗപ്പെടുത്തി . അതിലൊന്നായിരുന്നു കൃഷി. വര്‍ദ്ധിച്ച വിളവ് ലഭിയ്ക്കാന്‍ വേണ്ടി പലതും പരീക്ഷിയ്ക്കപ്പെട്ടു. അങ്ങനെയുള്ള നിഗമനങ്ങളാല്‍ ‘കൃഷിയിലെ ശാസ്ത്രീയത‘ രൂപപ്പെട്ടു.ഇങ്ങനെ രൂപപ്പെട്ട ശാസ്തീയതയില്‍ പല സ്വാഭാവികതകള്‍ക്കും സ്ഥാനമില്ലാതായി .ഈ ശാസ്ത്രീയത പ്രയോഗത്തില്‍ വരുത്തിയതിന്റെ ഫലമായി വര്‍ദ്ധിച്ച് വിളവ് ലഭിയ്ക്കുകയും അതുവഴി പണം ലഭ്യമാകാനുള്ള സാഹചര്യം സൃഷ്ടിയ്ക്കപ്പെടുകയും ചെയ്തു.ഈ ശാസ്തീയതയുടെ നിഗമനങ്ങളിലോന്നാണ് ഒരേയിനം സസ്യങ്ങള്‍ ഒരേ സ്ഥലത്ത് കൃഷിചെയ്യുക എന്നത് . പക്ഷെ,ഒരേ സ്ഥലത്ത് ഒരേയിനം കൃഷി ഇറക്കുമ്പോള്‍ വിളവ് മോശമാകുന്നു. ഇത് പരിഹരിയ്ക്കാനായി അവര്‍ കൃഷിസ്ഥലങ്ങള്‍ വേറെ തേടി . ഒരു പുതിയ കൃഷിസ്ഥലം ഉണ്ടാക്കിയെടൂക്കുന്നതിന് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ അവര്‍ മറ്റു വഴികള്‍ തേടിയിരിയ്ക്കും. അതില്‍നിന്നായിരിയ്ക്കും ‘ വളപ്രയോഗ സിദ്ധാന്തം ‘ ഉടലെടുത്തത് .&lt;br /&gt;അതിനാല്‍ത്തന്നെ ,പ്രകൃതിജീവനത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള പ്രത്യയശാസ്ത്രത്തിന്റെ പ്രസക്തി ഇവിടെ എടുത്തുപറയേണ്ടതുണ്ട് . പ്രകൃതിജീവനം സൈദ്ധാന്തികതലത്തില്‍ അര്‍ഥമാക്കുന്ന സ്വാഭാവികത ആദിമമനുഷ്യന്റെ (ഗോത്രകാലത്തിനുമുമ്പേ ) അവസ്ഥയായിരുന്നല്ലോ. ഈ അവസ്ഥ ലോകത്തില്‍ ഇല്ലാതാകണമെങ്കില്‍ ‘പണം‘ എന്ന വസ്തു ഇല്ലാതാകണം. പണത്തിന്റെ നാശത്തിലൂടെ ‘ഇസ’ങ്ങളുടെ പ്രസക്തി ഇല്ലാതാകുന്നു. അധികാരത്തിന്റെ കേന്ദ്രീകരണം ഇല്ലാതാകുന്നു. ഗാന്ധിയന്‍ സൈദ്ധാന്തത്തില്‍ അധിഷ്ഠിതമായ അരാജകത്തമാണെങ്കില്‍ ‘നന്മ’എന്നത് സമൂഹത്തിന്റെ ആചാരമായി മാറിയിരിയ്ക്കും( സര്‍.ശ്രീ .ശങ്കരന്‍ നായരുടെ ‘ഗാന്ധിസവും അരാജകത്വവും ‘ എന്ന ഗ്രന്ഥം നല്‍കുന്ന സൂചനകള്‍ ഓര്‍ക്കുക ) പണത്തിന്റെ പ്രസക്തി നഷ്ടപ്പെടൂന്നതോടെ സമൂഹത്തിലെ അനീതികളും അതിമോഹങ്ങളും അപ്രത്യക്ഷമാകുന്നു. ഇവിടെ ‘ട്രോഡ്‌സ്കി’യുടെ വചനങ്ങള്‍ക്ക് പ്രസക്തിയുണ്ട് .‘വിപ്ലവം ജയിയ്ക്കണമെങ്കില്‍ അത് എല്ലായിടത്തുംവരണമെന്ന് ‘ ട്രോഡ്‌സ്കി പറഞ്ഞു. അതുപോലെ‘ മുന്‍പുവിവരിച്ച അവസ്ഥ ‘ലോകത്തില്‍ എല്ലായിടത്തും വന്നാലേ ‘നന്മ നിറഞ്ഞ അരാജകത്വം’ സാധ്യമാകൂ. ചരിത്രത്തിലും ഇതിന് തെളിവുകളുണ്ട്. ‘കലിംഗവു‘മായ യുദ്ധത്തിലെ അവസ്ഥ ദര്‍ശിച്ച അശോകന്‍ മനം നൊന്ത് അഹിംസാപ്രവാചകനായ കാര്യം എല്ലാവര്‍ക്കുമറിയാമല്ലോ. തുടര്‍ന്ന് അദ്ദേഹം അഹിംസയിലധിഷ്ടിതമായാണ് ഭരണചക്രം തിരിച്ചത് .ഇത് സാദ്ധ്യമാക്കിയതില്‍ രണ്ടുകാര്യങ്ങളുണ്ട് .ഒന്നാമതായി യുദ്ധത്തിന്റെ ഫലമായി ഉണ്ടായ പണത്തിന്റെ നാശം തക്കതായ സാഹചര്യം ഒരുക്കിക്കോടുത്തു.രണ്ടാമതായി ,അശോകന്‍ നടപ്പിലാക്കിയ അഹിംസാസിദ്ധാന്തത്തിന്റെ പ്രതിഫലനങ്ങള്‍ അയല്‍‌രാജ്യങ്ങളും ഏറ്റുവാങ്ങി.&lt;u&gt;&lt;br /&gt;മണ്ണും സസ്യപോഷണവും&lt;/u&gt;&lt;br /&gt;മണ്ണില്‍നിന്ന് സസ്യോല്പന്നങ്ങള്‍ നീക്കം ചെയ്യുകവഴി സസ്യങ്ങള്‍ക്കാവശ്യമായ മൂലകങ്ങളുടെ കുറവ് മണ്ണില്‍ അനുഭവപ്പെടുമോ ? അതല്ലെങ്കില്‍ വൈക്കോല്‍ നീക്കം ചെയ്യപ്പെടാതെ ധാന്യം മാത്രമെടുത്താല്‍ ആ കുറവ് പ്രസക്തമാണോ? അതുപോലെത്തന്നെ നാളികേരത്തിലെ ഭക്ഷ്യയോഗ്യമായ ഭാഗം മാത്രമെടുത്താലും മണ്ണിലെ മൂപകങ്ങള്‍ക്ക് കുറവുണ്ടാകുമോ? കുറവുണ്ടാകുമെന്നാണ് ശാസ്തീയ കൃഷിരീതി അവകാശപ്പെടുംന്നത് .ഇതിനുവേണ്ടി നാളികേരത്തിലെ ഭക്ഷ്യയോഗ്യമായ പദാര്‍ത്ഥത്തിന്റെ രാസവിശ്ലേഷണഫലങ്ങളും (ഒരു നിശ്ചിത പിണ്ഡത്തിന്റെ ഓരോ മൂലകത്തിന്റേയും അനുപാതമടക്കം ) മണ്ണ് പരിശോധനാഫലങ്ങളും അവര്‍ നല്‍കുന്നു.ഇവയെ തമ്മില്‍ ബന്ധപ്പെടുത്തി ഒരു ഫോര്‍മുലയും നിര്‍മ്മിച്ചിരിയ്ക്കുന്നു.പക്ഷെ ,ഒരു കാര്യം നാം മറക്കുന്നു.പരീക്ഷണശാലയിലെ മണ്ണും കൃഷിയിടത്തിലെ മണ്ണും വ്യത്യസ്തമാണെന്നതാണ് അത് . പരീക്ഷണശാലയില്‍ സൂക്ഷിച്ചിരിയ്ക്കുന്ന മണ്ണില്‍ വ്യത്യാസങ്ങള്‍ വളരേക്കുറച്ചേ സംഭവിയ്ക്കുന്നുള്ളൂ. പക്ഷെ,കൃഷിസ്ഥലത്തെ മണ്ണില്‍ അങ്ങനെയല്ല. അവിടെ പലകാര്യങ്ങളും സംഭവിയ്ക്കുന്നു. കാറ്റ്,മഴ,മഞ്ഞ്,സൂക്ഷ്മജീവികള്‍ ,സസ്യങ്ങള്‍,പക്ഷികള്‍,പ്രാണികള്‍,ജന്തുക്കള്‍,മണ്ണൊലിപ്പ്,എന്നിവയുടെയൊക്കെ ഫലമായി കൃഷിയിടത്തിലെ മണ്ണില്‍ മാറ്റങ്ങള്‍ നിത്യേന ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നു.അതായത് ഒരോ വര്‍ഷവും പുതുമഴയ്ക്കുശേഷം മണ്ണില്‍ മൂലകങ്ങളുടെ ഒരു പ്രത്യേക സന്തുലിതാവസ്ഥ ദൃശ്യമാകുന്നു. ഇങ്ങനെയുള്ള അവസ്ഥയില്‍ സസ്യോല്പന്നങ്ങള്‍ നീക്കം ചെയ്തതിന്റെ ഫലമായി ഉണ്ടാകുമെന്ന് കരുതപ്പെടുന്ന മൂലകങ്ങളുടെ കുറവ് പരിഹരിയ്ക്കപ്പെടില്ലേ. എന്നാല്‍ ചില കൃഷിസ്ഥലങ്ങള്‍ ,ഈ മൂലകങ്ങളുടെ കുറവ് പ്രകൃതിയാല്‍ത്തന്നെ പരിഹരിയ്ക്കാവുന്ന തരത്തിലുള്ളവയായിരിക്കില്ല എന്ന വസ്തുത പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളില്‍ മുകളില്‍പ്പറഞ്ഞ ഘടകങ്ങളുടെ ( മഴ,കാറ്റ്,വെള്ളപ്പാച്ചില്‍.... ) ലഭ്യതയെ എളുപ്പത്തില്‍ കിട്ടത്തക്കവണ്ണമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതാണ് .ചില കൃഷിയിടങ്ങളാവട്ടെ ,ഇവയുടെ ലഭ്യതയെ തടയുന്നത് മനുഷ്യന്റെതന്നെ പ്രവൃത്തികളുമായ്യിരിയ്ക്കും എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.&lt;u&gt;&lt;br /&gt;ശാസ്ത്രീയജീവനം&lt;/u&gt;&lt;br /&gt;ശാസ്തീയജീവനം ലോകത്തിന് ഒരിയ്ക്കലും സ്ഥിരമായ ഒരു ഫോര്‍മുല നല്‍കിയിട്ടില്ല. ശാസ്ത്രീയതയാല്‍ നിര്‍മ്മിയ്ക്കപ്പെടുന്ന ഫോര്‍മുലകള്‍ കാലവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.കാലത്തെ ബന്ധപ്പെടുത്തിമാത്രമേ ഈ സമവാക്യത്തിലെ ‘ശരി-തെറ്റ് ‘ നിര്‍ണ്ണയിയ്ക്കാന്‍ സാധിയ്ക്കുകയുള്ളൂ. അതിനാല്‍ത്തന്നെ ശാസ്ത്രീയത എപ്പോഴും വ്യതിയാനത്തിന് (Variyation) അധീനപ്പെട്ടുകൊണ്ടിരിയ്ക്കുന്നു.ഈ വ്യതിയാനത്തിന്റെ നിരക്കുപോലും (Rate) നമ്മുടെ ശാസ്ത്രഞ്ഞന്മാര്‍ക്ക് നിര്‍ണ്ണയിയ്ക്കാന്‍ കഴിയുന്നില്ല എന്നതിനോട് നമുക്ക് സഹതപിയ്ക്കാന്‍ മാത്രമേ കഴിയൂ . അനിര്‍വ്വചനീയങ്ങളെ നിര്‍ണ്ണയിയ്ക്കാനുള്ള ശ്രമങ്ങളും ക്രമമില്ലാത്തവയിലെ ക്രമത്തെ കണ്ടെത്തുവാനുള്ള ശ്രമങ്ങളും (ഉദാ- കയോസ് ) വിജയിയ്ക്കുമെന്നും വിജയിച്ചെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ നമുക്ക് പ്രത്യാശകള്‍ നല്‍കുന്നുവെന്നുമാത്രം&lt;br /&gt;ത്രിമാനദര്‍ശനം മാത്രമേ മനുഷ്യേന്ദ്രിയത്തിന് സാദ്ധ്യമാകുകയുള്ളൂ, ത്രിമാനത്തിന് അപ്പുറത്ത് ഏതാനും ചിലമാനങ്ങള്‍ (Dimentions ) കൂടിവന്നാല്‍ മനുഷ്യമസ്തിഷ്കത്തിന് വിശകലനം അസാദ്ധ്യമാകുന്നു.ഇവിടെ വിശകലനം അസാദ്ധ്യമാണെന്നുപറഞ്ഞത് വിഘടനാത്മക വിശകലനത്തെക്കുറിച്ചല്ല (Fractional Analysis) ; ത്രിമാനദര്‍ശനത്തിന് അപ്പുറത്തുള്ള ‘മാന‘ങ്ങളെ ചേര്‍ത്തുള്ള സമഗ്രതയെക്കുറിച്ചുമാത്രമാണ് .&lt;br /&gt;സമകാലികലോകത്തിലെ ഉപഭോഗസംസ്കാരത്തിലധിഷ്ഠിതമായ സമൂഹത്തില്‍ സ്വാഭാവിക ജീവിതശൈലിയെ നശിപ്പിയ്ക്കാനാണ് ശാസ്ത്രീയത പലപ്പോഴും ഉപയോഗപ്പെടുത്തുന്നത് .ഇന്ദ്രിയങ്ങളുടെ ഉപയോഗത്തേയും ദുരുപയോഗത്തേയും വേര്‍തിരിച്ചറിയുന്നതില്‍ ‘മനുഷ്യന്‍ ‘ പരാചയപ്പെടുന്നു.വിശപ്പും ആര്‍ത്തിയും തമ്മിലുള്ള വ്യത്യാസം അവന് മനസ്സിലാക്കാന്‍ സാധിയ്ക്കുന്നില്ല. ജീവിയുടെ നിലനില്പിനാവശ്യമായ ഒരു ഉള്‍വിളിയുടെ ഫലമായാണ് വിശപ്പുണ്ടാകുന്നത്. എന്നാല്‍ ‘ആര്‍ത്തി’യാകട്ടെ രസനേന്ദ്രിയങ്ങളുടെ തെറ്റായ കണ്ടീഷനിംഗിന്റെ ഫലമായിട്ടുള്ളതാണ് . (വയറുനിറഞ്ഞീട്ടും ഒരു രസത്തിനുവേണ്ടിയെന്നുപറഞ്ഞ് ചിലര്‍ വിശിഷ്ഠഭോജ്യം കഴിയ്ക്കുന്ന കാര്യം ഓര്‍ക്കുക.) സമകാലിക സമൂഹത്തില്‍ ഈ തെറ്റായ ശീലങ്ങള്‍ രസനേന്ദ്രിയത്തിനുമാത്രമല്ല കൈവന്നീട്ടുള്ളത് .ശ്രവണേന്ദ്രിയത്തിനും ദൃശ്യേന്ദ്രിയത്തിനുമൊക്കെ കൈവന്നിട്ടുണ്ട് . ലൈംഗികകാര്യങ്ങളിലും (സ്പര്‍ശനേന്ദ്രിയത്തിനും ) ഈ ദുരുപയോഗം ഏറെ നടക്കുന്നു. അതിന് ലോകോത്തര ഉദാഹരണങ്ങളാണ് ‘ഡയാനയും ബില്‍ ക്ലിന്റനുമൊക്കെ .&lt;br /&gt;ഒരു കാര്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ‘ശാസ്ത്രീയത ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്നു എന്നറിയപ്പെടുന്ന രാജ്യങ്ങളില്‍തന്നെയാണ് അതിന്റെ ദുരുപയോഗവും ഏറെ നടക്കുന്നത് . കാരണം,ഒരു സാധാരണ മനുഷ്യന് ‘ശാസ്ത്രീയതയുടെ ശരിയായ നടത്തിപ്പ് ( Management) അസാദ്ധ്യമാണ് എന്നതുതന്നെ .അതിനാല്‍ത്തന്നെ അവന്റെ ആഹാരശൈലിയിലും ജീവിതരീതിയിലുമൊക്കെ അവന്‍ ഒട്ടേറെ തെറ്റുകള്‍ വരുത്തിവെയ്ക്കുന്നു.മനുഷ്യന്റെ ഭക്ഷണകാര്യത്തില്‍ വെജിറ്റേറിയന്‍ ,നോണ്‍- വെജിറ്റേറിയന്‍ എന്നീ തരം തിരിവുകള്‍ ഉള്ളതാണല്ലോ.ഇപ്പോള്‍ മനുഷ്യസമൂഹം വേറൊരുതരംതിരിവിനുകൂടി പാത്രീഭവിച്ചിരിയ്ക്കുന്നു.അതാണ് രാസഭുക്കുകള്‍ എന്ന വിഭാഗം .നാം കഴിയ്ക്കുന്ന ഭക്ഷണത്തിലെ രാസവസ്തുക്കളുടെ അളവും ഔഷധങ്ങളായി ഉപയോഗിയ്ക്കുന്നവയിലെ രാസവസ്തുക്കളുടെ അളവും വര്‍ദ്ധിച്ചുകൊണ്ടിരിയ്ക്കുന്നു എന്ന കാര്യം ഹാസ്യാത്മകമായി സൂചിപ്പിയ്ക്കാനാണത്രെ രാസഭുക്കെന്ന പദപ്രയോഗം തന്നെ.&lt;br /&gt;ഒരു സാ‍ധാരണ കൃഷിക്കാരന്റെ കാര്യത്തിലും ‘ശാസ്തീയതയുടെ ‘ ഉപയോഗം ഒട്ടേറെ തെറ്റുകള്‍ വരുത്തിവെയ്ക്കുന്നു. ശാസ്ത്രീയമായ വളപ്രയോഗവും കീടനാശിനിപ്രയോഗവും അവന് നടപ്പിലാക്കാന്‍ സാധിയ്ക്കുന്നില്ല.എന്നാല്‍ ഇക്കാര്യത്തില്‍ വിദഗ്‌ദ്ധന്മാരുടെ അഭിപ്രായം തേടിയാല്‍പ്പോരേ എന്ന് ചിലര്‍ പറഞ്ഞേക്കാം.പക്ഷെ,ഒന്നില്‍ക്കൂടുതല്‍ വിദഗ്‌ദ്ധന്മാരെ കണ്ടാല്‍ ലഭിയ്ക്കുന്ന ഉപദേശങ്ങളില്‍ ‘വ്യത്യാസങ്ങള്‍’ ഏറെ പ്രകടമാകുന്നു. ഇതൊക്കെ സൂചിപ്പിയ്ക്കുന്നത് സൈദ്ധാന്തികതലത്തിലെ വിജയം കൊണ്ടുമാത്രം ശാസ്ത്രത്തിന്റെ മഹത്വം നാം കൊട്ടിഘോഷിയ്ക്കാന്‍ പാടില്ല എന്നതാണ് .പ്രായോഗികതലത്തില്‍ അതിന്റെ പിഴവും ദുരുപയോഗവും മുന്‍‌കൂട്ടിക്കണ്ട് അതിനുവേണ്ട പരിഹാരങ്ങള്‍ സൈദ്ധാന്തികതലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ശാസ്ത്രത്തെയാണ് നാം പിന്താങ്ങേണ്ടത് .അങ്ങനെ രൂപപ്പെടുന്ന ശുദ്ധമായ ശാസ്ത്രത്തില്‍ ‘സ്വാഭാവികതയ്ക്ക് ‘ അര്‍ഹമായ സ്ഥാനം ലഭിയ്ക്കുന്നു. അതിനാല്‍ത്തന്നെ ആ ശാസ്ത്രം നിത്യസത്യമായിത്തീരുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;/strong&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-4549939984058002222?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/4549939984058002222/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=4549939984058002222' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/4549939984058002222'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/4549939984058002222'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2007/03/blog-post_24.html' title='എന്താണ് പ്രകൃതിജീവനം ?'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-7681656391077022716</id><published>2007-03-19T22:21:00.000+05:30</published><updated>2007-03-21T21:51:44.770+05:30</updated><category scheme='http://www.blogger.com/atom/ns#' term='ആക്ഷേപഹാസ്യം'/><title type='text'>സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വോട്ടവകാശം വേണം !!!  (ആക്ഷേപഹാസ്യം )</title><content type='html'>&lt;b&gt;&lt;span style="color:brown;"&gt;&lt;br /&gt;&lt;br /&gt;സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വോട്ടവകാശമുണ്ടെങ്കില്‍; ഈ ആവശ്യം പ്രകടനപത്രികയില്‍ വെയ്ക്കുന്ന പാര്‍ട്ടി അധികാരത്തില്‍ വരുമെന്നുറപ്പാണ്. വോട്ടവകാശം വിദ്യാര്‍ത്ഥികള്‍ക്കില്ല എന്നുപറയുന്നതിന്റെ കാരണം അവര്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല എന്നാണത്രെ.പ്രായപൂര്‍ത്തിയായാല്‍ മാത്രമേ ശരിയായ തീരുമാനമെടുക്കാന്‍ കഴിയുള്ളുവെത്രെ.പ്രായപൂര്‍ത്തിയേയും വോട്ടവകാശത്തേയും തമ്മില്‍ ആരാണാവോ ബന്ധിപ്പിച്ചത്? കണ്ണുകാണാത്ത,ചെവികേള്‍ക്കാത്ത ,എണീറ്റു നടക്കാന്‍ പറ്റാത്ത വയസ്സന്മാരെ ‘ഓപ്പണ്‍ വോട്ട് ‘ ചെയ്യിക്കുന്നുണ്ട്.ഈ സ്ക്കൂള്‍ വിദ്യാര്‍ത്ഥികളെ വെച്ചുനോക്കുമ്പോള്‍ അവര്‍ അത്രകണ്ട് ‘മികച്ച‘താണോ ? അതും പോകട്ടെ ,പ്രായപൂര്‍ത്തി ആയി എന്നപേരില്‍ എത്രയെത്ര മന്ദബുദ്ധികള്‍ വോട്ടുചെയ്യുന്നുണ്ട്.അത് ന്യായമാണോ?എങ്കിലും ഒരു ഒത്തുതീര്‍പ്പുവേണ്ടേ. മധ്യകേരളത്തില്‍ ,നാളികേരം വില്‍ക്കുന്ന രീതിതന്നെ നടപ്പിലാക്കിയാലോ? മോശമായ നാളികേരം (പേട്,വാടല്‍ തുടങ്ങിയവ ) നാലെണ്ണത്തിനോ,മൂന്നെണ്ണത്തിനോ ഒരു നല്ല നാളികേരത്തിന്റെ വില കൊടുക്കുന്ന രീതിയുണ്ട് . അതുപോലെ രണ്ട് വിദ്യാര്‍ത്ഥിവോട്ടിന് ഒരു മുഴുവന്‍ വോട്ട് (ഒരു രക്ഷിതാവ് വോട്ട് ) എന്നിങ്ങനെ വേണമെങ്കില്‍ ആകാം.പണ്ട് സ്ത്രീകള്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കും സാമ്പത്തികശേഷിയില്ലാത്തവര്‍ക്കും വോട്ടവകാശം ഇല്ലാത്ത രാജ്യങ്ങള്‍ ഉണ്ടായിരുന്നുവെത്രെ .അതൊക്കെ ‘അന്ത ക്കാലം ‘. കാലം പുരോഗമിച്ചപ്പോള്‍ വോട്ടര്‍മാരുടെ സവിശേഷതയിലും വ്യത്യാസമുണ്ടായി .അതുപോലെത്തന്നെ ഇനിയും രാഷ്ട്രതന്ത്രശാസ്ത്രത്തില്‍ പുരോഗതിയുണ്ടാകും.അതുകൊണ്ട് ഇപ്പോഴില്ലെങ്കിലും ഭാവിയിലെങ്കിലും കുട്ടികള്‍ക്ക് വോട്ടവകാശം കിട്ടുമെന്ന് ഉറപ്പിയ്ക്കാം. സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെയായി വരുന്നകാലം അത്ര അകലെയല്ല തന്നെ .പണ്ട് താഴ്ന്ന ജാതിക്കാരോടാണ് അയിത്തം ഉണ്ടായിരുന്നത് .കാലം അത് മാറ്റിയെടുത്തു. പക്ഷെ ,കുട്ടികളോടുള്ള , ചില മേഖലയിലെ അയിത്തം ഇപ്പോഴും മാറിയിട്ടില്ല.“ഒരു വിദ്യാഭ്യാസ രീതി,ഒരു മീഡിയം ,ഒരു ഗ്രേഡ് കുട്ടികള്‍ക്ക് “ എന്ന വചനവും ഭാവിയില്‍ എല്ലാ സ്ക്കൂള്‍ ചുമരുകളിലും എഴുതിവെയ്ക്കും.&lt;br /&gt;&lt;h4&gt;&lt;u&gt;&lt;/span&gt;&lt;span style="color:blue;"&gt;&lt;br /&gt;വാല്‍ക്കഷണം &lt;/u&gt;&lt;/h4&gt;&lt;br /&gt;&lt;br /&gt;വോട്ടവകാശത്തിന്റെ കാര്യത്തില്‍ മാത്രമല്ല ; മറ്റുചില കാര്യങ്ങളിലും പ്രായപൂര്‍ത്തി നിബന്ധന എടുത്തുകളയണമന്നാണ് ഒരു വിദ്യാര്‍ത്ഥി സുഹൃത്തിന്റെ അഭിപ്രായം .ഇതിനുവേണ്ടി അദ്ദേഹം “ഓള്‍ഡ് ഈസ് ഗോള്‍ഡ് “ എന്ന പഴംചൊല്ലാണ് മുഖവിലയ്ക്കെടുത്തത്. പണ്ടുകാലത്തുണ്ടായിരുന്ന ബാല്യവിവാഹം പുഃനസ്ഥാപിയ്ക്കണമെന്നാണ് അദ്ദേഹം ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യപ്പെട്ടത് !. തല്‍ഫലമായി അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി പിന്തുണ ഏറെ വര്‍ദ്ധിച്ചത്ര!!!&lt;br /&gt;.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/b&gt;&lt;b&gt;&lt;/b&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-7681656391077022716?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/7681656391077022716/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=7681656391077022716' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/7681656391077022716'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/7681656391077022716'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2007/03/blog-post_19.html' title='സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വോട്ടവകാശം വേണം !!!  (ആക്ഷേപഹാസ്യം )'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-3757820229001463528</id><published>2007-03-18T19:05:00.000+05:30</published><updated>2008-05-08T19:42:03.004+05:30</updated><category scheme='http://www.blogger.com/atom/ns#' term='വ്യക്തിത്വവികസനം'/><title type='text'>കയ്യക്ഷരം നന്നാക്കുന്നതെങ്ങനെ?</title><content type='html'>&lt;b&gt;&lt;br /&gt;                                         ആശയപ്രകടനത്തിന് ഉപയോഗിക്കുന്ന മാദ്ധ്യമങ്ങളിലൊന്നാണ് എഴുത്ത് .പക്ഷെ , ആ എഴുത്തില്‍ കയ്യക്ഷരം മോശമായാലോ ? ആകെ പ്രശ്നം തന്നെ ! പല ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവരും&lt;br /&gt;വൃത്തിയില്ലാത്ത കയ്യക്ഷരത്തിന് ഉടമകളെന്നത് ഖേദകരമായ വസ്തുതയാണ്. വിദ്യാര്‍ഥികളെ &lt;br /&gt;സംബന്ധിച്ചാണെങ്കില്‍ പരീക്ഷക്ക് ഉറപ്പായും ലഭിക്കേണ്ട മാര്‍ക്ക് ചിലപ്പോള്‍ ഈ ഇനത്തില്‍ &lt;br /&gt;നഷ്ടപ്പെട്ടുപോകുന്നു.പരീക്ഷാര്‍ഥിയുടെ കയ്യക്ഷരം ഉത്തരക്കടലാസ് നോക്കുന്ന അദ്ധ്യാപകന്റെ മനോനിലയെ &lt;br /&gt;ബാധിക്കുമെന്നത് തര്‍ക്കമെറ്റ സംഗതിയാണ്  ചൊട്ടയിലെ ശീലം ചുടലവരെയെന്നപോലെത്തന്നെയാണ് കയ്യക്ഷരത്തിന്റേയും &lt;br /&gt;സ്ഥിതി. ഇത് കുട്ടികളില്‍ വളരേ ചെറുപ്പത്തില്‍ ശ്രദ്ധിക്കേണ്ട സംഗതിയാണ്. അപാകതകളെ അപ്പപ്പോള്‍ തന്നെ &lt;br /&gt;ശരിയാക്കുകയും വേണം .എഴുത്ത് എഴുതിത്തന്നേയാണ് നന്നാക്കേണ്ടത് .കയ്യക്ഷരത്തെ സംബന്ധിച്ച &lt;br /&gt;മനഃശാസ്ത്രപഠനങ്ങള്‍ വ്യക്തമാക്കുന്നത് ,ഇവ ചില സുപ്രധാനഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു &lt;br /&gt;എന്നതാണ്.വ്യക്തിയുടെ മനോനില,പ്രായം,എഴുതാനിരിക്കുന്നപൊസിഷന്‍ ,പേനയുടെ വണ്ണം, മുനയില്‍നിന്ന &lt;br /&gt;കൈവിരല്‍ എത്ര അകലത്തില്‍ പിടിക്കുന്നു ,അഗ്രഭാഗത്തിന്റെ വണ്ണം,എഴുത്തിന്റെ വേഗത,കൈവിരല്‍ കൊണ്ടുള്ള &lt;br /&gt;വ്യായാമങ്ങള്‍ ,കൈ കൊണ്ടുള്ള അദ്ധ്വാനം എന്നിവയാണ് അവ .ഇതില്‍ ,വിദ്യാര്‍ഥികളുടെ കാര്യത്തില്‍ വണ്ണം &lt;br /&gt;കുറഞ്ഞ പേന ഉപയോഗിക്കുന്നതാണ് നല്ല്ലത് .ചില കുട്ടികള്‍ക്ക് വേഗതയില്‍ എഴുതുവാന്‍ &lt;br /&gt;പ്രയാസമുണ്ടായിരിക്കും.അവര്‍  അക്ഷരങ്ങളുടെ വലുപ്പം അല്പമൊന്നുകുറച്ചാല്‍ മതി . മനഃശാസ്ത്രഞ്ജര്‍ കയ്യക്ഷരം &lt;br /&gt;വികൃതമായ ഒരു കൂട്ടം കുട്ടികളെ നിരീക്ഷണത്തിന് വിധേയമാക്കി.ഈ കുട്ടികളുടെ കയ്യക്ഷരം മോശമാകുന്നതിനു &lt;br /&gt;കാരണം അവരുടെ തന്നെ കായികാദ്ധ്വാനമാണത്രെ ! കായികാദ്ധ്വാനത്തിനുവേണ്ടി ഒരു വിധം വണ്ണമുള്ള &lt;br /&gt;ഉപകരണങ്ങള്‍ അവര്‍ ദീര്‍ഘനേരം  ഉപയോഗിക്കുന്നുണ്ടായിരുന്നുവെത്രെ ! അതുകൊണ്ടുതന്നെ പേനപോലെ &lt;br /&gt;വണ്ണം കുറഞ്ഞ വസ്തുവില്‍ പിടിച്ച് എഴുതുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. വിരലുകള്‍ കൊണ്ടുള്ള ചില &lt;br /&gt;പ്രത്യേകവ്യായാമങ്ങള്‍ നല്‍കി കയ്യക്ഷരം നന്നാക്കാനുള്ള രീതികള്‍  പാശ്ചാത്യ രാജ്യങ്ങളില്‍ ഉടലെടുത്തിട്ടുണ്ട് .&lt;br /&gt;                                   ഭംഗിയുള്ള കയ്യക്ഷരത്തിന്റെ പ്രധാന സവിശേഷത അത് വായനക്കാരന്റെ &lt;br /&gt;പാരായണവേഗത വര്‍ദ്ധിപ്പിക്കുന്നു എന്നതാണ്.അല്ലാതെ മറ്റുതരത്തിലുള്ള കലാപരമായ മാറ്റങ്ങള്‍ അക്ഷരങ്ങളില്‍ &lt;br /&gt;വരുത്തിയാല്‍ ഭംഗിയുള്ളതാവില്ല എന്നു മനസ്സിലാക്കേണ്ടതുണ്ട് .&lt;/b&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-3757820229001463528?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/3757820229001463528/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=3757820229001463528' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/3757820229001463528'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/3757820229001463528'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2007/03/blog-post_5169.html' title='കയ്യക്ഷരം നന്നാക്കുന്നതെങ്ങനെ?'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-1552961612177940342</id><published>2007-03-18T19:02:00.000+05:30</published><updated>2007-03-18T19:04:05.163+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രകൃതിജീവനം'/><title type='text'>തെറ്റായ ജീവിതചര്യയെക്കുറിച്ച്..........</title><content type='html'>പ്രകൃതിജീവനശാസ്ത്രത്തെ മരുന്നില്ലാത്ത വൈദ്യശാസ്ത്രമായാണല്ലോ വിവക്ഷിക്കുന്നത്  ?  രോഗത്തെ ഇല്ലായ്മ ചെയ്യാന്‍ രോഗകാരണത്തെ ഇല്ലായ്മ ചെയ്താല്‍ മതി എന്ന യുക്തിപരമായ അടിത്തറയും പ്രസ്തുതശാസ്ത്രം നല്‍കുന്നു.രോഗകാരണമായി ചൂണ്ടിക്കാണിക്കുന്നത് ‘തെറ്റായ ജീവിതചര്യയെന്ന ‘ അതിവിശാലമായ ‘കാരണ’ത്തെയാണ് . &lt;br /&gt;                                                         ഒരു സധാരണക്കാരന് മുകളില്‍ വിവരിച്ച തത്ത്വശാസ്ത്രം ദഹിയ്ക്കുകയില്ല. അവനെ സംബന്ധിച്ചിടത്തോളം രോഗത്തെ എങ്ങനെയെങ്കിലും ഇല്ലായ്മ ചെയ്യണമെന്നുമാത്രമേയുള്ളു. ഈ പ്രശ്നം ; ഭരണകൂടത്തിന്റെ പിന്‍ബലമില്ലാതെ പ്രകൃതിജീവനം വ്യാപിപ്പിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കു മുന്നില്‍നില്‍ക്കുന്ന  ഏറ്റവും വലിയ പ്രതിബന്ധമാണ്.&lt;br /&gt;                                                         തെറ്റായ ജീവിതചര്യ ഏതോക്കെയെന്നു മനസ്സിലാക്കാന്‍ ഒരു വ്യക്തി ചുരുങ്ങിയത് ഏഴുദിവസത്തെയെങ്കിലും ജീവിതചര്യ അടങ്ങുന്ന ഡയറിക്കുറിപ്പ് എഴുതേണ്ടതാണ്. &lt;br /&gt;                                                           പ്രസ്തുതഡയറിക്കുറിപ്പില്‍ ഉണരുന്ന സമയം ,കഴിച്ച ഭക്ഷണപാനീയങ്ങള്‍ ,അവയുടെ അളവ് , ഭക്ഷണസമയം,ഭക്ഷണരീതി,ശാരീരിക - മാനസിക അദ്ധ്വാനങ്ങള്‍ ,യാത്ര ,വിനോദങ്ങള്‍ ,വിസര്‍ജ്ജനം ,കുളി, ഉറക്കം, ഇരിയ്ക്കല്‍ ,നടക്കല്‍,നില്‍ക്കല്‍, സംസാരം, സംസാരവിഷയം ,വികാരങ്ങള്‍ ,വ്യക്തികള്‍ ,പരിസരം ,കാലാവസ്ഥ.......തുടങ്ങിയവയെക്കുറിച്ച് വ്യക്തമായി വിവരിക്കേണ്ടതാണ്.എന്നാല്‍ മാത്രമേ തെറ്റായ ജീവിതചര്യ ഏതൊക്കെയെന്ന് മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ.&lt;br /&gt;                                                  സാധാരണയായി തെറ്റായ ജീവിതചര്യയില്‍ പ്രധാനമായി ഭക്ഷണം ,ലഹരി, ഉറക്കം,വ്യായാമം എന്നീഘടകങ്ങളാണ് എടുക്കാറുള്ളത് . മുന്‍പറഞ്ഞരീതിയില്‍ ,ഏഴുദിവസത്തെ ജീവിതചര്യ വിശകലനം ചെയ്യുമ്പോള്‍ മറ്റുപലതും പുറത്തുവരുന്നതുകാണാം.അവയെ ഒഴിവാക്കി  ശരിയായ ജീവിതചര്യതന്നെ പുലര്‍ത്തേണ്ടതുണ്ട് .ഇവിടെ ഒരു വസ്തുത ഓര്‍ക്കേണ്ടതാണ്  .’ ഒരു തെറ്റായ ജീവിതശീലം ഒഴിവാക്കുമ്പോള്‍ മറ്റൊരു ജീവിതശീലത്തിന് അടിമപ്പെടാതിരിക്കുക‘ എന്നതാണ് അത്.കാരണം ഒരു ശീലം ഒഴിവാക്കിയതുനിമിത്തമുള്ള അസ്വസ്ഥത ഇല്ലായ്മ ചെയ്യാന്‍ വ്യക്തി മറ്റൊന്നിലേയ്ക്ക് അഭയം തേടുക പതിവാണത്രെ ;പ്രത്യേകിച്ച് പ്രസ്തുത തെറ്റായ ജീവിതശീലത്തിന് ആസ്പദമായ  സാഹചര്യം നിലനില്‍ക്കുമ്പോള്‍ ! അതുകൊണ്ടുതന്നെ ജീവിതചര്യയെ വിശകലനം ചെയ്യുമ്പോള്‍ തെറ്റായ ജീവിതശീലം ഉണ്ടാക്കിയത്  ഒരു പ്രത്യേക സാഹചര്യം നല്‍കിയ ‘ അനിവാര്യത‘യാണെന്ന്   മനസ്സിലാക്കേണ്ടതുണ്ട് . അതിനാല്‍ ശീലത്തേക്കാ‍ളും സാഹചര്യത്തേക്കാളുമുപരി പ്രസ്തുത  അനിവാര്യതയെ ഗൌരവമായി കണക്കിലെടുക്കണം . അല്ലെങ്കില്‍ വ്യക്തിയുടെ ശരിയായ ജീവിതചര്യയിലേക്കുള്ള പരിവര്‍ത്തനം ഉപരിപ്ലവമോ അല്ലെങ്കില്‍ താല്കാലികമോ ആയിത്തീരും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;/strong&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-1552961612177940342?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/1552961612177940342/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=1552961612177940342' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/1552961612177940342'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/1552961612177940342'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2007/03/blog-post_9089.html' title='തെറ്റായ ജീവിതചര്യയെക്കുറിച്ച്..........'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-1891607124972393686</id><published>2007-03-18T18:56:00.000+05:30</published><updated>2007-03-18T18:57:38.077+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രകൃതിജീവനം'/><title type='text'>‘ കായികരംഗം’ ഗാന്ധിസത്തിന്റെ വീക്ഷണത്തില്‍</title><content type='html'>&lt;b&gt;&lt;br /&gt;                                  കായികരംഗത്തിന് ലോകരാഷ്ട്രങ്ങള്‍ ഏറെ പ്രാധാന്യം നല്‍കുന്നതായാണ് &lt;br /&gt;കണ്ടുവരുന്നത്.പ്രാധാന്യംനല്കുക എന്നുവെച്ചാല്‍ ,ഈ രംഗത്തേക്ക് ഒട്ടേറെ പണം നീക്കിവെക്കുന്നു എന്ന് &lt;br /&gt;അര്‍ഥമാക്കേണ്ടതുണ്ട്.രാഷ്ട്രത്തിന്റെ പുരോഗതിക്കടിസ്ഥാനം ‘ആരോഗ്യമുള്ള ജനതയാണ് ‘ എന്നത് ഒരു &lt;br /&gt;യാഥാര്‍ഥ്യമാണല്ലോ. ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുന്നതില്‍ കായികരംഗം മുഖ്യപങ്കുവഹിക്കുന്നു എന്ന &lt;br /&gt;വിശ്വാസമാണോ,ഭരണാധികാരികളുടെ കായികരംഗതാല്പര്യത്തിനു കാരണം? ഏതായാലും കായികരംഗത്തെ &lt;br /&gt;മത്സര‌ഇനങ്ങളുടെ വിജയനിലവാരത്തിന് ഒരു പരിധി നിശ്ചയിക്കേണ്ട അവസ്ഥ സംജാതമായിട്ടുണ്ടെന്ന് &lt;br /&gt;സമകാലീനപ്രവണതകള്‍ സൂചിപ്പിക്കുന്നു.മത്സര‌ഇനങ്ങളില്‍ വിജയിക്കുന്നതിനുവേണ്ടി ഏതുതരത്തിലുള്ള &lt;br /&gt;മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുവാനും ഒരു കൂട്ടര്‍ തയ്യാറാകുന്നു. എതിരാളികളെ മത്സരരംഗത്തെത്തിക്കാതെ &lt;br /&gt;തഴയുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതുമുതല്‍ ‘ഭാവിയില്‍ മാരകമായ ഫലങ്ങള്‍ ഉളവാക്കാവുന്ന &lt;br /&gt;ഉത്തേജക ഔഷധങ്ങളുടെ ഉപയോഗം വരെ ‘ കാര്യങ്ങള്‍‘ എത്തിനില്‍ക്കുന്നു.എന്തിനുവേണ്ടിയാണ് ഈ &lt;br /&gt;ഹീനമാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നത്? മത്സരരംഗത്ത്  ഒന്നാംസ്ഥാനവും റെക്കോഡുകളും സ്ഥാപിക്കുന്നതുവഴിയുള്ള &lt;br /&gt; പ്രശസ്തി ,പണം തുടങ്ങിയ നേട്ടങ്ങളാണ് കായികതാരങ്ങളെ തത്ത്വദീക്ഷയില്ലാത്ത മാര്‍ഗ്ഗത്തിലേക്കുനയിക്കുന്നത്.                                                                                 കായികരംഗത്ത് ഉത്തേജക ഔഷധങ്ങളുടെ ഉപയോഗം ഏറിവരുന്നു എന്ന് &lt;br /&gt;പലപഠനങ്ങളും വ്യക്തമാക്കുന്നു.ഈ പ്രവണത ഇല്ലാതാക്കുന്നതിന് പല ശൈലികളും &lt;br /&gt;ആവിഷ്കരിക്കേണ്ടതുണ്ട്.മത്സരത്തിനുശേഷമുള്ള ശാരീരിക പരിശോധനകളെ കബളിപ്പിക്കുന്ന തരത്തിലുള്ള &lt;br /&gt;ഔഷധങ്ങള്‍വരെ ഇപ്പോള്‍ നിലവിലുണ്ട് .അതിനാല്‍ ശാരീരികശേഷികള്‍ക്കുപകരം ഉത്തേജകങ്ങള്‍തമ്മിലുള്ള &lt;br /&gt;മത്സരമാണോ ഇവിടെ നടക്കുന്നതെന്ന് സംശയിക്കേണ്ട അവസ്ഥ ഉടലെടുത്തിരിക്കുന്നു.&lt;br /&gt;                                           അമിതമായ ശാരീരികശക്തി ഉത്തേജക ഔഷധങ്ങള്‍ പ്രധാനം ചെയ്യുന്നുവെത്രെ!&lt;br /&gt;ഇവയുടെ ഉപയോഗമൂലം ‘ഹോര്‍മോണുകളുടെ ‘ ഉല്പാദനത്തിലെ സന്തുലിതാവസ്ഥക്ക് ഭംഗം സംഭവിക്കുന്നു.തന്മൂലം &lt;br /&gt; അമിത ശാരീരികവളര്‍ച്ചയും അതുവഴി അമിത ശാരീരികശക്തിയും കൈവരുന്നു. പക്ഷെ ,ഈ ഔഷധങ്ങള്‍ &lt;br /&gt;മസ്തിഷ്ക- ശാരീരികബന്ധത്തെ കാര്യമായി ബാധിക്കുന്നു. ശാരീരിക ചലനങ്ങളും ഉപാപചയപ്രവര്‍ത്തനങ്ങളും &lt;br /&gt;നിയന്ത്രിക്കുന്നത്  മസ്തിഷ്കമാണ്. മുന്‍പറഞ്ഞതരത്തിലുള്ള ശാരീരിക വളര്‍ച്ച മസ്തിഷ്കകോശങ്ങള്‍ക്ക് &lt;br /&gt;ശരീരത്തിന്മേലുള്ള  നിയന്ത്രണങ്ങള്‍ക്ക് വികലത വരുത്തുന്നു.അതിനാല്‍ ഉത്തേജക ഔഷധം &lt;br /&gt;ഉപയോഗിക്കുന്നവര്‍ക്ക് ‘വികാരനിയന്ത്രണം ‘ അസാദ്ധ്യമായിത്തീരുന്നു. അമേരിക്കയിലെ ചില സ്പോഴ്‌സ് താരങ്ങള്‍ &lt;br /&gt;ക്രിമിനല്‍ നടപടിക്ക് വിധേയരായിട്ടുള്ള കാര്യം നമുക്ക് അറിവുള്ളതാണല്ലോ .‘ മൈക്ക് ടൈസന്റെ ‘  ‘ചെവികടിക്കല്‍ &lt;br /&gt;‘ പ്രശ്നമൊക്കെ ഇതിന് തെളിവാണ്. &lt;br /&gt;                                           ബോക്സിംഗ് രംഗത്തെ അതികായനായിരുന്ന ‘മുഹമ്മദലിയുടെ ‘ &lt;br /&gt;വാര്‍ദ്ധക്യകാലത്തെ അവസ്ഥ കായികരംഗത്തുപ്രവര്‍ത്തിക്കുന്നവരെ ഇരുത്തിച്ചിന്തിപ്പിക്കാന്‍ ഉതകുന്നതാണ് &lt;br /&gt;.പാര്‍ക്കിന്‍സണ്‍സ് (Parkinson`s-വിറവാതം ) രോഗമാണ് മുഹമ്മദലിക്കുപിടിപെട്ടത് .കരുത്തനായിരുന്ന ഒരു &lt;br /&gt;മനുഷ്യന്‍ ,വാര്‍ദ്ധക്യത്തിലെത്താതെ തന്നെ, എണീറ്റുനടക്കാന്‍പോലും ക്ലേശിക്കുന്ന കാഴ്ച സ്പോഴ്‌സ് പ്രേമികളുടെ &lt;br /&gt;കണ്ണിനെ ഈറനണിയിക്കുന്നതായിരുന്നു. ഒരു നിശ്ചിത സമയത്തിനുള്ളിലെ കഠിനമായ വ്യായാമമുറകളും മാനസിക &lt;br /&gt;സമ്മര്‍ദ്ദവുമാണ് കേന്ദ്രനാഡീവ്യൂഹത്തെ ബാധിക്കുന്ന ഈ രോഗത്തിനു കാരണമെന്നു ഡോക്ടര്‍മാര്‍ പറയുന്നു.&lt;br /&gt;                              ഇതുപോലെത്തന്നെയുള്ള മറ്റൊരു  ദയനീയ കഥയാണ് ‘മിഹിര്‍സെന്നിന്റേയും‘.ഇഗ്ലീഷ് &lt;br /&gt;ചാനല്‍ ആദ്യമായി നീന്തിക്കടന്ന(1958-ല്‍) ഇന്ത്യക്കാരനാണ് മിഹിര്‍സെന്‍.1966-ല്‍ മറ്റു  നാലു കടലിടുക്കുകളും &lt;br /&gt;നീന്തിക്കടന്ന് ഗിന്നസ് ബുക്കില്‍ സ്ഥാനം നേടി.1959-ല്‍ ‘പത്മശ്രീയും’  1967-ല്‍ പത്മഭൂഷണും ലഭിച്ചു.1997 ജൂണ്‍ &lt;br /&gt;12-ന് (66 വയസ്സ്) അന്തരിച്ച ഈ മഹനീയ വ്യക്തിയുടെ അവസാനകാലഘട്ടം ദയനീയമായിരുന്നു.’അല്‍‌ഷമേഴ്‌സ്  &lt;br /&gt;‘ രോഗത്തിന്റെ (Al-zheimer`s disease) പിടിയിലകപ്പെട്ടതുമൂലം മസ്തിഷ്കത്തിലെ കോശങ്ങള്‍ നശിച്ച് ‘ശയ്യയില്‍ ‘ &lt;br /&gt;ഒട്ടേറെ വര്‍ഷങ്ങള്‍ അദ്ദേഹത്തിനു കഴിയേണ്ടിവന്നു.പണവും പ്രശസ്തിയുമൊക്കെ നഷ്ടപ്പെട്ട അദ്ദേഹത്തെ &lt;br /&gt;തിരിഞ്ഞുനോക്കാന്‍ ഭാര്യയൊഴികെ(?) ആരും ഉണ്ടായിരുന്നില്ലെന്നാണ് പത്രറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതും; &lt;br /&gt;ഒരായുസ്സിന്റെ ജീവ ചൈതന്യത്തെ ചെറിയ സമയത്തേക്കുമാത്രം ഉപയോഗിച്ചതിന്റെ &lt;br /&gt;ഉദാഹരണമാണ്.പതിനഞ്ചിനും മുപ്പതിനും ഇടക്കുള്ള കാലഘട്ടത്തിലെ കഠിനവും വേഗതകൂടിയ്തുമായ &lt;br /&gt;വ്യായാമമുറകളെ സമകാലീന കായികരംഗം പ്രത്സാഹിപ്പിക്കുന്നു.ഇത് മസ്തിഷ്ക-ശരീര ബന്ധത്തിന് കോട്ടം &lt;br /&gt;തട്ടിക്കുമെന്ന് മനഃശാസ്ത്രഞ്ജര്‍ പറയുന്നു.കാര്യങ്ങള്‍ എന്തുതന്നെയായാലും ,ഹിംസാല്‍മക-അതിതീവ്ര &lt;br /&gt;വ്യായാമത്തിലേര്‍പ്പെടുന്നവര്‍ക്ക് അമ്പതുവയസ്സ് എത്തുമ്പോഴേക്കും രോഗങ്ങളുടെ വേലിയേറ്റം ഉണ്ടാകുന്നതാണ് &lt;br /&gt;കണ്ടുവരുന്നത്.&lt;br /&gt;                             മുഹമ്മദലിയിലും മിഹിര്‍സെന്നിലും മാത്രം ഇത്തരം കഥകള്‍ &lt;br /&gt;ഒതുങ്ങിനില്‍ക്കുന്നില്ല.സഹതാപാര്‍ഹമായ ഒട്ടേറെ പേരുടെ കഥകള്‍ വെളിച്ചത്തുവരുന്നില്ല &lt;br /&gt;എന്നുമാത്രം.എന്തെന്നാല്‍ കായികരംഗം വിജയികളെ തോളിലേറ്റിനടക്കുവാന്‍ മാത്രമേ ഇഷ്ടപ്പെടുന്നുള്ളു.&lt;br /&gt;                        മുന്‍പറഞ്ഞ വിവരണങ്ങളില്‍നിന്ന് ; ഒന്നാം സ്ഥാനം,റെക്കോഡുകള്‍ എന്നിവയാണ് &lt;br /&gt;കായികതാരങ്ങളെ പല അധാര്‍മ്മികശൈലികളും സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നുകാണുന്നു.അതിനാല്‍ &lt;br /&gt;ഒന്നാംസ്ഥാനം,റെക്കോഡുകള്‍ എന്നിവ  വേണ്ടെന്നുവെക്കുകയല്ലെ നല്ലത്. പകരമായി,മത്സര ഇനങളില്‍ &lt;br /&gt;വിജയനിര്‍ണ്ണയത്തിന് മനുഷ്യസാദ്ധ്യമായ ഒരു പരിധി നിശ്ചയിക്കുക.അതിനപ്പുറമുള്ളതെല്ലാം ഒന്നാം &lt;br /&gt;സ്ഥാനമെന്നോ രണ്ടാംസ്ഥാനമെന്നോ തരംതിരിക്കാതെ ഒന്നാംഗ്രേഡായി കണക്കാക്കുക. ഇങ്ങനെ നിശ്ചയിക്കുന്ന &lt;br /&gt;പരിധി ‘ അഹിംസാല്‍മകത’ എന്ന തത്ത്വത്തെ ആശ്രയിച്ചായിരിക്കണം എന്നകാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. &lt;br /&gt;                       ശാരീരികാദ്ധ്വാനത്തിന് പ്രസക്തിയില്ല എന്ന നിലയില്‍ ചിന്തിപ്പിക്കത്തക്കവിധമാണ് സമകാലീന &lt;br /&gt;സംസ്കാരം മുന്നേറുന്നത് .ശാരീരികാദ്ധ്വാനമെന്നത് ഒരു പ്രത്യേക ജനവിഭാഗത്തെക്കൊണ്ട് നിര്‍ബന്ധിത &lt;br /&gt;സാഹചര്യങ്ങളില്‍ ചെയ്യിപ്പിക്കുന്ന പ്രവൃത്തിയായി മാറിക്കൊണ്ടിരിക്കുന്നു.ഈ ജനവിഭാഗം ബുദ്ധിപരമായി ഏറെ &lt;br /&gt;താഴ്ന്ന നിലയില്‍തന്നെയാണ്.ഇവരില്‍ പലരും കൈകാര്യംചെയ്യുന്ന  ജോലികളും അതിന്റെ പരിസരവും &lt;br /&gt;ആരോഗ്യത്തിനു ഹാനിവരുത്തുന്നവയാണ്.പക്ഷെ ,ഇതിന് ഇരയാകുന്ന ജനവിഭാഗം ‘മാരകങ്ങളായ’ ഈ &lt;br /&gt;അവസ്ഥയെക്കുറിച്ച് അജ്ഞരാകയാല്‍ പ്രതികരിക്കുന്നുമില്ല. അതിനാല്‍തന്നെ , അധികൃതരുടെ ശ്രദ്ധ അങ്ങോട്ട് &lt;br /&gt;പതിയുന്നുമില്ല. &lt;br /&gt;                     അദ്ധ്വാനത്തിന്റെ മഹത്ത്വം നഷ്ടപ്പെട്ടതില്‍  അത്ഭുതപ്പെടാനൊന്നുമില്ല.നമ്മുടെ &lt;br /&gt;വിദ്യാഭ്യാസപദ്ധതിയും അത്തരത്തില്‍ രൂപീകരിക്കപ്പെട്ടവയാണ്. “സര്‍വ്വതോന്മുഖമായ വികാസമാണ്  &lt;br /&gt;വിദ്യാഭ്യാസം”  എന്നൊക്കെയുള്ള നിര്‍വചനങ്ങള്‍ ‘ഏട്ടില്‍’ മാത്രം ഒതുങ്ങുന്നു.അദ്ധ്വാനത്തിന്റെ മൂല്യത്തെ &lt;br /&gt;ആസ്പദമാക്കിയുള്ള  പാഠഭാഗങ്ങള്‍പോലും അവയുടെ ശരിയായ അവബോധം കുട്ടികളില്‍ ജനിപ്പിക്കത്തക്കവണ്ണം &lt;br /&gt;അദ്ധ്യാപകര്‍ കൈകാര്യം ചെയ്യുന്നുണ്ടോ  എന്നും സംശയമണ്. കുടുംബവും ‘വൈറ്റ് കോളര്‍ ‘ ജോലിയോടുള്ള  &lt;br /&gt;ആസക്തി പുലര്‍ത്തുന്ന വിധത്തിലുള്ള വ്യക്തിത്വം കെട്ടിപ്പെടുക്കുന്നതില്‍ കുട്ടികള്‍ക്ക് പ്രേരണയാകുന്നു.&lt;br /&gt;                      മുന്‍പറഞ്ഞ കാരണങ്ങളെക്കൊണ്ടുതന്നെ നാട്ടില്‍ വ്യായാമശാലകള്‍ പെരുകുന്നു. അവിടേയും &lt;br /&gt;കച്ചവടത്തിന്റെ മുഖം പ്രകടമാകുന്നു. വ്യായാമശാലകളുടെ പേരുകളിലും ഇനത്തിലും സൌകര്യങ്ങളിലുമൊക്കെ &lt;br /&gt;‘ഉടമസ്ഥര്‍ ‘ നൂതന സൃഷ്ടികള്‍ നടത്തുന്നു.വ്യായാമശാലകളുടെ ഉടമസ്ഥര്‍ പണം കൊയ്യുകയും ചെയ്യുന്നു.&lt;br /&gt;                “ദരിദ്രനായാലും ധനികനായാലും ഏതെങ്കിലും തരത്തിലുഅള്ള വ്യായാമം കൂടിയേ തീരൂ .എന്നാലത് &lt;br /&gt;ഉല്പാദനത്തിന്റെ അഥവാ ആഹാരത്തിനുവേണ്ടിയുള്ള തൊഴിലിന്റെ രൂപം പൂണ്ടാലെന്ത്? കൃഷിക്കാരോട് ശ്വസന &lt;br /&gt;വ്യായാമം ചെയ്യണമെന്നോ മാംസപേശികള്‍ ചലിപ്പിക്കണമെന്നോ  ആരും ആവശ്യപ്പെടുന്നില്ല. “-- ഗാന്ധിജിയുടെ &lt;br /&gt;ഈ വാചകങ്ങള്‍ക്ക് ഇവിടെ ഏറെ പ്രസക്തിയുണ്ട് .സമകാലീനസമൂഹം ശാരീരികാദ്ധ്വാനത്തിന്റെ മഹിമ &lt;br /&gt;മനസ്സിലാക്കേണ്ടിയിരിക്കുന്നു. ശാരീരികാദ്ധ്വാനം ശരീരത്തിന് ആവശ്യം തന്നെയാണ്. അതിനാല്‍ &lt;br /&gt;പണക്കാരനായാലും പാവപ്പെട്ടവനായാലും ശാരീരികാദ്ധ്വാനത്തിന്റെ മഹത്വം അറിഞ്ഞിരിക്കേണ്ടതാണ്. ഇത് &lt;br /&gt;,ശാരീരികാദ്ധ്വാനത്തെ ‘ തരംതാണതായിക്കാണുന്ന ചിന്താഗതി ‘ഇല്ലാതാക്കുന്നതിന് ഉപകരിക്കും. ധനികര്‍ &lt;br /&gt;ശാരീരികാദ്ധ്വാനം ചെയ്യാതെ വ്യായാമമെന്ന പേരില്‍ ശാരീരിക ചലനങ്ങളില്‍ ഏര്‍പ്പെടുന്നു.പക്ഷെ, ഈ &lt;br /&gt;വ്യായാമത്തിനുവേണ്ടിവരുന്ന ഊര്‍ജ്ജം ,പണം, സമയം എന്നിവ കുടുബത്തിലെ കൃഷിപ്പണിയിലോ മറ്റോ &lt;br /&gt;ഉപയോഗിക്കുകയാണെങ്കില്‍ ഏറെ ഗുണമുണ്ടാകുമെന്നാണ് ഗാന്ധിജി സൂചിപ്പിക്കുന്നത് . &lt;br /&gt;                മുതലാളിത്ത രാജ്യങ്ങളില്‍ യന്ത്രവല്‍കൃത വ്യവസ്ഥക്ക് ആക്കം കൂടുന്നു. അതിനാല്‍ അവിടെ &lt;br /&gt;ശാരീരികദ്ധ്വാനത്തിന്റെ  ആവശ്യകത വളരെ കുറവേ വരുന്നുള്ളൂ.(യന്ത്രവല്‍കൃതവ്യവസ്ഥയില്‍ &lt;br /&gt;സങ്കേതികാദ്ധ്വാനത്തിന്റെ ആവശ്യകത കൂടിയിരിക്കും. ) എങ്കിലും ആരോഗ്യപരിപാലനത്തിനുവേണ്ടി ജനങ്ങള്‍ &lt;br /&gt;വ്യായാമം എന്ന പദ്ധതി സ്വീകരിക്കുന്നു. അങ്ങനെയാകുമ്പോള്‍ ഈ യന്ത്രവല്‍കൃതവ്യവസ്ഥ ചെറിയതോതില്‍ &lt;br /&gt;പാഴ്വേലയാകുന്നില്ലേ.? മാത്രമല്ല ,ഈ വ്യവസ്ഥ പരിസ്ഥിതിയെ മലിനപ്പെടുത്തുകയും ചെയ്യുന്നു.ഇങ്ങനെയുള്ള &lt;br /&gt;വിലയിരുത്തലില്‍ ; വ്യായാമത്തിലധിഷ്ടിതമായ സമൂഹത്തിന്റെ മാത്സര്യബുദ്ധിക്കും വിനോദത്തിനുമുള്ള ഒരു &lt;br /&gt;വേദിയായി കായികരംഗം അധഃപതിച്ചതില്‍ അത്ഭുതമില്ല.പണക്കൊഴുപ്പിനാല്‍ നടത്തുന്ന ഇത്തരം ‘കുസൃതികള്‍’ &lt;br /&gt;ഇലക്ടോണിക് മദ്ധ്യമത്തിലൂടെ നുകര്‍ന്ന് ഭാരതത്തിലെ യുവതലമുറ വഴിതെറ്റണോ ? നമുക്ക് &lt;br /&gt;ശാരീരികാദ്ധ്വാനത്തിന്റെ മഹത്ത്വം മനസ്സിലാക്കിജീവിച്ചുകൂടെ ? &lt;/b&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-1891607124972393686?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/1891607124972393686/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=1891607124972393686' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/1891607124972393686'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/1891607124972393686'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2007/03/blog-post_4493.html' title='‘ കായികരംഗം’ ഗാന്ധിസത്തിന്റെ വീക്ഷണത്തില്‍'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-3063011823033417870</id><published>2007-03-18T17:11:00.000+05:30</published><updated>2007-03-18T17:13:38.701+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഹാസ്യം'/><title type='text'>അതിഥി സല്‍ക്കാരം ആപല്‍ക്കരമോ ?   (ഹാസ്യം)</title><content type='html'>സൌഹൃദ സന്ദര്‍ശനങ്ങളും സല്‍ക്കാരങ്ങളും നമ്മുടെ സാമൂഹിക ജീവിതത്തിന്റെ &lt;br /&gt;ഭാഗമാണല്ലോ . എങ്കിലും സമകാലിക ജീവിതത്തില്‍ ഇത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നു എന്നത് &lt;br /&gt;ഒരു യാഥാര്‍ത്ഥ്യമാണ് ! ഊഷ്മളമേറിയ പല വിരുന്നുസല്‍ക്കാരങ്ങളും ആപത്താണ് എന്ന വസ്തുത അതിഥിയും &lt;br /&gt;ആഥിഥേയനും മനസ്സിലാക്കിയാല്‍ നന്ന് .വിഭവസമൃദ്ധമായ വിരുന്നില്‍ പങ്കെടുക്കുകവഴി നാം അമിതമായി &lt;br /&gt;ആഹാരം കഴിക്കുന്നു. ഇത് ദഹനത്തെ തകരാറിലാക്കുന്നു. അതുകൊണ്ടുതന്നെ പിറ്റേന്ന്  ദഹനസംബന്ധമായ &lt;br /&gt;പലപ്രശ്നങ്ങളേയും നമുക്ക് അഭിമുഖീകരിക്കേണ്ടിവരുന്നു. ആതിഥിസല്‍ക്കാരത്തില്‍ വിഭവങ്ങളുടെ എണ്ണം കൂടുക &lt;br /&gt;എന്നുവെച്ചാല്‍ വിരുദ്ധാഹാരങ്ങളുടെ എണ്ണം കൂടുകയാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. വിരുദ്ധ ഭക്ഷ്യവസ്തുക്കള്‍ &lt;br /&gt;കഴിക്കുകവഴി  നമ്മുടെ ശരീരം വിഷസങ്കലനത്തിനു വിധേയമാകുന്നു . &lt;br /&gt;                 ചിലപ്പോള്‍ ,നാം  അല്പം മുമ്പ്  വയര്‍ നിറയെ ആഹാരം കഴിച്ചിരിയ്ക്കാം &lt;br /&gt;.പക്ഷെ,ആഥിഥേയനാണെങ്കിലോ ഒട്ടേറെ വിഭവങ്ങള്‍ തയ്യാറാ‍ക്കി മേശപ്പുറത്തുവെച്ചിട്ടുമുണ്ട് .അതുകൊണ്ട് &lt;br /&gt;ആതിഥേയനെ തൃപ്തിപ്പെടുത്താനായി അമിതഭക്ഷണം കഴിയ്ക്കാന്‍ നാം തയ്യാറാകുന്നു. മറ്റൊന്ന് ; ചായ , &lt;br /&gt;കാപ്പി,ശീതളപാനീയങ്ങള്‍ എന്നിവയുടെ അമിത ഉപയോഗം അതിഥി സല്‍ക്കാരം വരുത്തിവെയ്ക്കുന്നു എന്നതാണ് &lt;br /&gt;.സാധാരണയായി , ഒരു ദിവസത്തില്‍ കഴിയ്ക്കാറുള്ള തവണ ചായ അഥവാ  കാപ്പി നാം കഴിച്ചിട്ടുണ്ടായിരിയ്ക്കും . &lt;br /&gt;പക്ഷെ,ആഥിഥേയന്റെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിനുമുമ്പില്‍  ഈ വക പാനീയങ്ങള്‍ നാം വീണ്ടൂം &lt;br /&gt;കഴിക്കേണ്ടിവരുന്നു.   ചായ , കാപ്പി മുതലായവയുടെ അമിത ഉപയോഗം &lt;br /&gt;ഉറക്കക്കുറവ്,മലബന്ധം,വിശപ്പില്ലായ്മ,തലവേദന എന്നിവയിലേയ്ക്ക് നയിയ്ക്കാം. പാനീയങ്ങള്‍ അമിതമായി &lt;br /&gt;ഉപയോഗിയ്ക്കുകവഴി ദഹനക്കുറവും കിഡ്‌നിക്ക്  അമിതജോലിഭാരവും ഉണ്ടാകുന്നു. &lt;br /&gt;                      ചിലയിടങ്ങളില്‍ അതിഥിസല്‍ക്കാരത്തിന്റെ ഭാഗമായി ,പ്രധാന ആഹാരത്തിനുമുമ്പ് ,മധുരമുള്ള &lt;br /&gt;എന്തെങ്കിലും പാനീയം നല്‍കുക പതിവുണ്ട് . ഇത് അതിഥിയുടെ വിശപ്പ് കുറയ്ക്കാനേ ഉപകരിക്കൂ എന്ന വസ്തുത എത്ര &lt;br /&gt;ആതിഥേയര്‍ മനസ്സിലാക്കിയിട്ടുണ്ട് ? ചില അതിഥി സല്‍ക്കാരങ്ങളില്‍ മദ്യം പ്രധാന നായകനാ‍യിട്ടുണ്ടാകും ! &lt;br /&gt;ഇത്തരം സല്‍ക്കാരങ്ങല്‍ ആരോഗ്യത്തെ മാത്രമല്ല കുടുംബത്തേയും തകര്‍ക്കുന്നു. പല വിഭവസമൃദ്ധമായ &lt;br /&gt;സല്‍ക്കാരങ്ങളിലും ഭക്ഷണം വളരേ നേരത്തെതന്നെ  തയ്യാറാക്കിവെയ്ക്കുക പതിവാണ് .  ‘പാകം ചെയ്ത് ഒട്ടേറെ &lt;br /&gt;മണിക്കൂറുകള്‍ കഴിഞ്ഞുള്ള ഭക്ഷണം ‘ ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയേണ്ടതില്ലല്ലോ . &lt;br /&gt;അതുപോലെത്തന്നെ അതിഥി സല്‍ക്കാരങ്ങളില്‍ (ഹോട്ടലുകളിലും )   ‘മേശപ്പുറത്തെ വൃത്തി ‘ പാകം ചെയ്യുന്ന &lt;br /&gt;വേളയിലുണ്ടായിരിക്കുമെന്ന് നാം ഉറപ്പിയ്ക്കരുത് . &lt;br /&gt;                      പലരും കുട്ടികളുള്ള വീട്ടിലേയ്ക്ക് സൌഹൃദ സന്ദര്‍ശനം നടത്തുമ്പോള്‍ മിഠായി ,മധുരപലഹാരങ്ങള്‍ &lt;br /&gt;എന്നിവ കൊണ്ടുപോകാറുണ്ട് . പല മിഠായികളിലും മധുരപലഹാരങ്ങളിലും നിറത്തിനായി ചേര്‍ക്കുന്ന &lt;br /&gt;രാസവസ്തുക്കള്‍ ആരോഗ്യത്തിന് ദോഷകരമാണ്. മാത്രമല്ല, മുന്‍പറഞ്ഞ ആഹാരപദാര്‍ഥങ്ങളില്‍ മായം &lt;br /&gt;ചേര്‍ക്കാനുള്ള സാദ്ധ്യതയും കൂടുതലാണ് .അതുകൊണ്ടുതന്നെ ഇവ ആഹരിയ്ക്കുകവഴി കുഞ്ഞുങ്ങളുടെ ആരോഗ്യം &lt;br /&gt;തകരാറിലാകുന്നു. ദന്തസംബന്ധമായ രോഗങ്ങള്‍ക്ക് വിധേയരാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം വളരേ &lt;br /&gt;കൂടുതലാണെന്നാണ് ഈയിടെ നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത് . ഇതിന് പ്രധാനകാരണമായിപ്പറയുന്നത് &lt;br /&gt;‘മധുര’മെന്ന വില്ലനെയാണ് .&lt;br /&gt;                       അവസാനമായി പറയുവാന്‍ പോകുന്നത് ,വൃദ്ധജനങ്ങള്‍ നടത്തുന്ന &lt;br /&gt;സൌഹൃദസന്ദര്‍ശനങ്ങളെക്കുറിച്ചാണ്. “വയസ്സായി (റിട്ടയറായി ) , ഒഴിവുസമയം ഒട്ടേറെ ,.നേരം പോകാനായി &lt;br /&gt;അതിഥിയുടെ റോള്‍ അണിഞ്ഞുകളയാം “- എന്നിങ്ങനെ ചിന്തിയ്ക്കുന്നവരും മുന്‍പറഞ്ഞ കൂട്ടത്തിലുണ്ടാകും . ഇവരില്‍ &lt;br /&gt;ഭൂരിഭാഗത്തിനും എന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടായിരിക്കുമെന്നത് ഒരു വസ്തുതയാണ് . ഹൃദ്രോഗം ,പ്രമേഹം ,ബ്ലഡ്‌ &lt;br /&gt;പ്രഷര്‍   എന്നീരോഗങ്ങളാണ് ഇവരില്‍ പ്രധാനമായി കണ്ടുവരാറുള്ളത് . ഈ അസുഖങ്ങളുടെ വര്‍ദ്ധനവ് &lt;br /&gt;ഭക്ഷ്യപദാര്‍ത്ഥങ്ങളിലെ മധുരം,കൊഴുപ്പ്,ഉപ്പ് എന്നിവയെ ആശ്രയിച്ചിരിയ്ക്കുന്നു  എന്ന വസ്തുത നമുക്ക് അറിയാമല്ലോ . &lt;br /&gt;അതുകൊണ്ടൂതന്നെ അതിഥിസല്‍ക്കാരത്തിലെ വിഭവങ്ങള്‍ ഇവരുടെ ദിനചര്യയിലെ ആഹാരരീതികള്‍ &lt;br /&gt;തെറ്റിയ്ക്കുകയും രോഗം വര്‍ദ്ധിയ്ക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. &lt;br /&gt;                    ഇനി പറയൂ ; അതിഥി സല്‍ക്കാരങ്ങള്‍ അപകടങ്ങളാണോ ? സ്നേഹത്തോടെ സമ്മാനിയ്ക്കുന്ന ഈ &lt;br /&gt;അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും; അതിഥിയ്ക്കും ആതിഥേയനും ശരിയായ ആരോഗ്യചിന്ത കൈവശമായാല്‍ &lt;br /&gt;മാത്രം!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-3063011823033417870?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/3063011823033417870/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=3063011823033417870' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/3063011823033417870'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/3063011823033417870'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2007/03/blog-post_1545.html' title='അതിഥി സല്‍ക്കാരം ആപല്‍ക്കരമോ ?   (ഹാസ്യം)'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-8074490995281792368</id><published>2007-03-18T13:17:00.000+05:30</published><updated>2007-03-18T13:20:36.313+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രകൃതിജീവനം'/><title type='text'>' ടെസ്റ്റ് ടെസ്റ്റ് ട്യൂബ് ശിശു'  മുതല്‍  'ഗര്‍ഭപാത്രം' വാടകയ്ക്കുവരെ...</title><content type='html'>കേരളത്തില്‍  ' ടെസ്റ്റ് ടെസ്റ്റ് ട്യൂബ് ‘ ശിശുക്കളുടെ ജനനം പല ജില്ലകളിലും വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് സമകാലിക പത്രറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ആധുനിക വൈദ്യശാസ്ത്രത്തിന് ഇത് അഭിമാനാര്‍ഹമായ നേട്ടമാണ് .പക്ഷെ ,പ്രകൃതിജീവനശാസ്ത്രത്തിന് ഇത് ഏറെ  ദുഃഖകരമായ വസ്തുതയാണ് . ഇതുപോലെത്തന്നെ ഏറെ ദുഃഖിപ്പിക്കുന്ന ഒന്നാണ് ; കേരളത്തിലെ ഒരു പ്രമുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ ഗര്‍ഭപാത്രം വാടകയ്ക്ക് ആവശ്യമുണ്ട് ‘എന്ന പരസ്യം ! അവയവങ്ങളെ മാത്രമല്ല, മനുഷ്യബന്ധങ്ങളെത്തന്നെ വില്പനച്ചരക്കാക്കുന്ന   വൈദ്യശാസ്ത്ര- സാങ്കേതികവിദ്യയുടെ വളര്‍ച്ചയെയാണ് ഇവിടെ വിലയിരുത്തേണ്ടത്. കൌമാരവും യുവത്വവുമാണ്  ഉപഭോഗസംസ്കാരത്തെ അന്ധമായി വിശ്വസിക്കുന്നത് . ജീവിതം സുഖിക്കാനുള്ളതാണെന്നും അതിനുള്ള അവസരം ഈ കാലഘട്ടമാണെന്നും അവര്‍ വിശ്വസിക്കുന്നു. അങ്ങനെ അവര്‍ ഉപഭോഗസംസ്കാരം നല്‍കുന്ന വികലമായ ഇന്ദ്രിയ സുഖത്തിനുപിന്നാലെ പായുന്നു. ധാര്‍മ്മികമൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്നതാണ് ഈ സുഖമെന്ന് അവര്‍ അറിയുന്നില്ല. തെറ്റായ ജീവിതശീലങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന ഈ സംസ്കാരം അവസാനം ജൈവശരീരത്തെ കേടുവരുത്തുന്നു. &lt;br /&gt;                                ഏതൊരു ജീവിയിലും പ്രകൃതി നിയോഗിയ്ക്കപ്പെട്ടിട്ടുള്ള ജീവിതലക്ഷ്യം പ്രത്യുല്പാദനം നടത്തി വംശം നിലനിര്‍ത്തുക എന്നുള്ളതാണല്ലോ . എന്നാല്‍ മനുഷ്യ വംശത്തെ സംബന്ധിച്ച് പറയുകയാണെങ്കില്‍( ‘ ഈ  സമകാലീന യാഥാര്‍ഥ്യം ‘  )  ഈ നിയോഗത്തെ തടസ്സപ്പെടുത്തുന്നതിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു.വന്ധ്യതാ ക്ലിനിക്കുകള്‍ പെരുകുകയും അവിടേയ്ക്ക് എത്തിച്ചേരുന്ന യുവമിഥുനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരികയും ചെയ്യുന്നു.തെറ്റായ ജീവിത ശീലങ്ങള്‍ മാറ്റാതെ മരുന്നുകളിലും ഓപ്പറേഷനുകളിലും ടെസ്റ്റ് ട്യൂബ് ശിശുക്കളിലും  അവസാനം ‘ഗര്‍ഭപാത്രം വാടകയ്ക്ക് ‘ ആവശ്യമാണ് എന്ന നിലയില്‍ വരെ അവര്‍ എത്തിച്ചേരുന്നു.&lt;br /&gt;                          ഈ നഗ്നയാഥാര്‍ത്ഥ്യം നാം അവഗണിയ്ക്കുന്നത് തെറ്റാണ്.നമുക്ക് നമുടെ ജനതയെ പ്രകൃതിയിലേക്ക് തിരിച്ചുകൊണ്ടുവരണം .ഇതിനുവേണ്ടി ബോധവല്‍ക്കരണശ്രമങ്ങളും സര്‍ക്കാരിന്റെ ചില നിയന്ത്രണങ്ങളും ആവശ്യമാണ്.ഇക്കാര്യം പ്രാവര്‍ത്തികമായാല്‍ മാത്രമേ ആരോഗ്യവും ബുദ്ധിയുമുള്ള ഒരു യുവതലമുറയെ നമുക്ക് ഭാവിയിലെങ്കിലും പ്രതീക്ഷിക്കാനൊക്കൂ .അതിന് സമയം ഇനിയും വൈകിയിട്ടില്ല. ഓര്‍ക്കുക; എലിയും പൂച്ചയും ഒക്കെ ഇപ്പോഴും പ്രസവിക്കുന്നുണ്ട്.&lt;br /&gt;                       &lt;strong&gt;&lt;/strong&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-8074490995281792368?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/8074490995281792368/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=8074490995281792368' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/8074490995281792368'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/8074490995281792368'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2007/03/blog-post_18.html' title='&apos; ടെസ്റ്റ് ടെസ്റ്റ് ട്യൂബ് ശിശു&apos;  മുതല്‍  &apos;ഗര്‍ഭപാത്രം&apos; വാടകയ്ക്കുവരെ...'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-3058437409170239303</id><published>2007-03-16T19:09:00.000+05:30</published><updated>2007-03-16T19:11:19.842+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രകൃതിജീവനം'/><title type='text'>എന്താണ് സുഖം?</title><content type='html'>എന്താണു സുഖം? സുഖം നേടാനയി മനുഷ്യന്‍ എന്തുമാത്രംകഷ്ടപ്പെടുന്നു.യുവാക്ക‌ള്‍ക്കിടയില്‍ ജീവിതം സുഖിക്കാനുള്ളതാണെന്ന് എന്നൊരു സിദ്ധാന്തം തന്നെരൂപപ്പെട്ടിട്ടുണ്ട്.സുഖത്തിന് പണം ആവശ്യമാണത്രെ !! ആ പണം സ്വരൂപിക്കാനായി മനുഷ്യന്‍ എന്തുമാത്രംനീചപ്രവര്‍ത്തികള്‍ ചെയ്യുന്നു.മറ്റു മനുഷ്യരെ ഉപദ്രവിച്ചുണ്ടാക്കുന്ന പണം പോലെത്തന്നെനിന്ദ്യമാണ് സ്വന്തം ശരീരത്തെ കഷ്ടപ്പെടുത്തിയുണ്ടാക്കുന്ന പണവും!! അതായത്  ധാര്‍മ്മികത അകത്തും പുറത്തും വേണമെന്നാണ് ഇതിന്റെ അര്‍ഥം. &lt;br /&gt;                         സുഖം ലഭിക്കാന്‍ അനവധി മാര്‍ഗ്ഗങ്ങള്‍ മനുഷ്യന്‍ അവലംബിക്കുന്നു.വസ്ത്രങ്ങള്‍,ആഭരണങ്ങള്‍ ,വാഹനങ്ങള്‍,ഗൃഹോപകരണങ്ങള്‍,എന്നിവ ചിലര്‍ക്ക് സുഖം പ്രധാനം ചെയ്യുന്നു.മനോഹരമായ മണിമാളിക,ഉയര്‍ന്ന ബാങ്ക് ബാലന്‍സ്.......എന്നിവ വേറൊരു കൂട്ടര്‍ക്ക് സുഖം നല്‍കുന്നു. &lt;br /&gt;ഭക്ഷണം ,മദ്യം,മയക്കുമരുന്ന്,മദിരാക്ഷി എന്നിവ വേറൊരു കൂട്ടര്‍ക്ക് സുഖംനല്‍കുന്നു. സിനിമ,യാത്ര,ഭക്തി,പുണ്യസ്ഥല സന്ദര്‍ശനം എന്നിവയും സുഖം നല്‍കുന്നവയത്രെ!! &lt;br /&gt;                      മറ്റുള്ളവരെ ഉപദ്രവിച്ച് ആനന്ദം കണ്ടെത്തുന്നവരും കുറവല്ല. &lt;br /&gt;                      എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു മനുഷ്യജീവിയെ സംബന്ധിച്ചിടത്തോളം ഇതൊക്കെയാണോ സുഖിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍? &lt;br /&gt;                   സുഖവും ദുഖവും അവനവനില്‍ തന്നെയാന്ന്‌ സ്ഥിതിചെയ്യുന്നത്‌.അവനവന്റെ മനസ്സ്  കൈകാര്യംചെയ്യുന്നതിനനുസരിച്ച് സുഖവും ദുഃഖവും അനുഭവപ്പെടുന്നു.അതിന് ഒരു തരത്തിലുമുള്ള പണവും &lt;br /&gt;ചെലവാക്കേണ്ടതില്ല.അന്യരേയും സ്വന്തം ശരീരത്തേയും ചൂഷണം ചെയ്യേണ്ടതില്ല.അത്തരമൊരു കഴിവുണ്ടെന്നും &lt;br /&gt;അത് വളര്‍ത്തിയെടുക്കണമെന്നും തീരുമാനിച്ചാല്‍ മതി.ഏതൊരവസ്ഥയിലും സുഖം കണ്ടെത്താനുള്ള മനുഷ്യന്റെ &lt;br /&gt;കഴിവാണ് വളര്‍ത്തിയെടുക്കേണ്ടത്‌. &lt;br /&gt;                           പ്രകൃതി നമുക്ക് ഒട്ടേറെ സുഖസൌകര്യങ്ങള്‍ പണച്ചെലവില്ലാതെ ഒരുക്കിത്തരുന്നുണ്ട്.ദിനാരംഭത്തിന് നവോന്മേഷം പകരുന്ന പ്രഭാതങ്ങളും ആശ്വാസം പകരുന്ന സന്ധ്യകളും ആരേയും മയക്കുന്ന നക്ഷത്രാലങ്കാരിതമായ ആകാശവും വെണ്‍നിലാവുമൊക്കെ സുന്ദരങ്ങളല്ലേ? അവ നമുക്ക് ആഹ്ലാദം &lt;br /&gt;തരുന്നവയല്ലേ.അവ ഒരു വ്യക്തിക്ക് സ്വന്തമായി ഒരുക്കണമെങ്കില്‍ എത്ര കോടി പണം ചെലവഴിക്കണം.ഇത് ഒരു &lt;br /&gt;മാര്‍ഗO മാത്രമാണ്.ഈ വഴിയിലൂടെ സഞ്ചരിക്കയാണെങ്കില്‍ ഒട്ടേറെ മാര്‍ഗങ്ങള്‍ നമുക്ക് കണ്ടെത്താന്‍ &lt;br /&gt;കഴിയും.ഇങ്ങനെ,നമ്മുടെ പ്രകൃതി തരുന്ന സന്തോഷത്തെ സ്വീകരിയ്ക്കാനും ആസ്വദിയ്ക്കാനുമുള്ള മാനസീകാവസ്ഥ &lt;br /&gt;വളര്‍ത്തിയെടുത്താല്‍,പിന്നെയെന്തിന് സുഖം തേടി നാം കാഷ്ടപ്പെടണം ?                     &lt;br /&gt;&lt;strong&gt;&lt;/strong&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4050802645845938857-3058437409170239303?l=karippara-sunil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://karippara-sunil.blogspot.com/feeds/3058437409170239303/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4050802645845938857&amp;postID=3058437409170239303' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/3058437409170239303'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4050802645845938857/posts/default/3058437409170239303'/><link rel='alternate' type='text/html' href='http://karippara-sunil.blogspot.com/2007/03/blog-post_5789.html' title='എന്താണ് സുഖം?'/><author><name>കരിപ്പാറ സുനില്‍</name><uri>http://www.blogger.com/profile/05795461735382647084</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-4050802645845938857.post-4103242397871371193</id><published>2007-03-16T19:06:00.000+05:30</published><updated>2007-03-16T19:07:25.473+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രകൃതിജീവനം'/><title type='text'>ഊഷ്മാവും രോഗവും തമ്മിലുള്ള ബന്ധമെന്ത്?</title><content type='html'>തെറ്റായ ജീവിതചര്യയാണ് രോഗമെന്നത് പ്രകൃതിജീവനത്തിന്റെ അടിസ്ഥാനതത്ത്വമാണല്ലോ.ശരിയായ ജീവിതചര്യ നിര്‍ണ്ണയിക്കുന്നതില്‍ “ ഋതുക്കള്‍ “ മുഖ്യപങ്കുവഹിക്കുന്നകാര്യം പലപ്പോഴും വിസ്മരിക്കപ്പെടാറാണ് പതിവ്. ചുരുക്കിപ്പറഞ്ഞാല്‍ പരിസ്ഥിതിയിലെ“ ഊഷ്മാവ് “ ജീവല്‍ പ്രവര്‍ത്തനങ്ങളെ ഗണ്യമായി ബാധിക്കുന്നു എന്നര്‍ഥം.&lt;br /&gt;                                                                                                                                       ഊഷാവിലുണ്ടാകുന്ന  വ്യത്യാസങ്ങള്‍ പലപ്പോഴും രോഗങ്ങള്‍ക്കിടയാക്കാറുണ്ട്. കാലാവസ്ഥാമാറ്റങ്ങള്‍ക്കനുസരിച്ച്  ദഹനപ്രവര്‍ത്തനങ്ങള്‍ക്ക് വ്യതിയാനം സംഭവിക്കുന്നു.തണുത്ത കാലാവസ്ഥയില്‍ ശരിയായ വ്യായാമമോ ,അദ്ധ്വാനമോ ശരീരത്തിനുനല്‍കി ദഹനത്തിന്റെ മന്ദത മാറ്റിയെടുക്കാം.അത്യന്തം തണുത്തകാലാവസ്ഥയിലും നല്ലവണ്ണം ചൂടുള്ള കാലാവസ്ഥയിലുമൊക്കെ ശരീരത്തിനു പ്രതിരോധശേഷി നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ മനുഷ്യന്‍ നടത്തേണ്ടതുണ്ട്.ചില കാലാവസ്ഥയില്‍  പകല്‍ സമയത്ത് നല്ല ചൂടും രാത്രിയില്‍ നല്ല  തണുപ്പും ഉണ്ടാകാറുണ്ട്.അത്തരം അവസ്ഥയില്‍ ഊഷ്മാവിനനുസരിച്ചുള്ള ഭക്ഷണക്രമീകരണം നടത്തണം .അതായത് പകല്‍ സമയത്ത് ജലാംശമുള്ളഭക്ഷണത്തിനു മുന്‍‌തൂക്കം കൊടുക്കണമെന്നും , രാത്രി ദഹ
